Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാമന സങ്കല്‍പ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 10:20 pm IST
in Samskriti

ഹിന്ദു സനാതന സംസ്‌കൃതിയുടെ ആഴത്തെയും വ്യാപ്തിയെയും ആധുനികതയുടെ മൂടുപടമണിഞ്ഞ് തെറ്റായവിധത്തില്‍ ദയവുചെയ്ത് അളന്നുനോക്കരുത്. ആകാശത്തിന്റെ പരിധി കാഴ്ചക്ക് അധീനമല്ല. സമുദ്രത്തിന്റെ വ്യാപ്തിപോലും കാഴ്ചയ്‌ക്ക് അധീനമല്ല. സൂര്യന്റെ തീക്ഷ്ണമായ ചൂട് കുറയ്‌ക്കാന്‍ ശാസ്ത്രം മുന്നോട്ടുപോയാല്‍ സാധിക്കുമോ? ഇതിനപ്പുറം ആകുന്നു ഹൈന്ദവ സംസ്‌കൃതിയുടെ ത്രേതായുഗത്തിനപ്പുറം സംഭവിച്ചിരിക്കുന്ന പുരാണ ഇതിഹാസ അവതാരകഥകളുടെ മാഹാത്മ്യം. ഭക്തിയുടെ സവിശേഷത എന്തെന്നറിയാത്ത ഒരു വിഭാഗം ആള്‍ക്കാര്‍ തെറ്റായ രീതിയില്‍ സങ്കുചിത മനോഭാവത്തില്‍ ഹൈന്ദവ സംസ്‌കൃതിയെ അളക്കരുത്.

മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയതല്ല. സാക്ഷാല്‍ വിഷ്ണുഭഗവാന്‍ ത്രിമൂര്‍ത്തികളില്‍ ഒരാളെന്നതും പ്രപഞ്ചനാഥനെന്നതും വിശ്വസിക്കാന്‍ പ്രയാസമുള്ളവരുമൊത്ത് അഥവാ അവരുടെ സംവാദ ക്ഷണം ധര്‍മവിശ്വാസികള്‍ നിരസിക്കണം.

വിഷ്ണുഭഗവാന്‍ പാദസ്പര്‍ശംകൊണ്ട് മഹാബലിയെ അനുഗ്രഹിക്കുകയും രാക്ഷസ രാജാവായി പിറന്ന മഹാബലിക്ക് ധര്‍മനീതി വേണ്ടുവോളം കണ്ടതില്‍ സന്തുഷ്ടനായ ഭഗവാന്‍ അദ്ദേഹത്തിന് സ്വര്‍ഗ്ഗവാസം സമര്‍ത്ഥിക്കാന്‍ ഒരു നാടകം സൃഷ്ടിച്ചു. സ്വര്‍ഗത്തില്‍ സുതലം എന്ന പ്രത്യേക സ്ഥാനത്തില്‍ ആദരിക്കയും വര്‍ഷത്തില്‍ സ്വന്തം നാട് കാണാനെന്ന ആഗ്രഹം വിഷ്ണുഭഗവാനിലൂടെ ഇച്ഛിച്ചതില്‍ അതുപ്രകാരം കേരളം സന്ദര്‍ശിക്കുന്നു.

നാം തിരുവോണം ആഘോഷിക്കുന്നു. ഇതു രണ്ടുതരത്തിലും തെറ്റല്ല. മഹാബലിയുടെ വരവിനുവേണ്ടി നാം കാത്തിരിക്കുകയും അതോടൊപ്പം വിഷ്ണുഭഗവാന്‍ ഒരുദിവസത്തേക്ക് മാത്രം അവതരിക്കയും (വാമനനായി) വാമനനായി കേരളത്തില്‍ വരികയും ചെയ്തതില്‍ അന്നേദിവസം വാമനജയന്തി ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റ്. അന്നേദിവസം ഒരു കുഞ്ഞ് പിറന്നവര്‍ ആ ദിവസം ഓണം ഉള്ളതിനാല്‍ ജന്മദിനം ആഘോഷിക്കാന്‍ വിസമ്മതിക്കുമോ?

