Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിളക്കുടി പഞ്ചായത്ത് വീണ്ടും വിവാദത്തില്‍; ബാറുകാരെ സഹായിക്കാന്‍ ഗവ.സ്‌കൂളിന്റെ ശതാബ്ദി സ്മാരകം തകര്‍ത്ത് കവാടം കെട്ടിയടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 03:26 pm IST
in Kollam

പത്തനാപുരം: വിളക്കുടി ഗ്രാമപഞ്ചായത്ത് വീണ്ടും വിവാദത്തില്‍. കുന്നിക്കോട്ടെ വിവാദബാറിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ ഗവ.സ്‌കൂളിന്റെ ശതാബ്ദി സ്മാരകം പൊളിച്ചുമാറ്റി പ്രവേശനകവാടം കെട്ടിയടച്ചു. നൂറ്റിപ്പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കുന്നിക്കോട് ഗവ.എല്‍പി സ്‌കൂളിന്റെ പ്രവേശനകവാടമാണ് കെട്ടിയടച്ചത്.

സമീപത്തെ ബിയര്‍പാര്‍ലറിന് ബാര്‍ ലൈസന്‍സ് നല്‍കുന്നതിന് വേണ്ടി പഞ്ചായത്തിന്റെ ഒത്താശയോടെയാണ് പ്രധാന കവാടം കെട്ടിയടച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി അടക്കമുളള രാഷ്‌ട്രീയപാര്‍ട്ടികള്‍ സ്‌കൂളിനു മുന്നില്‍ പ്രതിഷേധവുമായി രഗത്തുവന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂളിന്റെ പ്രവേശനകവാടം കെട്ടിയടച്ചത്. സംഭവം വിവാദമായതോടെ കെട്ടിയടച്ച കവാടം രാത്രിയോടെ പൊളിച്ചു മാറ്റി. കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ ബിയര്‍പാര്‍ലറിന് അനുമതി നല്‍കിയതും വിവാദമായിരുന്നു. ബാറിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഭരണസമിതിയിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മിനി ജോസ് പ്രകാശ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. കരുനാഗപ്പള്ളി ഇടക്കുളങ്ങര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാച്ചാജി ചാരിറ്റബിള്‍ സൊസൈറ്റിയാണ് സ്‌കൂളിലേക്ക് പാര്‍ക്കും പൂന്തോട്ടവും നിര്‍മ്മിച്ച് നല്‍കാമെന്ന് പഞ്ചായത്തിനെ അറിയിച്ചത്. ഇതനുസരിച്ച് പഞ്ചായത്ത് സ്‌കൂള്‍ പിടിഎയെയും പ്രഥമഅദ്ധ്യാപികയെയും അറിയിക്കുകയും ചെയ്തു. വിദ്യാലയ അധികൃതര്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിക്കായി പുനലൂര്‍ എഇഒ സമീപിക്കുകയും ചെയ്തു. ഓണാവധിക്ക് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അനുവാദം തരാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കരാറുകാരന്‍ ഞായറാഴ്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രവേശനകവാടം അടച്ച് ശതാബ്ദി സ്മാരകം പൊളിച്ചുമാറ്റിയാണ് ഭിത്തി കെട്ടിയത്. സംഭവം വിവാദമാകുമെന്നറിഞ്ഞതോടെ പഞ്ചായത്ത് ഭരണസമിതി തങ്ങള്‍ അറിയാതെയാണ് നിര്‍മ്മാണം നടന്നത് എന്ന വാദവുമായി രംഗത്തുവന്നു. കവാടം പൊളിച്ചുമാറ്റിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ശതാബ്ദി സ്മാരകം പുനര്‍നിര്‍മ്മിക്കാനും തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കൂടിയ സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി.

സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സജീദ് പങ്കെടുക്കാതിരുന്നതും ആക്ഷേപങ്ങള്‍ക്ക് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുമെന്ന് പുനലൂര്‍ എഇഒ ആര്‍.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. സ്‌കൂളിന് മുന്നില്‍ നടന്ന പ്രതിഷേധത്തിന് ബിജെപി നേതാക്കളായ വിളക്കുടി ചന്ദ്രന്‍, ഗിരീഷ് ഇളമ്പല്‍, സേതു നെല്ലിക്കോട്, ഹരികുമാര്‍, അജി വിളക്കുടി, സുധീഷ് കുമാര്‍, സന്തോഷ്, രാജീവ്കുമാര്‍, അജീഷ് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.