Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ശക്തമായ കാറ്റും മഴയും; തിരുവല്ല താലൂക്കില്‍ ഇന്നലെ മാത്രം അരക്കോടിയുടെ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 08:41 pm IST
in Pathanamthitta

തിരുവല്ല: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് തന്നെ താലൂക്കില്‍ കനത്തമഴയിലും കാറ്റിലും വന്‍നാശ നഷ്ടം.ഇന്നലെ ഉണ്ടായ കനത്തമഴയില്‍ മാത്രം വിവിധ ഇടങ്ങളിലായി അരകോടിയിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് താലൂക്ക് ഭരണ വിഭാഗത്തിന്റെ കണക്കുകള്‍.

ഇന്നലെ വെളുപ്പിന് അനുഭവപ്പെട്ട ശക്തമായ കാറ്റിലാണ് വ്യാപകനഷ്ടം ഉണ്ടായത്.കുറ്റപ്പുഴ വില്ലേജിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് . നഗരസഭ 11ാം വാര്‍ഡിലെ തലമണ്ണില്‍ രാജന്റെ വീട് തെങ്ങ് വീണ് പൂര്‍ണമായി നശിച്ചു.ഇദ്ദേഹത്തിന്റെ വീടിനുമുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങ് വീഴുകയായിരുന്നു.തിരുമൂലപുരം പുളിയിക്കല്‍ വീട്ടില്‍ ഷണ്‍മുഖന്റെ വീടിനുമുകളിലേക്ക് പുലര്‍ച്ചെ പ്ലാവ് കടപുഴകിവീണു.മഞ്ഞാടി കാരിമല ലക്ഷ്മി സദനില്‍ മണിയുടെ വീടിനുമുകളില്‍ കൊന്ന മരം വീട് ഭാഗീകമായി നശിച്ചു.കൊമ്പാടി പാറ പറമ്പില്‍ രാജു ജോസഫിന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണ് വീട് ഭാഗീകമായി തകര്‍ന്നു.മഞ്ഞാടി ജ്യോതിഭവനില്‍ രാജശേഖരന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വലിയ നാശ നഷ്ടമുണ്ടായി.ഇരുവള്ളിപ്ര പുളിക്കത്തറ മണ്ണില്‍ പി.എം സെക്കറിയിയുടെ വീടിന് മുകളില്‍ തേക്ക് വീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നു.കറ്റോട് അംഗണവാടി കെട്ടിടത്തിന് മുകളിലേക്ക് പാഴ്മരം കടപുഴകി.സമീപത്ത് മതില്‍ ഉണ്ടായിരുന്നത് കൊണ്ട് കാര്യമായ നാശനഷ്ടം ഉണ്ടായില്ല.തൈമല-മഞ്ഞാടി റോഡിലും രാവിലെ വൈദ്യുത കമ്പിയിലേക്ക് മരം വീണു.കാവുംഭാഗം വില്ലേജിലും കനത്തനാശ നഷ്ടം ഉണ്ടായി.ചാലക്കുഴി,അഴിയിടത്തുചിറ,വേങ്ങല്‍ മേഖലകളിലാണ് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം ഉണ്ടായത്.ചാലക്കുഴി വടക്കേചിറ പറമ്പില്‍ ശാരദാ പ്രകാശിന്റെ വീടിന് മുകളിലേക്ക് സമീപത്തെ പുളി മരം കടപുഴകി വീണ് വീടിന്റെ ഒരുഭാഗം ഭാഗീകമായി തകര്‍ന്നു.സമീപ വാസിയായ ചിറയില്‍ പറമ്പില്‍ ശോഭനന്റെ വീട്ടിലേക്ക് തേക്കമരം വീണ് വീടിനും സമീപത്തുള്ള വാഹനത്തിനും കേടുപാട് സംഭവിച്ചു.

മന്നകരചിറ പ്രസാദിന്റെ എരിത്തിലിനുമുകളിലേക്ക് മരം വീണ് എരിത്തില്‍ പൂര്‍ണമായി നശിച്ചു.കാവുംഭാഗം മേലകത്ത് ഷൈന്‍കെ അരവിന്ദന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്ത ഷവര്‍ലേറ്റ് കാറിലേക്ക് ് മരംവീണു.

കുറ്റൂര്‍ വില്ലേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്തമഴയിലും നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.കുറ്റൂര്‍ കല്ലൂങ്കല്‍ സ്വപ്‌നാ രാജേഷിന്റെ വീട്,എന്‍. മാളിയേക്കല്‍ പുത്തന്‍ ചിറ യോഹന്നാന്‍ മാത്യു ഞാലിയില്‍ കുഴിയിടത്ത് പറമ്പില്‍,വഞ്ചിമൂട്ടില്‍ പള്ളത്ത് പ്രമോദ് എന്നിവരുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.നിരണം വില്ലേജില്‍ മാന്തറയില്‍ ശോശാമ്മജോണിന്റെ വീടിലേക്ക് മരംവീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.പെരിങ്ങര വില്ലേജില്‍ ഇതുവരെ ആറ് വീടുകള്‍ക്ക് കനത്തമഴയില്‍ കേടുപാട് സംഭവിച്ചു.പെരിങ്ങര പുതുമലയില്‍ കല്ല്യാണി,എംടി.വര്‍ഗീസ് കിഴക്കേമാവേലില്‍ ,ചാത്തങ്കേരി സുശീലന്‍ ചിരങ്കതുണ്ടിയില്‍, കോണമത്ത് കിഴക്കേപറമ്പില്‍ മുരളീധര മേനോന്‍,അമിച്ചകരി പുതുപറമ്പില്‍ വിജയമ്മ. പെരിങ്ങര തേവാരിയില്‍ ഗോപി എന്നിവരുടെ വീടുകളിലേക്ക് മരം വീണ്് നാശനഷ്ടം സംഭവിച്ചു.

കടപ്ര മുഖത്തല വള്ളിപ്പറമ്പില്‍ രാജുവിന്റെ വീടിനു മുകളിലേക്ക തേക്ക് കടപുഴകി വീണു.വീടിന്റെ ഒരുവശത്തെ ഷെയ്ഡ്, മേക്കൂരയിലെ ഷീറ്റ് എന്നിവ തകര്‍ന്നു. ഒരുവശത്തെ ഭിത്തിക്ക് പൊട്ടല്‍ സംഭവിച്ചു. മരം വീഴുന്ന സമയത്ത് വീട്ടില്‍ ആളുകള്‍ ഇല്ലായിരുന്നു. അതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പഞ്ചായത്തിലും വില്ലേജ് ഓഫിസിലും പരാതി നല്‍കി.പുല്ലാട് ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീടിനുമുകളിലേക്കു വീണു. ആളപായമില്ല.തദ്ദേശ സ്വയം സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.