വിഷ്ണുഭഗവാന്‍ ചതിയനെന്നോ ദേവന്മാരുടെ ക്വട്ടേഷന്‍ എടുത്ത് വന്നവനെന്നോ ജല്‍പനം നടത്തുന്നവര്‍ ഏതുതരത്തിലാണ് ഹിന്ദുധര്‍മത്തെ ഉള്‍ക്കൊള്ളുന്നത് എന്ന് എല്ലാവരും തിരിച്ചറിയണം. പുരാണത്തെ വളച്ചൊടിക്കാന്‍ മാധ്യമങ്ങള്‍ അടക്കം തലതിരിഞ്ഞ് സംവാദം നടത്തുന്നത് ആത്മീയജ്ഞാനത്തിന്റെ ദാരിദ്ര്യമാണ് കാണിക്കുന്നത്. നമ്മുടെ സംസ്‌കൃതിയെ ചോദ്യം ചെയ്യാന്‍ ആത്മീയ അന്ധത ബാധിച്ച ഇവരെ ആരാണ് കയറൂരി വിട്ടിരിക്കുന്നത്. ആരാണ് അധികാരം നല്‍കിയത്. സംസ്‌കാരത്തെ അനാദരിക്കുന്നത് ചാനലുകള്‍ ഇനിയെങ്കിലും നിര്‍ത്തണം.

ഹിന്ദുപുരാണം ചരിത്രം തന്നെയാണ്. ബിസി കാലഘട്ടത്തിനപ്പുറം ചരിത്രം ത്രേതായുഗം, ദ്വാപരയുഗം, സത്യയുഗം എന്നീ പേരിലാണറിയപ്പെടുന്നത്. മുഗള്‍രാജഭരണവും ബ്രിട്ടീഷ് രാജഭരണവും അവരുടെ മതമേല്‍ക്കോയ്‌മയ്‌ക്കുവേണ്ടി ചരിത്രത്തെ ഇല്ലാതാക്കി, മത്സ്യാവതാരം ചെയ്ത് വേദത്തെ വീണ്ടെടുത്ത കാലഘട്ടംപോലെ ഇതിനുശേഷം വീണ്ടും സംസ്‌കൃതി ഉണര്‍ന്നു. മനുഷ്യരാല്‍ സൃഷ്ടിക്കപ്പെടാത്ത ഈ സംസ്‌കൃതിക്കുവേണ്ടി ഒരു മനുഷ്യനും വാദിച്ചില്ല. അറിയുന്നവര്‍ മൗനം പാലിച്ചു.

മനുഷ്യന്‍ പിറന്നത് മനുവിലൂടെയാണ്. അല്ലാതെ ആദമിലല്ല. ഇപ്പോള്‍ അന്യഗ്രഹങ്ങളില്‍ പോയി കാണുന്നത് വെറും പാറയാണ്. ഇതേ അവസ്ഥയായിരുന്നു 25,000 വര്‍ഷം മുന്നെ ഭൂമിയിലും. ആ ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കാന്‍ ത്രിമൂര്‍ത്തികള്‍ പ്രയത്‌നിച്ചതിനാല്‍ അവര്‍ ഇവിടെ മനുഷ്യര്‍ക്കുവേണ്ടി ജീവിക്കയും കഥകള്‍ പുരാണ ഇതിഹാസങ്ങളായി പിറക്കുകയും ചെയ്തു. അതുകൊണ്ട് ഇതിഹാസത്തിനപ്പുറം ഇതിഹാസമായ ഈ ചരിത്രകഥകള്‍ ഒരുവിഭാഗം വിശ്വസിക്കുകയും ബുദ്ധിയുള്ളവരെന്ന് അഹങ്കരിക്കുന്നവര്‍ ജല്‍പനം നടത്താനും തുടങ്ങി. ഈവക കാര്യങ്ങള്‍ നമ്മുടെ ബുദ്ധിയില്‍ നേരിട്ട് അളക്കാന്‍ സാധിക്കില്ല. ഭക്തിയാകുന്ന ബുദ്ധി ഉണ്ടെങ്കില്‍ അതിനെ അളന്നുനോക്കുമ്പോള്‍ എല്ലാം സത്യമായി കാണാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

Kerala

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

India

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.