Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാഗമ്പടം ബസ് സ്റ്റാന്‍ഡ് : യാത്രക്കാര്‍ക്ക് പേടിസ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2016, 09:55 pm IST
in Kottayam

കോട്ടയം: സ്വകാര്യ ബസുകളുടെ ആധിപത്യമുള്ള നാഗമ്പടം മുനിസിപ്പല്‍ ബസ്‌സ്റ്റാന്റ് യാത്രക്കാര്‍ക്ക് എന്നും പേടിസ്വപ്‌നം. അമിതവേഗതയില്‍ സ്റ്റാന്റിനുള്ളിലേക്ക് ബസുകള്‍ പ്രവേശിക്കുന്നതും, യാത്രക്കാരെ അവഗണിച്ച് ബസുകള്‍ പിന്നോട്ട് എടുക്കുന്നതും പതിവാണ്. ഇത് നിയന്ത്രിക്കാന്‍ പോലീസ് സംവിധാനങ്ങളില്ല എന്നതാണ് ഇവിടുത്തെ മുഖ്യപ്രശ്‌നം.

നിരവധി അപകടങ്ങള്‍ ഇതിനകം ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മുത്തശ്ശിക്കൊപ്പം സ്റ്റാന്റിലെത്തിയ ആറാം ക്ലാസുകാരിയുടെ ദാരുണമായ അന്ത്യത്തിന് വഴിയൊരുക്കിയ സംഭവം. അടുത്തിടെ തിരുനക്കര സ്റ്റാന്റിലും ഇത്തരം അപകടം സംഭവിക്കുകയുണ്ടായി. നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളില്‍ അപകടം പതിവായിട്ടും പോലീസ് എയ്ഡ്‌പോസ്റ്റ് പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

അലക്ഷ്യമായ നിലയില്‍ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നത് ഏതെങ്കിലും യാത്രക്കാരന്‍ ചോദ്യം ചെയ്താല്‍ സംഘടിതമായി കയ്യേറ്റത്തിന് ശ്രമിലക്കുന്നതും ഇവിടെ പതിവാണ്. സുരക്ഷിതമായ യാത്രക്ക് സൗകര്യമില്ലാത്ത നിലയില്‍ നാഗമ്പടം ബസ് സ്റ്റാന്റ് മാറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ യാത്രക്കാരുടെ ആവലാതികള്‍ കേള്‍ക്കാന്‍ അധികൃതരും തയാറല്ല.

ഇതിനിടയില്‍ബസ്റ്റാന്റ് കേന്ദ്രീകരിച്ച് കഞ്ചാവടക്കമുള്ള മയക്കുമരുന്നുപയോഗവും ഇതിന്റെ വിതരണവും നടക്കുന്നെന്നും ആക്ഷേപമുണ്ട്. ക്രിമിനലുകള്‍ക്ക് താവളമായും ബസ്സ്റ്റാന്റ്പരിസരം മാറുന്നതായും പറയപ്പെടുന്നു. എന്നാല്‍ ബസ്സ്റ്റാന്റിനുള്ളില്‍ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കാനോ സാമൂഹ്യവിരുദ്ധരടക്കമുള്ളവരെ കണ്ടെത്താനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ബസ്സ്റ്റാന്റിലെ അപകടങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദാരുണഅന്ത്യം.

അമിത വേഗത്തില്‍ പിന്നിലേക്ക് എടുത്ത സ്വകാര്യ ബസ് ഇടിച്ച് ഒളശ കൊച്ചു പറമ്പില്‍ പ്രീത-സുഗുണന്‍ ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വല്യമ്മ ശാന്തമ്മയെ സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോട്ടയം പുതുപ്പള്ളി ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. പെന്‍ഷന്‍ വാങ്ങുന്നതിനായി വല്യമ്മ ശാന്തമ്മയ്‌ക്കൊപ്പം ട്രഷറിയില്‍ പോയ ശേഷം മടങ്ങുകയായിരുന്നു അരുണിമ. ഒളശ ഭാഗത്തേയ്‌ക്കുള്ള ബസുകള്‍ കിടക്കുന്ന ഭാഗത്തേയ്‌ക്കു റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ പിന്നോട്ടെടുത്ത ബസ് ഇരുവരുടെയും ശരീരത്തില്‍ തട്ടുകയായിരുന്നു. ബസിന്റെ വാതിലിന്റെ വിജാഗിരി വസ്ത്രത്തില്‍ ഉടക്കിയ അരുണിമ മുന്‍ ചക്രങ്ങള്‍ക്ക് അടിയിലേയ്‌ക്കാണ് വീണത്. ഇതിനിടെ കുട്ടിയുടെ തലയിലൂടെ വാഹനത്തിന്റെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങിയിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തമ്മയും ബസിന്റെ അടിയിലേയ്‌ക്കു വീണു. അപകടം കണ്ട് ആളുകള്‍ ബഹളം വച്ചതോടെയാണ് ബസ് നിര്‍ത്തിയത്. ഈ സമയം സ്റ്റാന്‍ഡിനുള്ളിലുണ്ടായിരുന്ന കുടമാളൂര്‍ ഇരവീശ്വരത്തില്‍ ഗോപാലകൃഷ്ണനാണ് ശാന്തമ്മയെ വാഹനത്തിന്റെ അടിയില്‍ നിന്നു പുറത്തെടുത്തത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഈസ്റ്റ് സിഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരുക്കേറ്റ ശാന്തമ്മയെയും, കുട്ടിയുടെ മൃതദേഹവും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരുക്കേറ്റ ശാന്തമ്മയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്‌ക്കു മാറ്റി.

പിന്നോട്ടെടുത്ത സ്വകാര്യ ബസില്‍ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് അപകടകാരണമായതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്നു ഡ്രൈവര്‍ ഓടിരക്ഷപെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.