Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെണ്‍കുട്ടികളെ കമന്റടിക്കുന്നത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 09:38 pm IST
in Idukki

തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു വിദ്യാര്‍ഥികള്‍ക്ക് നേരെ ഉന്തുവണ്ടി കച്ചവടക്കാരുടെ ആക്രമണം. രണ്ട് വിദ്യാര്‍ത്ഥികള്‍ തൊടുപുഴ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളായ വിഷ്ണു(19), മിനോ(19) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് സ്വദേശി ഷിജോ, വണ്ണപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കോളജില്‍ കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. തടസം പിടിക്കാനെത്തിയ പെണ്‍കുട്ടികളെയും ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി വന്ന സംഘം ക്രൂരമായി ആക്രമിച്ചു. നിലത്തിട്ട് ചവിട്ടിയതായും വിദ്യാര്‍ത്ഥകള്‍ പറയുന്നു.

ക്ലാസ് കഴിഞ്ഞ ശേഷം വൈകുന്നേരം ഇതിലെ പോകുന്ന വിദ്യാര്‍ത്ഥിനികളെ ഇവിടെ കച്ചവടം നടത്തുന്ന ചിലര്‍ നിരന്തരമായി ശല്യപ്പെടുത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നലെ വൈകിട്ടും റോഡിലുടെ നടന്നുപോയ മൂന്ന് പെണ്‍കുട്ടികളോട് ഇവര്‍ വളരെ മോശമായി സംസാരിച്ചു. ഇതു ചോദ്യം കോളജ് വിദ്യാര്‍ഥികളായ വിനുവിനെ ഉന്തുവണ്ടി കടയിലേയ്‌ക്ക് വിളിച്ച് കയറ്റി മര്‍ദിക്കുകയായിരുന്നു, മിനോയെ കടയ്‌ക്ക് പുറത്തിട്ടും മര്‍ദിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകകയും ചെയ്തു. തടസം പിടിക്കാന്‍ ചെന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞ് വെയ്‌ക്കുകയും മര്‍ദിക്കുകയും ചെയ്തും. രംഗം വഷളായതോടെ വിദ്യാര്‍ത്ഥികള്‍ തൊടുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസ് കേസെടുത്ത് പ്രതികളെയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറെക്കാലമായി ഈ ഭാഗത്തുകൂടി നടക്കുന്ന വിദ്യാര്‍ത്ഥിനികളെ ഇവര്‍ നിരന്തരമായി ശല്യം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. പോലീസ് പലതവണ ഇവരെ താക്കീത് ചെയ്തിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നഗരസഭ അടുത്തിടെ ബസ് സ്റ്റാന്റിന് സമീപം കച്ചവട നടത്തി വന്നിരിന്നു ഇവരടങ്ങുന്ന സംഘത്തെ ഒഴിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇങ്ങോട്ട് കച്ചവടം മാറ്റിയവരാണ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. സംഭവത്തില്‍ ബിഎംസിന് പങ്കില്ലെന്നും ഇത്തരം വഴിവാണിഭക്കാര്‍ ആര് തന്നെയാണെങ്കിലും കര്‍ശന നടപടികള്‍ സ്വീകരിച്ച് ഇവരെ ഇവിടെ നിന്നും ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി നഗരത്തില്‍ വിദ്യാഭ്യാസത്തിനായി വന്ന് പോകുന്നതിനായുള്ള സൗകര്യം ഒരുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും, എബിവിപി വിദ്യാര്‍ത്ഥികളുടെ രക്ഷയ്‌ക്കായി എന്നും രംഗത്തുണ്ടാകുമെന്നും ജില്ലയുടെ ചുമതലയുള്ള നേതാക്കളും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.