Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജല അതോരിറ്റി സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 08:50 pm IST
in Pathanamthitta

തിരുവല്ല: വകുപ്പ് മന്ത്രിയുടെ സ്വന്തം നാട്ടില്‍ ജല അതോറിറ്റി സര്‍ക്കിള്‍ ഓഫീസ് നോക്കുകുത്തി. കഴിഞ്ഞ മാര്‍ച്ച് ഒടുവില്‍ വലിയ പ്രതീക്ഷയോടെ അനുവദിക്കപ്പെട്ട ജല അഥോറിറ്റി സൂപ്രണ്ടിംഗ് ഓഫീസറിന് ചുമതലയുള്ള സര്‍ക്കിള്‍ ഓഫീസ് ആവശ്യത്തിന് ജീവനക്കാരെ നല്‍കാതെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.കനത്ത മഴയിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം നിലച്ചതോടെ പലയിടങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

ശബരി മലയടക്കം പ്രാധാന്യമുളള വിസൃതമായ മേഖലയാണ് സര്‍ക്കിള്‍ ഓഫീസ്് പരിധിയില്‍ വരുക.നിലവില്‍ 3 ഡിവിഷന്‍ ഓഫീസുകളുടെയും ,ഏഴ് സബ് ഡിവിഷന്‍ ഓഫീസുകളുടെയും 13 സെക്ഷന്‍ ഓഫീസുകളുടെയും കണ്‍ട്രോള്‍ ചുമതലയുളള ഓഫീസ് കഴിഞ്ഞ ഏപ്രില്‍ മുതലാണ് സര്‍ക്കിള്‍ ഓഫീസ് എന്ന അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായത്. എന്നാല്‍ ഇപ്പോള്‍ ഓഫീസ് നാഥനില്ലാതെ നാമമാത്ര സ്റ്റാഫിനു കീഴില്‍ കിതച്ച് നീങ്ങുകയാണ്. ഓഫീസില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറെ അടക്കം പോസ്റ്റ് ചെയ്യേണ്ടതുണ്ട്. മെയ് 31 ന് ഓഫീസില്‍ ഉണ്ടായിരുന്ന സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം.എസ്. സജിത്ത് റിട്ടയര്‍ ചെയ്തു.ഇതോടെ ജല അഥോറിറ്റി കോട്ടയം സര്‍ക്കിളിലെ പി.എന്‍.സ്വാമിനാഥനാണ് നിലവില്‍ ചാര്‍ജജ്. പക്ഷേ ഇവിടെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാബിന്‍ അടഞ്ഞ് കിടപ്പാണ്.

സംസ്ഥാന ജലവിഭവ വകുപ്പ് എല്ലാ ജില്ലയിലുംവിവിധ ഓഫീസുകളെ സംയോജിപ്പിച്ചുളള പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കിള്‍ ഓഫീസ് ആരംഭിച്ചിരുന്നു. മറ്റ് സര്‍ക്കിളുകള്‍ ആരംഭിച്ച സഥലങ്ങളില്‍ പ്രോജക്ടു വര്‍ക്കുകള്‍ ഭംഗിയായി നടക്കുമ്പോഴാണ് വകുപ്പു മന്ത്രിയുടെ നാട്ടില്‍ ജല അഥോറിറ്റിയുടെ പ്രധാനപ്പെട്ട ഓഫീസ് നാഥനില്ല കളരിയായത്. ആവശ്യം വേണ്ടത്. ടെക്‌നിക്കല്‍ സീനിയര്‍ സൂപ്രണ്ട്, ടൈപ്പിസ്റ്റ ഒന്ന്, മൂന്ന് ഡ്രാഫ്റ്റ്മാന്‍,ഒരു ഹെഡ്ക്ലര്‍ക്ക്, രണ്ട് എല്‍ ഡി €്ക്ലാര്‍ക്കുമാര്‍, രണ്ട് യൂ.ഡി €്ക്ലാര്‍ക്കുമാര്‍,ഒരു ്ക്ലാസ്സ് ഫോര്‍,ഒരു ഓഫീസ് അറ്റന്‍ഡര്‍ അടക്കം പതിമൂന്നോളം തസ്തികയാണ് ഇവിടെ ഒഴിവുളളത് എന്നാല്‍ ഇവയൊന്നും ക്രമീകരിക്കാന്‍ ജലവിഭവ വകുപ്പ് ഉന്നതര്‍ക്ക് കഴിയുന്നില്ല.ശബരിമലയടക്കം പത്തനംതിട്ട ജില്ല,കുട്ടനാട് താലൂക്ക്,ചങ്ങനാശ്ശേരി താലൂക്ക് എന്നിവയുടെ അടക്കം വലിയ പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കേണ്ട പ്രധാന സര്‍ക്കാര്‍ കേന്ദ്രം കെടുകാര്യസ്ഥതമൂലം സമയക്രമം തെറ്റി കാലവിളംമ്പത്തിന് വഴിതുറക്കുകയാണ്.

സര്‍ക്കാര്‍ എത്ര കാര്യക്ഷമമായി നടപടികളെടുത്താലും തലപ്പത്തുളള ഉദ്യോഗസ്ഥ പ്രമുഖര്‍ വേണ്ടത് വേണ്ട സമയത്ത് ചെയ്യുന്നില്ലന്നതിന്റെ നേര്‍ ചിത്രമാണ് നമുക്കിവിടെ കാണാനാവുക.മേജര്‍ പ്രോജക്ടുകളെക്കുറിച്ചു നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന സബ്മിഷനുകളും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി പോലും വകുപ്പ് മന്ത്രിക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇത് വഴിയുണ്ടാവുക. ഫയലുകള്‍ തീര്‍പ്പാക്കാനാവാതെ ഇവിടെ കുമിഞ്ഞ് കൂടുകയാണ്.

ഭരണം മാറിയതോടെ ജല അതോറിറ്റിയിലെ ട്രാന്‍സ്ഫര്‍, പോസ്റ്റിംഗ് എന്നിവ വീണ്ടും സി.ഐ.റ്റി.യു.യൂണിയന്റെ നിയന്ത്രണത്തിലായി ഓഫീസിനുളളിലെ ഭരണപരമായ കാര്യങ്ങള്‍ പോലും ഏക പക്ഷീയമായി തങ്ങള്‍ തീരുമാനിക്കുമെന്നായതോടെ ജീവനക്കാര്‍ ഇങ്ങോട്ട് വരാതെയുമായി. ഇതേ സമയം ഒരു ഹെഡ് ക്ലാര്‍ക്കിനെയും, രണ്ട് യൂ.ഡി.ക്ലാര്‍ക്കുമാരെയും ഇവിടേക്ക് പോസ്റ്റ് ചെയ്തിരുന്നു. പക്ഷേ അവര്‍ ജോയിന്‍ ചെയ്തില്ല. വകുപ്പ് മന്ത്രിക്കും, വാട്ടര്‍ അഥോറിറ്റി എം.ഡി.ക്കും ബന്ധപ്പെട്ടവര്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പക്ഷേ നടപടി മാത്രം വൈകുന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ വന്നു കിട്ടിയ ഈ സൗഭാഗ്യം ചില കേന്ദ്രങ്ങളുടെ ബോധ പൂര്‍വ്വമായ സമീപനം കൊണ്ട് നാടിനും ജനങ്ങള്‍ക്കും പ്രയോജനമില്ലാതെ നഷ്ടപ്പെടുന്നു.ആവശ്യമായ ജീവനക്കാരെ പോസ്റ്റു ചെയ്തുകൊണ്ട് ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നാവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.