Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അളവ് നിയമ ലംഘനം: ആറ് പെട്രോള്‍ പമ്പുകള്‍ അടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 11:01 pm IST
in Ernakulam

കാക്കനാട്: അളവ് തൂക്ക നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച ആറ് പെട്രോള്‍ പമ്പുകള്‍ ലീഗല്‍ മെട്രോളജി വകുപ്പ് അടച്ചു പൂട്ടി. എറണാകുളത്ത് നാല് പെട്രോള്‍ പമ്പുകളും ഇടുക്കിയില്‍ രണ്ട് പമ്പുകളുമാണ് അടച്ച് പൂട്ടിയത്. നാല് ജില്ലകളില്‍ ഓയില്‍ വില്പനയില്‍ കൃത്രിമം കാണിച്ച 11 പമ്പുടമകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ റീജണല്‍ പരിധിയിലെ പെട്രോള്‍ പമ്പുകളിലാണ് ‘സ്‌പെഷല്‍ ഡ്രൈവ്’ നടത്തിയത്. ചൊവ്വാഴ്ച രാവിലെ ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. രാംമോഹന്റെ നേതൃത്വത്തില്‍ എട്ട് സ്‌ക്വാഡുകളാണ് നാല് ജില്ലകളില്‍ പരിശോധന നടത്തിയത്.

പെട്രോള്‍ പമ്പുകളില്‍ നിന്ന് നല്‍കുന്ന ഇന്ധനത്തില്‍ അളവ് തൂക്ക നിയമ പ്രകാരം കൃത്രിമം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും പരിശോധിച്ചത്. പമ്പുകളില്‍ എല്ലാ വര്‍ഷവും പരിശോധന നടത്തി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ധന ഉപയോക്തക്കള്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് വീണ്ടും പരിശോധിച്ച് ഇലക്ട്രോണിക് മെഷീനുകളില്‍ അപാകതകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. മെഷീനുളില്‍ സ്വഭാവിക തകരാര്‍ മൂലവും ഇന്ധനത്തിന്റെ അളവില്‍ കുറവുകള്‍ വരാന്‍ ഇയാക്കിയിട്ടുണ്ട്. സാധാരണ ഗതിയില്‍ 0.5 ശതമാനം വരെ ഇന്ധനത്തിലെ വ്യത്യാസം നിയമാനുസൃതമാണ്. എന്നാല്‍ അഞ്ച് ലിറ്റര്‍ ഇന്ധനത്തില്‍ 25 മില്ലീ ലിറ്ററില്‍ കൂടുതല്‍ വ്യത്യാസം പരിശോധനയില്‍ കണ്ടെത്തിയ പമ്പുകളാണു അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഇലക്‌ട്രോണിക് മെഷീനുളില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന തകരാറുകള്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ രേഖാമൂലം അറിയിച്ച് പരിഹരിക്കാതെ ഇന്ധന വില്പന നടത്തിയ പമ്പുകളാണ് പരിശോധനയില്‍ കുടുങ്ങിയത്. ഇന്ധനത്തില്‍ കുറവു വരുന്നുണ്ടോ എന്ന് അതാത് പമ്പുടമകള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് വില്പന നടത്തുകയായിരുന്നു.

ഓയില്‍ വില്പനയില്‍ കൃത്രിമം കാണിച്ച പമ്പുടമകള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പമ്പുകളില്‍ 100 200 മില്ലീ ലിറ്റര്‍ അളവില്‍ ഓയില്‍ ചില്ലറ വില്പനയില്‍ വെട്ടിപ്പ് നടത്തിയ പമ്പുടമകള്‍ക്കെതിരെയാണു നടപടി. എറണാകുളം, പാലക്കാട് ജില്ലകളില്‍ നാല് വീതവും തൃശ്ശൂരില്‍ രണ്ടും ഇടുക്കിയില്‍ ഒന്നും പമ്പുകളിലാണു ഓയില്‍ വില്പനയില്‍ വെട്ടിപ്പ് കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.