Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംഗീതത്തിന്റെ ഖനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 07:32 pm IST
in Samskriti

അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാന ഗായകരില്‍ ശ്രദ്ധേയനായിരുന്നു ‘താന്‍സെന്‍’ 1492 ല്‍ മുകുന്ദമിശ്ര എന്ന കവിയുടെ പുത്രനായി ജനിച്ചു. കുട്ടിയിലെയുള്ള സംഗീത പ്രിയത്തെ സ്വാമി ഹരിദാസ് പ്രത്യേകം ശ്രദ്ധിച്ചു. മാതാപിതാക്കളുടെ അനുമതിയോടെ താന്‍സെനെ കൂടെ താമസിപ്പിച്ചു സംഗീതമഭ്യസിപ്പിച്ചു. പത്തു വര്‍ഷക്കാലത്തെ സഹവാസത്തിനാല്‍ സംഗീതത്തില്‍ നല്ല അടിത്തറയുണ്ടാക്കിയെടുക്കുവാന്‍ ഹരിദാസ് എന്ന ഗരുവിനായി.

മരണശയ്യയില്‍ കിടന്ന പിതാവിനെ കാണാനായാണ് വൃന്ദാവനത്തില്‍നിന്ന് താന്‍സെന്‍ ഗ്വാളിയറിലെത്തിയത്. ‘മഹമ്മദ് ഘൗസി’ ന്റെ അടുത്തുനിന്നും ശിഷ്യത്വം നേടണം എന്നായിരുന്നു പിതാവിന്റെ അന്ത്യാഭിലാഷം. അമ്മമാത്രമായിരുന്നു പിന്നീട് കുടുംബത്തില്‍ അവശേഷിച്ചത്. അമ്മയ്‌ക്കൊപ്പം താമസിച്ചുവരവെ അധികം വൈകാതെ അമ്മയും മരിച്ചു. സ്വാമി ഹരിദാസിന്റെ അനുമതിയോടെ താന്‍സെന്‍ മഹമ്മദ് ഘൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. മൂന്നുകൊല്ലക്കാലം അഭ്യാസം തുടര്‍ന്നു. അ ക്കാലത്ത് ഗരുതന്നെ താന്‍സെനെ ഗ്വാളിയര്‍ രാജാവിനെ പരിചയപ്പെടുത്തി.

കുറച്ചു കാലം കൊണ്ട് രാജാവുമായി നല്ല അടുപ്പത്തിലായി. അതിനാല്‍ കൊട്ടാരത്തിലെ അന്തേവസിനിയായ സുഹാസിനിയെ വിവാഹം ചെയ്തു. ഗുരു ഘൗസിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ ശിഷ്യനായ താന്‍സെന് എഴുതിവയ്‌ക്കുകയായിരുന്നു. ആവീട്ടിലായിരുന്നു പിന്നീടുള്ളതാന്‍സെന്റെ വാസം.

അക്ബര്‍ താന്‍സെന്റെ സംഗീതജ്ഞാനത്തെ തിരിച്ചറിഞ്ഞതോടെ 1526 മുതല്‍ തന്റെ കൊട്ടാര ഗായകനാക്കി.

തന്നൊടൊപ്പം ഈ ഗായകനെ കൂട്ടിയാണ് അക്ബര്‍ എപ്പോഴും നടന്നിരുന്നത്. രാത്രിയില്‍ ശാന്തമായ രാഗങ്ങള്‍ പാടി ചക്രവര്‍ത്തിയെ ഉറക്കുവാനും പുലര്‍വേളയില്‍ പള്ളിയുണര്‍ത്തുന്നതിനും താന്‍സാന്റെ സംഗീതം മഹാരാജാവിന് ആവശ്യമായരുന്നു.

അക്കാലത്ത് വനത്തില്‍ നിന്നും കിട്ടിയ വെള്ളയാനയെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. എന്നാല്‍ ഈ സംഗീതജ്ഞന്റെ തംബുരുനാദത്താല്‍ ആനയെ മെരൂക്കുവാന്‍ നിഷ്പ്രയാസം സാധിച്ചു. അദ്ദേഹം പാടുമ്പോള്‍ പക്ഷിമൃഗാദികള്‍ അടുത്തത്തുവരുന്നത് പതിവുകാഴ്ചയായിരുന്നു.

ഒരിക്കല്‍കൊട്ടാരത്തില്‍ വച്ച് ദീപക് രാഗം പാടുവാന്‍ ചക്രവര്‍ത്തി നിര്‍ബന്ധിച്ചു. അസൂയാലുക്കളുടെ നിര്‍ബന്ധത്താല്‍തന്നെയായിരുന്നു ആസംഭവം. പാടുന്നതിനായി ഒപ്പം തന്റെ ശിഷ്യനേയും കൂടെ കൂട്ടി.

ദീപക് എന്നരാഗം ചൂട് വര്‍ദ്ധിപ്പിക്കുകയും തന്‍മൂലം പാടുന്നയാള്‍ക്കുതന്നെ തീ പിടിക്കും എന്നാണ് പറയപ്പെടുന്നത്. ഗായകനെ വകവരുത്തുന്നതിന് കൊട്ടാരത്തിലുള്ളവര്‍ ഒപ്പിച്ച പണിയായിരൂന്നു ഇത്. പാട്ട് ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ചെടികളിലെ ഇലകള്‍ കരിയുകയും വെള്ളം തിളച്ചു മറിയുകയുംചെയ്തു. സദസ്സിലുള്ളവര്‍ ചൂടിനാല്‍ നെട്ടോട്ടമായി. താമസിയാതെ ഒപ്പമുണ്ടായിരുന്ന ശിഷ്യന്‍ ”അമൃതവര്‍ഷിണി” പാടി മഴപെയ്യിച്ച് അന്തരീക്ഷം തണുപ്പിച്ചു.

അതുപോലെ തെറ്റിദ്ധാരണ പരത്തി രാജാവിനേയും സംഗീതജ്ഞനേയും തമ്മില്‍ അകറ്റി. അക്കാലം അടുത്തുള്ള രേവാ രാജ്യത്തെ രാജാവുമായി ചങ്ങാത്തത്തിലായി. തെറ്റിദ്ധാരണ അകന്നപ്പോള്‍ ഈ രാജാവില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണപാദുകം അക്ബറിനു സമ്മാനിക്കുകയും ചെയ്തു.

ധാരാളം ശിഷ്യന്മാര്‍ ഈ ഗായകനുണ്ടായിരുന്നു. ഗാളിയാര്‍ ഘരാന എന്ന സംഗീത ശൈലിയും താന്‍സെന്‍ രൂപപ്പെടുത്തുകയുണ്ടായി. 1589ല്‍ അദ്ദേഹം അരങ്ങൊഴിഞ്ഞു. ആ ശവകുടീരത്തിനടുത്തുള്ള പുളിമരത്തിന്റെ ഇല കഴിക്കുന്ന സംഗീതജ്ഞരുടെ ശബ്ദം സുഖ പ്രദമാവുമെന്നാണ് വിശ്വാസം. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം താന്‍സെന്‍ സംഗീതോത്സവം ഇപ്പോഴും അരങ്ങേറുനേനുണ്ട്.

പി. വിവേക്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.