Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരാധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 07:23 pm IST
in Samskriti

അദ്ധ്യായം-20

”ആറും ഏഴും അദ്ധ്യായങ്ങളില്‍ ഭഗവാന്‍ പറഞ്ഞുവെച്ചതിനെ മുന്‍നിര്‍ത്തിയുള്ള അര്‍ജ്ജുനന്റെ ഒരുകൂട്ടം ചോദ്യങ്ങളുമായാണ് എട്ടാം അദ്ധ്യായത്തിന്റെ തുടക്കം” മുത്തച്ഛന്‍ പറഞ്ഞു: ”നിങ്ങള്‍ ആദ്യത്തെ രണ്ടു ശ്ലോകങ്ങള്‍ നോക്കൂ; ഏഴു ചോദ്യങ്ങളാണ് അവയില്‍ കുത്തിനിറച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ ഇവയാണ്:

16 – മുമ്പു പറഞ്ഞ ബ്രഹ്മം എന്താണ്?

17- അദ്ധ്യാത്മം എന്നാല്‍ എന്താണ്?

18- കര്‍മ്മം എന്നാല്‍ എന്താണ്?

19- അധിഭൂതം എന്താണ്?

20- എന്താണ് അധിദൈവം?

21- ഈ ദേഹത്തിലെ അധിയജ്ഞന്‍ ആരാണ്?

22- സംയമികള്‍ മരണകാലത്ത് എപ്രകാരമാണ്

ഭഗവാനെ അറിയുന്നത്?

”ഹാവൂ! തുരുതുരേയുള്ള വെടിയുണ്ടകള്‍ പോലെയാണല്ലോ ചോദ്യങ്ങളുടെ വരവ്!” ഉണ്ണി അത്ഭുതം കൂറി.

”അതിനെന്താ? അവയെ വിഴുങ്ങുന്ന വലിയ ഉത്തര ശരങ്ങള്‍ ഉടനെ ഭഗവാനില്‍നിന്നും ഉണ്ടായല്ലോ.”

”കുരുക്ഷേത്രത്തില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ തമ്മില്‍ ചോദ്യോത്തര യുദ്ധം!” ഉമയും ചിരിച്ചുകൊണ്ടു ഒരു കമന്റ് പാസ്സാക്കി.

”നിങ്ങള്‍ എന്തു കരുതിയാലും കൊള്ളാം. ഭഗവാന്റെ ഉത്തരങ്ങള്‍ ഇവയാണ്. ശ്രദ്ധിച്ചോളൂ.

– നാശമില്ലാത്തതും പരമോല്‍കൃഷ്ടവുമാണ് ബ്രഹ്മം.

– അദ്ധ്യാത്മമെന്നാല്‍ ബ്രഹ്മത്തിന്റെ സ്വഭാവമാണ്; ജീവഭാവമാണ്.

– ജീവരാശികളുടെ ഉണ്മയ്‌ക്കായുള്ള നിര്‍മാണാത്മക യജ്ഞങ്ങളാണ് കര്‍മ്മം.

– നാശമുള്ളതത്രെ അധിദൂതം.

– ശരീര-മനോ-ബുദ്ധികളില്‍ നിറഞ്ഞിരിക്കുന്ന ആത്മചൈതന്യമാണ് അധിദൈവം.

– ഓരോ ദേഹത്തിലും കുടികൊള്ളുന്ന ഞാന്‍ തന്നെയാണ് അധിയജ്ഞന്‍.

– ദേഹം ത്യജിക്കുമ്പോള്‍ ഒരാള്‍ എന്തിനെ സ്മരിക്കുന്നുവോ അയാള്‍ അതിനെ പ്രാപിക്കും.

തസ്മാല്‍ സര്‍വേഷു കാലേഷു

മാമനുസ്മര യുദ്ധ്യ ച

മയ്യര്‍പ്പിത മനോബുദ്ധിഃ

മാമേവൈഷ്യസ്യസംശയഃ 8-7

അതുകൊണ്ട് എല്ലാ നേരത്തും എന്നെ സ്മരിക്കൂ. യുദ്ധവും ചെയ്യൂ. എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച നീ എന്നില്‍ തന്നെ ലയിക്കും. സംശയിക്കുകയേ വേണ്ട. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കി ഏഴാം ശ്ലോകത്തില്‍ ഭഗവാന്‍ നല്‍കിയ ഉറപ്പു നിങ്ങള്‍ ശ്രദ്ധിച്ചില്ലേ?”

