Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹര്‍ത്താല്‍ ഭാഗീകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2016, 09:01 pm IST
in Alappuzha

ആലപ്പുഴ: സര്‍ക്കാര്‍ പിന്തുണയോടെ ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല് ജില്ലയില്‍ ഭാഗീകമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ കൂടുതലായി റോഡിലിറങ്ങി. ഇടതുപക്ഷതൊഴിലാളി യൂണിയനുകള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയില്ല. ജലഗതാഗത സര്‍വ്വീസും മുടങ്ങി. ബാങ്കുകളും ഒരുവിഭാഗം സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിച്ചു. അങ്ങിങ്ങ് അക്രമ സംഭവങ്ങളും അരങ്ങേറി. പാതിരപ്പള്ളിയില്‍ കെഎസ്ഡിപിക്കു സമീപം ഹര്‍ത്താല് അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വിവാഹപാര്‍ട്ടികളെയും വിമാനത്താവളത്തലേക്ക് പോയവരെയുമാണ് തടഞ്ഞത്. മണ്ണഞ്ചേരി പോലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്. ഹര്‍ത്താല്‍ ജില്ലയിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു. ടൂറിസത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്താന്‍ ബുദ്ധിമുട്ടി. വിദേശ സഞ്ചാരികള്‍ അടക്കം ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞു. ബുക്കിങുകള്‍ പലതും റദ്ദാക്കപ്പെട്ടതായി ഹൗസ് ബോട്ട് ഉടമകള്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇന്നലെ മാത്രം കായല്‍ സഞ്ചാരമേഖലയ്‌ക്ക് ഉണ്ടായത്.

ഹര്‍ത്താലില്‍ ചെങ്ങന്നൂരില്‍ കടയ്‌ക്ക് നേരെ അക്രമം നടന്നു. നഗരസഭയിലെ 26-ാം വാര്‍ഡില്‍പെട്ട പള്ളിവാതുക്കല്‍ മോനച്ചന്റെ കടയ്‌ക്ക് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത് വീടിനോട് ചേര്‍ന്നാണ് കട പ്രവര്‍ത്തിക്കുന്നത്. രാവിലെ 11 മണിയോടെ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിച്ചിരുന്നു. എന്നാല്‍ സോഡയും ശീതള പാനീയങ്ങളും കടയ്‌ക്ക് വെളിയില്‍ വരാന്തയിലാണ് വച്ചിരുന്നത് ഉച്ചയ്‌ക്ക വീണ്ടുമെത്തിയ സമരക്കാര്‍ ഇതിനെ ചോദ്യം ചെയ്യുകയും മോനച്ചന്റെ ഭാര്യ ബീനയെ അസഭ്യം പറയുകയും ചെയ്തു. കൂടാതെ ശീതള പാനീയപ്പെട്ടി തകര്‍ക്കുകയും ചെയ്തു.

ഇടതുമുന്നണി അനവസരത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ രക്തസാക്ഷിയാണ് പുളിങ്കുന്ന് ആറ്റില്‍ മുങ്ങി രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ പുളിങ്കുന്ന് സ്വദേശിയായ കലേഷെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. ജനജീവിതം ദുരിതപൂര്‍ണ്ണമാക്കാനേ ഇന്നത്തെ ഹര്‍ത്താലിന് കഴിഞ്ഞുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഹര്‍ത്താല്‍ മൂലം പുളിങ്കുന്ന് ആറ്റില്‍ ജങ്കാര്‍ സര്‍വ്വീസ് ഇല്ലായിരുന്നു. ഇക്കാരണത്താല്‍ നീന്തി അക്കരെ കടക്കാനുള്ള ശ്രമത്തിനിടയിലാണ് കലേഷിന് ജീവഹാനി സംഭവിച്ചത്. നിര്‍ദ്ധന കുടുംബാംഗമായ കലേഷിന്റെ കുടുംബത്തിന്റെ പ്രതീക്ഷയാണ് കലേഷിന്റെ മരണത്തോടെ നഷ്ടമായത്. കലേഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപാ സാമ്പത്തിക സഹായം നല്‍കണമെന്ന് എംപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.