Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നീന്തല്‍ കുള നിര്‍മ്മാണ വിവാദം: കായികയുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 08:59 pm IST
in Pathanamthitta

തിരുവല്ല: പുഷ്പഗിരി റോഡില്‍ നിര്‍മാണം പുരോഗമിക്കുന്ന നീന്തല്‍കുളം സംസ്ഥാന കായികയുവജനകാര്യ അഡീഷണല്‍ ഡയറക്ടര്‍ ബൈജു കൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു. നിര്‍മാണത്തിലെ അപാകതള്‍ സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഇന്നലെ രാവിലെ സംഘം സന്ദര്‍ശനം നടത്തിയത്. അപാകതകള്‍ പരിഹരിച്ച് നല്‍കിയാല്‍ മാത്രമേ കുളം ഏറ്റെടുക്കാന്‍ സാധിക്കൂ എന്ന നഗരസഭ അധികൃതരുടെ നിലപാടിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. കുളത്തിലെ വെളളത്തിന്റെ അളവ് പരിശോധിച്ച സംഘം പൂളിന്റെ ഉപരിതലത്തിലാണ് ചോര്‍ച്ച എന്ന നിഗമനത്തില്‍ എത്തി. തുടര്‍ന്ന് ചോര്‍ച്ച സംബന്ധിച്ച പരിശോധന നടത്തുന്നതിനായി പൂളില്‍ വെളളം നിറയ്‌ക്കുവാന്‍ നിര്‍മാണ കമ്പനിയോടും നഗരസഭ അധികൃതരോടും ആവശ്യപ്പെട്ടു. പൂളില്‍ വെളളം നിറയ്‌ക്കുന്നതിന് ആവശ്യമായ ചിലവ് നഗരസഭയും നിര്‍മാണ കമ്പനിയും തുല്യമായി വഹിക്കാമെന്ന് ഇരുകൂട്ടരും ഉറപ്പ് നല്‍കി. വെളളം നിറച്ച ശേഷം കുളത്തിന്റെ ഉപരിതലത്തില്‍ നടത്തുന്ന പരിശോധനയില്‍ ചോര്‍ച്ച കണ്ടെത്തി പരിഹാരം കാണാനാകുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന് മുന്നോടിയായി കായികവകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കിറ്റ്‌കോയുടെ നേതൃത്വത്തിലാണ് 3 വര്‍ഷം മുമ്പ് നഗരസഭ വിട്ടുനല്‍കിയ 65 സെന്റ് ഭൂമിയില്‍ കുളത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 25 മീറ്റര്‍ നീളവും 12.5 മീറ്റര്‍ വീതിയുമുളള ള്ളതാണ് കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും പരിശീലനത്തിനായി കുളം വിട്ടുനല്‍കാന്‍ അധികൃതര്‍ക്ക് കഴിയാതെ വന്നതാണ് ഉദ്ഘാടനം വൈകിപ്പിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒരുമാസം മുമ്പ് കുളത്തില്‍ വെളളം നിറച്ചിരുന്നു. എന്നാല്‍ ജലം നിറച്ച് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ വെളളത്തിന്റെ അളവ് 18 സെന്റീ മീറ്റര്‍ താഴ്ന്നു. പൂളിന്റെ ചോര്‍ച്ച മൂലമാണ് ജലം കുറഞ്ഞതെന്ന് നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ബാഷ്പീകരണമാണെന്ന് വരുത്തി തടിതപ്പാനായിരുന്നു കരാറുകാരുടെ ശ്രമം. നഗരസഭ ചെയര്‍മാന്‍ ഉള്‍പ്പെടുന്ന ഒന്‍പതംഗ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ് കുളത്തിന്റെ നടത്തിപ്പിനുളള ചുമതല. നിര്‍മാണം പുര്‍ത്തിയായി കമ്മിറ്റി ഏറ്റെടുത്തതിന് ശേഷം ജില്ലയിലെ സ്‌ക്കള്‍ൂ വിദ്യര്‍ത്ഥികള്‍ അടക്കമുളളവര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുക എന്നതാണ് ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന്റെ ഭാഗമായി കോച്ച്, ലൈഫ് ഗാഡ്, മോട്ടോര്‍ ഓപ്പറേറ്റര്‍ എന്നിവരെ കമ്മിറ്റി നിയോഗിക്കും. കേിറ്റ്‌കോ എന്‍ജിനീയര്‍ റെനി ഡിക്കോത്തോ, നഗരസഭ ചെയര്‍മാന്‍ കെ.വി വര്‍ഗീസ്, സെക്രട്ടറി രഞ്ജി, അക്വാറ്റിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കോശി തോമസ്, ജില്ലാ ഫുഡ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് റെജിനോള്‍ഡ് വര്‍ഗീസ് തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. നീന്തല്‍കുളത്തിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ ബിജെപി അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.