Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എം ടി രമേശ് അവതരിപ്പിച്ച ജനകീയ പ്രശ്‌നങ്ങള്‍ക്ക് ജനശ്രദ്ധയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:00 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

ആറന്മുള: ആറന്മുള നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ടി. രമേശ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ജനകീയ പ്രശ്‌നങ്ങള്‍ അതീവശ്രദ്ധ നേടുന്നു. പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ മണ്ഡലത്തിലെ നിരവധി കോളനികളിലേക്ക് കടന്നു ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അവരോടു നേരിട്ട് സംവദിക്കുകയും ചെയ്താണ് മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ രമേശ് മനസ്സിലാക്കിയത്. സാധാരണക്കാരായ സമ്മതിദായകരുടെ ഇടയില്‍ രമേശിന്റെ ഈ പ്രവര്‍ത്തനം ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് പൊതുവെ വിലയിരുത്തപെടുന്നത്.

തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ബിജെപി ഏറെ പ്രതീക്ഷ വച്ച്പുലര്‍ത്തിയ മണ്ഡലമാണ് ആറന്മുള. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ അണികള്‍ ആവേശത്തിലായിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ എന്നും സജീവമായി ഇടപെടുന്ന നേതാവാണ് തങ്ങളെ നയിക്കാന്‍ എത്തുന്നത് എന്ന അറിവാണ് അവേശത്തിന് കാരണമെന്ന് ആറന്മുള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ വ്യക്തമാക്കുന്നു.

