Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡ് വികസനം: ഭൂമി കയ്യേറ്റത്തില്‍ എംഎല്‍എയ്‌ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 10:22 pm IST
in Kottayam

കോട്ടയം: എംസിറോഡ് വികസനത്തിനായി ഭൂവുടമ സര്‍ക്കാരില്‍ നിന്നും വിലവാങ്ങി വിട്ടുനല്‍കിയ ഭൂമി കൈവശംവച്ച് അനധികൃത കിണര്‍ നിര്‍മ്മാണം നടത്തിയ സംഭവത്തില്‍ റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സ്ഥലം എംഎല്‍എയ്‌ക്കും പങ്കുള്ളതായി ആക്ഷേപം. ചിങ്ങവനം ബോര്‍മ്മ കവലയ്‌ക്ക് സമീപം എഫ്‌സിഐ റോഡിനും എംസിറോഡിനും മദ്ധ്യത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് മുന്‍ ഉടമ കയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയതായി റവന്യൂവകുപ്പ് അധികൃതര്‍ ഇന്നലെ കണ്ടെത്തിയത്. തിരികെ പിടിച്ച ഭൂമിക്ക് വെളിയില്‍ ഉടമ വിട്ടുനല്‍കിയ സ്ഥലത്ത് ഉണ്ടായിരുന്ന കിണര്‍ സ്ലാബിട്ട് മൂടി അതിന്റെ മുകളിലാണ് റോഡ്‌നിര്‍മ്മാണം നടത്തിയതെന്നും ഇവര്‍ കണ്ടെത്തി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ലാബിട്ട്മൂടിയ കിണറിന് മുകളില്‍ മണ്ണടിച്ച് ഉയര്‍ത്തിയിരുന്നെങ്കിലും കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്യാന്‍ പറ്റുംവിധം വസ്തുവിലേക്ക് ഇരുപതടി നീളത്തില്‍ മാന്‍ഹോള്‍ നിര്‍മ്മിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തിന് ശേഷവും ഈ കിണറ്റില്‍നിന്നും വെള്ളം പമ്പുചെയ്ത് ഉടമ ഉപയോഗിച്ച് വരുകയായിരുന്നു.

ഏതാണ്ട് 200 അടിയോളം നീളത്തില്‍ 2 അടിമുതല്‍ 15 അടിവരെ വീതിവരുന്ന അഞ്ചുസെന്റോളം ഭൂമിയാണ് അധികൃതര്‍ അളന്നുതിരിച്ച് കല്ലിട്ടത്. ചിങ്ങവനം നഗരമദ്ധ്യത്തിലുള്ള ഈ സ്ഥലത്തിന് ഏകദേശം ഒരു കോടി രൂപ മതിപ്പ് വില ഉണ്ടാകുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.

2006-ല്‍ 18 ലക്ഷംരൂപ പൊന്നുംവില നല്‍കി സര്‍ക്കാര്‍ ഏറ്റടുത്തതായിരുന്നു തിരിച്ചുപിടിച്ച അഞ്ചുസെന്റോളം വരുന്ന ഭൂമി. വിട്ടുനല്‍കിയ ഭൂമിയുടെ കുറച്ചുഭാഗംമാത്രം ഉള്‍പ്പെടുത്തി കെഎസ്ടിപി റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. ഈ പ്രദേശത്ത് റോഡിന് ആവശ്യമായ വീതിയില്ലെന്ന് കണ്ടെത്തിയതാണ് പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്താന്‍ ഇടയാക്കിയത്. സ്ഥലം എംഎല്‍എ, റവന്യൂവകുപ്പ് അധികൃതര്‍, ജില്ലാ കളക്ടര്‍ എന്നിവരെ നാട്ടുകാര്‍ സംഭവം അറിയിച്ചെങ്കിലും അന്വേഷണം ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എം.എസ്. കരുണാകരന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണം തടഞ്ഞതോടെയാണ് സംഭവം വിവാദമായത്. രേഖകള്‍ പരിശോധിച്ച് കയ്യേറ്റം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ നിര്‍മ്മാണം തുടരുകയുള്ളുവെന്ന കെഎസ്ടിപി അധികൃതരുടെ ഉറപ്പിന്മേലാണ് ശനിയാഴ്ച ഉപരോധം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ റവന്യൂവകുപ്പിലെ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സര്‍വ്വേയര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം അളന്നുതിരിച്ച് കയ്യേറ്റം കണ്ടെത്തിയത്.

പരാതി ഉയര്‍ന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കളക്ടര്‍ അടക്കമുള്ള റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടിയതിന് പിന്നില്‍ സ്ഥലം എംഎല്‍എയുടെ സമ്മര്‍ദ്ദമാണെന്നാണ് വകുപ്പിലേതന്നെ ചില ഉദ്യോഗസ്ഥരുടെ ആരോപണം. സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കുന്ന കയ്യേറ്റം പുറത്തുവന്നിട്ടും പ്രദേശത്തെ കോണ്‍ഗ്രസ്സ്-സിപിഎം നേതാക്കള്‍ മൗനം പാലിച്ചതിന് പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.