”എന്ത്? ഭഗവാനെ സ്മരിച്ചു ശത്രുവിനെ കൊന്നാല്‍ പാപമില്ല എന്നാണോ?” ഉണ്ണി അല്‍പ്പം കുസൃതി നിറഞ്ഞ ഒരു മറുചോദ്യമാണുയര്‍ത്തിയത്.

”അയ്യേ! മൂഢന്മാരല്ലേ അങ്ങനെ ചിന്തിക്കുക ഉണ്ണീ? ഭഗവാന്‍ പറഞ്ഞതിനെ ശരിയായി മനസ്സിലാക്കേണ്ടത്ഇങ്ങനെയാണ്:

”മരണം ഏതു നേരത്തും വരാം. അതിനാല്‍ ഏതു നേരത്തും ഭഗവാനെ സ്മരിച്ചുകൊണ്ടു വേണം കര്‍മ്മങ്ങള്‍ ചെയ്യാന്‍. എങ്കിലേ ഭഗവാനില്‍ ലയിക്കാന്‍ കഴിയൂ. കര്‍മ്മമെന്നാല്‍ ജീവരാശികളുടെ ഉണ്മയ്‌ക്കുവേണ്ടിയുള്ള നിര്‍മ്മാണാത്മക പ്രവൃത്തിയാണെന്നു പറഞ്ഞില്ലേ? എല്ലാറ്റിലും ഭഗവാന്‍ കുടികൊള്ളുന്നതായും പറഞ്ഞിട്ടുണ്ട്. അപ്പോള്‍, എല്ലായ്‌പ്പോഴും ഈശ്വരനെ സ്മരിച്ചു, ഈശ്വരസേവ ചെയ്തു, ഈശ്വരനില്‍ ലയിക്കുക എന്നതാവണം ഒരാളുടെ ജീവിതലക്ഷ്യം, അഥവാ യുദ്ധം! ഇത് ഒട്ടും സംഹാരാത്മകമല്ല. ആരെയും കൊല്ലുവാനുള്ള ലൈസന്‍സുമല്ല.”

”സമ്മതിച്ചിരിക്കുന്നു മുത്തച്ഛാ! ഒന്നാംതരം വ്യാഖ്യാനം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നുപറയുംപോലെ, ഈശ്വരനുവേണ്ടി…….”

”നിര്‍ത്തൂ!” ഉണ്ണിയെ ദേഷ്യഭാവത്തില്‍ തടഞ്ഞുകൊണ്ടു മുത്തച്ഛന്‍ പറഞ്ഞു: ”ഈശ്വരന് ഒന്നും വേണ്ട കുട്ടികളേ! സകലവും ഈശ്വരനെന്നറിഞ്ഞു, ഈശ്വരസേവാകര്‍മങ്ങള്‍ ചെയ്തു, ഈശ്വര സാക്ഷാത്കാരം നേടുകയെന്ന അവസ്ഥയില്‍, വേണമെങ്കില്‍ ഈശ്വരാധിപത്യമെന്നു പറഞ്ഞോളൂ. അത്രതന്നെ.”

‘ക്ഷമിക്കണം മുത്തച്ഛാ!” ഉണ്ണി പറഞ്ഞു.

”അതിരിക്കട്ടെ. നിങ്ങള്‍ തുടര്‍ന്നുള്ള ആറു ശ്ലോകങ്ങള്‍ കൂടി ശ്രദ്ധിക്കൂ. അന്ത്യകാലത്തെ ഭഗവല്‍ സ്മരണയെപ്പറ്റിയാണ് എടുത്തെടുത്തു പറയുന്നത്. 14-ാം ശ്ലോകം കേട്ടോളൂ:

അനന്യചേതാഃ സതതം

യോ മാം സ്മരതി നിത്യശഃ

തസ്യാഹം സുലഭഃ പാര്‍ത്ഥ

നിത്യയുക്തസ്യ യോഗിനഃ 8-14

അര്‍ജ്ജുനാ, ആരാണോ അന്യചിന്തകളൊന്നുമില്ലാതെ എന്നും എപ്പൊഴും എന്നെ സ്മരിക്കുന്നത്; നിത്യയുക്തനായ (സ്ഥിരചിത്തനായ) അവനു ഞാന്‍ സുലഭനാകുന്നു, എന്ന്. പോരേ?” മുത്തച്ഛന്‍ ചോദിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.