ഇതിന് അടിവരയിടുന്നതാണ് രമേശിന്റെ പല പ്രഖ്യാപനങ്ങളെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ആറന്മുളയുടെ പൈതൃകം കാത്തു സൂക്ഷിക്കുക എന്നതാണ് തന്റെ മുഖ്യ കര്‍ത്തവ്യം എന്ന സ്ഥാനാര്‍ത്ഥിയുടെ ആദ്യപ്രഖ്യാപനം തന്നെ ആറന്മുളക്കാര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. പള്ളിയോടങ്ങളും ആറന്മുളക്കണ്ണാടിയുമൊക്കെ കനം പകരുന്ന നാട്ടുസംസ്‌കാരത്തിന്റെ സംരക്ഷണത്തിനു വില ഏറെയാണെന്ന് എം.ടി. രമേശിന് നന്നായറിയാം. ആറന്മുള വിമാനത്താവളവുമായി ബന്ധപെട്ട വിഷയങ്ങളിലും വ്യക്തമായ നയങ്ങളോടെയാണ് അദ്ദേഹം ജനങ്ങളോട് സംവദിച്ചതെന്നും പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്‍ത്തകരും അടിവരയിടുന്നു. ആറന്മുളയിലെ വിമാനത്താവളം അടഞ്ഞ അദ്ധ്യായമാണ് എന്ന് പലവുരു വ്യക്തമാക്കിയിട്ടുണ്ട്. വര്‍ഷകാലത്ത് പമ്പയിലൂടെ ഒഴുകിയെത്തുന്ന അധിക ജലം ശേഖരിക്കേണ്ട വയലേലകള്‍ക്ക് മുകളില്‍ കോണ്‍ക്രീറ്റ് പാകുന്നതിനോട് യോജിക്കാനാവില്ലെന്നും അത് കൊടിയ വെള്ളപൊക്കത്തിനും, അതി രൂക്ഷമായ ജല ദൗര്‍ലഭ്യത്തിനും കാരണമാകുമെന്നും കണക്കുകള്‍ ഉദ്ധരിച്ച് വിമാനത്താവള വിരുദ്ധ സമരവേദികളില്‍ എം.ടി.രമേശ് പലവുരു വ്യക്തമാക്കിയിരുന്നു.അതേസമയം ജില്ലയിലെ പ്രവാസികള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തോട് മുഖം തിരിച്ചു നില്‍ക്കാന്‍ തനിക്കോ താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയ്‌ക്കോ ആവില്ലെന്ന് എം.ടി രമേശ് വെളിപ്പെടുത്തിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ ഒരു വിമാനത്താവളം എന്ന ആശയത്തോട് യോജിക്കുന്നെന്നും അതിനു ഉപയുക്തമായ പദ്ധതികള്‍ ബഹുജനങ്ങളുമായി ആലോചിച്ചു തയ്യാറാക്കുമെന്നും മണ്ഡലത്തിലെ വിവിധ സ്വീകരണ യോഗങ്ങള്‍ക്കുള്ള മറുപടിയായി എം.ടി രമേശ് പറയുന്നകാര്യവും സംഘടനാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പ്രചാരണത്തിലുടനീളം ബിജെപി യുടെ പ്രഖ്യാപിത ലക്ഷ്യമായ എല്ലാവര്‍ക്കും വെള്ളം, മണ്ണ്, പാര്‍പ്പിടം, തുല്യ നീതി എന്ന ആശയത്തിന് ഊന്നല്‍ നല്‍കിയുള്ള എന്‍ഡിഎയുടെ പ്രചരണം ഇടതു വലതു മുന്നണികളില്‍ ആശങ്കയുളവാക്കുന്നു. കോണ്ഗ്രസ് കൊട്ടി ഘോഷിക്കുന്ന വികസനം നേരിട്ടറിയണമെങ്കില്‍ ദളിത് കോളനികളിലേക്ക് കടന്നു ചെല്ലൂ എന്ന് സ്ഥലം എംഎല്‍എആയ യു ഡിഎഫ് സ്ഥാനാര്‍ത്ഥിയോട് ആഹ്വാനം ചെയ്തത് ദളിതരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് പൊതു സമൂഹത്തിന്റെ ശ്രദ്ധയെ ക്ഷണിക്കാനായിരുന്നുവെന്ന് രാഷ്‌ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ടയില്‍ വനിതകളുടെ മഹാസംഗമത്തില്‍ ‘ഒരു വീട്ടിലെ ഒരു സ്ത്രീക്ക് തൊഴില്‍’ എന്ന പ്രഖ്യാപനത്തെ വലിയ ഹര്‍ഷാരവത്തോടെ സ്ത്രീകള്‍ എതിരേറ്റത് ശുഭസൂചനയായി കാണാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രചാരണ വഴികളില്‍ കണ്ടു മുട്ടിയ പലരുടേയും ജീവനം അതീവ ദുരന്ത പൂര്‍ണമാണ്. ഇത് പരിഹരിക്കപെടണമെങ്കില്‍ സ്ത്രീകള്‍ വരുമാനമുള്ളവരാകണം. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് അതിനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് ഈ പ്രഖ്യാപനത്തെപ്പറ്റി എം.ടി.രമേശിന്റെ വിശദീകരണം. ശൂദ്ധജല ക്ഷാമം അടിയന്തിരമായി പരിഹരിക്കും. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും, ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിക്കു വേണ്ടി പോരാട്ടം നടത്തും. അതിനുവേണ്ടി പാട്ടക്കാലവധി തീര്‍ന്ന ഭൂമികള്‍ തിരിച്ചു പിടിക്കും. തുടങ്ങിയ പദ്ധതികളാണ് എം.ടി.രമേശ് മുന്നോട്ടു വെയ്‌ക്കുന്നത്. വിശക്കുന്നവരോടും, ദാഹിക്കുന്നവരോടും വോട്ടു ചോദിക്കാന്‍ എനിക്ക് കഴിയുന്നില്ലെന്ന് വരെ അദ്ദേഹം ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നതായി പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

കേരള നിയമസഭയില്‍ തീര്‍ച്ചയായും എത്തപെടേണ്ട രാഷ്‌ട്രീയ നേതാവാണ് എം.ടി. രമേശ് എന്ന് എതിരാളികള്‍ പോലും തുറന്നു സമ്മതിക്കുന്നു. അതിനു ബലം പകരുന്നതാണ് അദ്ദേഹത്തിന്റെ പൊതു യോഗങ്ങളിലെ വന്‍ ജനസാനിദ്ധ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.