നാദാപുരം: ജില്ലയില്‍ വ്യാപകമായി ഡിഫ്തീരിയ പടരുമ്പോള്‍ സര്‍ക്കാര്‍തല പ്രതിരോധം പേരില്‍ ഒതു ങ്ങുന്നു. രോഗം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോ ധകുത്തിവെപ്പ് ഊര്‍ജിതമാ ക്കിയതായി പറയുമ്പോഴും കുത്തിവെപ്പ് പേരിന് മാത്ര മാക്കി സര്‍ക്കാര്‍ കൈകഴു കുന്നു. സര്‍ക്കാര്‍, മരുന്നിന്റെ ലഭ്യതകുറച്ചത് മറച്ചു വെയ്ക്കാ ന് രോഗം റിപ്പോര്‍ട്ട് ചെയിത പ്രദേശത്തെ നൂറു വീടുകളില്‍ മാത്രം കുത്തിവെപ്പ് നല്കിയാ ല്‍ മതിയെ ന്നാണ് ആരോഗ്യ പ്രവര്ത്ത കര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം .കോഴിക്കോട് ജില്ലയി ല്‍ ഏറ്റവും കുറഞ്ഞതോതില്‍ കുത്തിവെപ്പ് എടുത്ത പ്ര ദേശമാണ് നാദാപുരം മേഖല. ഇവിടെ ഒരുവ യസുള്ള കുട്ടി മുതല്‍മുപ്പത് വയസുകാരിക്ക് വരെ ഈ രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. ചെക്യാട് പഞ്ചാ യത്തിലെ താനക്കോട്ടൂരില്‍ യു പി സ്കൂളിന് തൊട്ടടുത്ത വീട്ടില്‍ ഒരു സ്ത്രീക്ക് ഈ രോഗം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടും ഈ വിദ്യാലയത്തിലെ കുട്ടികള്‍ ക്ക് മുഴുവനായും കൂത്തിവെ പ്പു നല്കാന് കഴിഞ്ഞിട്ടില്ല. കുത്തിവെപ്പിനായി നാട്ടുകാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ മരുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്ന തെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി അന്യസംസ്ഥാന തൊഴിലാളി കള്‍ക്കും ഈ രോഗം സ്ഥിരീക രിച്ചിട്ടുണ്ട്. ഇവരുടെ താമസ സ്ഥലങ്ങളില്‍ എത്തി പ്രതി രോധകുത്തിവെപ്പ് നല്കാ നുള്ള കര്‍ശന നടപടി ആരോ ഗ്യ വകുപ്പ് എടുക്കാത്തത് ഇവര്‍ താമസിക്കു ന്ന പ്രദേശ ങ്ങളിലെ നാട്ടുകാരില്‍ പ്രതിഷേ ധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: