Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കഞ്ചാവ് വില്‍പ്പന വ്യാപകം: ഉപയോഗരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍

Janmabhumi Online by Janmabhumi Online
Jul 15, 2016, 10:52 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

നെയ്യാറ്റിന്‍കര: പരശുവയ്‌ക്കല്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വില്‍പ്പന വ്യാപകമാകുന്നു. ഉപയോഗരില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. കേരള-തമിഴ്‌നാട് അതിര്‍ത്തി ചെക്‌പോസ്റ്റു കഴിഞ്ഞെത്തി ഏകദേശം പത്തുകിലോമീറ്റര്‍ കഴിഞ്ഞ് പരശുവയ്‌ക്കലിലെ ഉള്‍പ്രദേശങ്ങളിലാണ് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും വ്യാപകമായ വില്‍പ്പന നടക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് മൊത്തമായി ബൈക്കുകളില്‍ കടത്തുന്ന കഞ്ചാവ് പൊതികള്‍ പരശുവയ്‌ക്കലിലെ സമീപത്തുള്ള റെയില്‍വേ തുരങ്കത്തില്‍ എത്തിക്കുന്നു. ആവശ്യക്കാര്‍ ഫോണില്‍ നേരത്തെ ബന്ധപ്പെട്ട ശേഷം തുരങ്കത്തിനു സമീപമെത്തുന്നു. എത്തിയശേഷം ഫോണില്‍ മിസ്ഡ്‌കോള്‍ ചെയ്താല്‍ അഞ്ച് മിനിട്ടിനുള്ളില്‍ ആവശ്യക്കാരന്റെ കൈകളില്‍ കഞ്ചാവ് എത്തിക്കുന്നതാണ് പതിവ്.

ഫോണില്‍ ബന്ധപ്പെടുമ്പോഴും മിസ്ഡ്‌കോള്‍ ചെയ്യുമ്പോഴും കോഡ് സംവിധാനത്തിലാണ് കച്ചവടത്തിന്റെ തന്ത്രം. സംശയം തോന്നാതിരിക്കാന്‍ കഞ്ചാവ് വില്‍പ്പനകാരന്‍ റെയില്‍വേ ജീവനക്കാരനെന്നോ ട്രാക്ക് ജീവനക്കാരനെന്നോ കള്ളവും പറയുന്നു. പാറശ്ശാല, പളുകല്‍, ധനുവച്ചപുരം, ആറയൂര്‍ എന്നീ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളാണ് കഞ്ചാവ് ആവശ്യപ്പെട്ട് വരുന്നത്. ദിവസേന അപരിചിതരായ നിരവധി സ്‌കൂള്‍ കുട്ടികളുടെ സഞ്ചാരം ഇവിടെ കണ്ടുവരുന്നതായി നാട്ടുകാരും പറയുന്നു. വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് സമീപത്തെ പറമ്പുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും തമ്പടിച്ചാണ് ഉപയോഗിക്കുന്നത്. പ്രദേശവാസികളില്‍ ചിലരെ വലയിലാക്കിയാണ് കഞ്ചാവ് വില്‍പ്പനയ്‌ക്ക് വേണ്ട സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു കടത്തുന്ന കഞ്ചാവിന്റെ മൊത്തവിതരണ കേന്ദ്രമാണ് പരശുവയ്‌ക്കലില്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്‌പോസ്റ്റു കഴിഞ്ഞ് പാറശ്ശാല കുറുങ്കുട്ടി സമീപമുള്ള ഇടറോഡുകള്‍ വെട്ടിച്ചാണ് ഇത്തരക്കാര്‍ പരശുവയ്‌ക്കലിലെത്തുന്നത്. ഇത്തരത്തിലുള്ള കഞ്ചാവ് മാഫിയകളെ കുറിച്ച് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കാറുണ്ടെങ്കിലും നേര്‍ച്ചയ്‌ക്കായി മാത്രം പോലീസും എക്‌സൈസും വന്നു പോകുന്നതെന്നും നാട്ടുക്കാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ അയച്ച തുര്‍ക്കിയുടെ ഡ്രോണ്‍ ആയ സോംഗാര്‍ (ഇടത്ത്)
Kerala

ഇന്ത്യയ്‌ക്കെതിരെ ഡ്രോണാക്രമണം നടത്തിയ തുര്‍ക്കിക്ക് പിണറായി സര്‍ക്കാര്‍ പത്ത് കോടി നല്‍കിയത് എന്തിന്?

Local News

പന്ത്രണ്ട് കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

India

തുർക്കി ‌കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി മോദി സർക്കാർ ; ഓപ്പറേഷൻ സിന്ദൂറിനു ശേഷം തുർക്കിക്കെതിരെ നടത്തുന്ന ആദ്യ പരസ്യ നീക്കം

Kerala

കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാന്‍ ദൗത്യം തുടങ്ങി

India

ആകാശ്, ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്ന ഭാരത് ഡൈനാമിക്സിന്റെയും ഭാരത് ഇലക്ട്രോണിക്സിന്റെയും ഓഹരിവാങ്ങിയവര്‍ അഞ്ച് ദിവസത്തില്‍ കോടിപതികളായി

പുതിയ വാര്‍ത്തകള്‍

കാമുകനെ വീഡിയോ കോള്‍ ചെയ്യുന്നത് ചോദ്യം ചെയ്ത മകനെ അമ്മ ചായപ്പാത്രം ചൂടാക്കി പൊള്ളിച്ചു

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍  ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

കത്തിയുമായി വന്നാല്‍ വരുന്നവന് ഒരു പുഷ്പചക്രം ഒരുക്കിവെക്കും: കെ.കെ.രാഗേഷ്

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies