Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരിയായ ദശമുഖന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2016, 07:33 pm IST
in Samskriti

ശ്ലേഷ്‌മോദക വനത്തില്‍ തപസ്സിരുന്ന വിശ്രവസ്സു മഹര്‍ഷിയെ കണ്ടുവണങ്ങി കൈകസി എന്ന രാക്ഷസി പറയുന്നു. മഹാപ്രഭോ ശരണം സ്വാമി അടിയന്റെ വംശ അഭിവൃദ്ധിക്കായി അങ്ങ് എന്നെ സന്താനത്തിനായി വേണ്ടിയുള്ള എന്റെ അഭിലാഷം തീര്‍ത്തുതരണം എന്നുപറഞ്ഞതനുസരിച്ച് അപേക്ഷ സ്വീകരിച്ചു. അന്നുരാത്രി അവളോടുകൂടെ കഴിയുകയും ചെയ്തു. ആയതിനാല്‍ കൈകസി എന്ന അസുരസ്ത്രീ ഗര്‍ഭം ധരിക്കുകയും തുടര്‍ന്ന് ഓരോ യാമത്തിലും ഓരോരോ സന്താനങ്ങളെ പ്രസവിക്കുന്നു.

മൂന്നു ആണ്‍മക്കളും ഒരു പെണ്ണും ജനിക്കുന്നു. അവര്‍ നാലുപേരും വിശ്വവിഖ്യാതതരായി അറിയപ്പെടുന്ന രാവണന്‍ കുംഭകര്‍ണന്‍ വിഭീഷണന്‍, ശൂര്‍പ്പണഖ. അവര്‍ വളര്‍ന്നു വലുതായി ഒരു ദിവസം ശ്ലേഷ്‌മോദക വനത്തില്‍ അമ്മയുടെ മടിയില്‍ തലവെച്ചു ഉറങ്ങുകയായിരുന്നു രാവണന്‍. ആ സമയം ആകാശത്തുകൂടെ പുഷ്പകവിമാനത്തില്‍ വൈശ്രവണന്‍ പോകുന്നതു അമ്മ കണ്ടു. കരഞ്ഞു കരഞ്ഞു കണ്ണുനീര്‍ തുള്ളി രാവണന്റെ മുഖത്തു ഇറ്റുവീണു തുടങ്ങി. രാവണന്‍ കണ്ണുതുറന്നു നോക്കി അമ്മയുടെ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല രാവണന്.

എന്തുണ്ടായി അമ്മേ! എന്നു ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അമ്മ പറയുന്നു മകനെ മുകളിലൂടെ പോവുന്നത് ഇപ്പോള്‍ ലങ്കയെ അനുഭവിച്ചുകൊണ്ടിരിക്കുന്ന വൈശ്രവണനാണ്. ആ ലങ്ക നമുക്കുകൂടി അവകാശപ്പെട്ടതാണ്. അവിടെ രാജകീയസുഖത്തോടെ കഴിയേണ്ട നമ്മള്‍ ഇവിടെ വനത്തില്‍ കഷ്ടപ്പെടുന്നല്ലോ എന്ന് ഓര്‍ത്തു കരഞ്ഞുപോയതാണ് മോനെ. ഉടനെ രാവണന്‍ പറഞ്ഞു അമ്മേ വ്യസനിക്കേണ്ട നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാം. പിന്നെ രാവണന്‍ അവിടെനിന്നും നേരെ അനുജന്മാരെയും കൂട്ടി ഗുരുവായ ശുക്രചാര്യരെ കണ്ടു വേണ്ടുന്ന ഉപായങ്ങള്‍ ആരാഞ്ഞു. ആയതിലേക്ക് ബ്രഹ്മാവിനെ തപസ്സ് അനുഷ്ഠിക്കാന്‍ ഉപദേശിച്ചു.

അവരെല്ലാം കൊടുംതപസ്സു വര്‍ഷങ്ങളോളം അനുഷ്ഠിച്ചു. ബ്രഹ്മാവ് പ്രത്യക്ഷപ്പെടാത്തതിനാല്‍ തന്റെ രണ്ടു കരങ്ങളും ഒരു തലയും വീതം ഹോമകുണ്ഡത്തില്‍  അര്‍പ്പിക്കപ്പെട്ടു. അവസാനത്തെ ശിരസ്സും ഹോമകുണ്ഡത്തിലേക്ക് അരിഞ്ഞുവീഴ്‌ത്താന്‍ നേരം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. വരം എന്താണ്  വേണ്ടതു ചോദ്യത്തിന്. മനുഷ്യര ല്ലാതെ എന്നെ ആര്‍ക്കും വധിക്കുവാന്‍ സാധിക്കരുത് എന്നുവരം മേടിച്ചു. നിര്‍ദ്ദേവത്വം ചോദിക്കാന്‍ ചെന്ന കുംഭകര്‍ണന്റെ നാവില്‍ സരസ്വതിയുടെ ഇടപെടല്‍ നിമിത്തം നിദ്രാവത്വം ആയിമാറുന്നു. അതിനാല്‍ ആറുമാസം ഉറക്കം തന്നെ. പിന്നെ വിഭീഷണന്‍ സ്വാമിപദം തന്നെ ശരണം വേണം എന്നപേക്ഷിക്കുന്നു.

വരസിദ്ധിയാല്‍ ഗര്‍വിഷ്ഠനായ രാവണന്‍ പിന്നീട് ദുഷ്പ്രവൃത്തിയിലേക്ക് നീങ്ങുന്നു. പിന്നെ സര്‍വശക്തനായി ലങ്കയിലേക്ക് പുറപ്പെട്ടു. ഈ വിവരം വൈശ്രവണന്‍ അറിഞ്ഞു. ഇടന്‍തന്നെ വിശ്രവസ്സു മഹര്‍ഷിയെ കണ്ടുവിവരം പറഞ്ഞു. വിശ്രവസ്സ് വൈശ്രവണനോടു പറയുന്നു രാവണന്‍ ദുര്‍മാര്‍ഗിയാണ് ശ്രദ്ധിക്കണം എന്നു ഉപദേശിച്ചു വൈശ്രവണന്‍ ലങ്ക ഉപേക്ഷിച്ചു അളകാപുരിയില്‍ പോയി താമസം ഉറപ്പിച്ചു. ലങ്കയില്‍ എത്തിച്ചേര്‍ന്ന രാവണന്‍ സര്‍വശക്തിയാലും അടുത്തുള്ള രാജ്യങ്ങളെല്ലാം കൈക്കലാക്കുന്നു.

കൂടുതല്‍ അഹങ്കാരിയായിത്തീര്‍ന്ന രാവണന്‍ മാതൃഹത്യ. പിതൃഹത്യ, ബ്രഹ്മഹത്യ, ഗോഹത്യ ശിശുഹത്യ, സാധുനിന്ദ, സജ്ജനദോഷം, സ്വാമിദോഷം, വിശ്വാസവഞ്ചന, പരസ്ത്രീഹരണം എന്നീകൊള്ളരുതായ്‌മകള്‍ ചെയ്തു കുപ്രസിദ്ധി നേടി. ഈ സമയം ഭൂമിദേവി ഭൂമിഭാരം സഹിക്കാന്‍ വയ്യാതായപ്പോള്‍ഗോരൂപം പ്രാപിച്ച് മൂന്നുലോകങ്ങളിലും ചെന്ന് അഭ്യര്‍ത്ഥിക്കുന്നു. പിന്നെ ദേവന്മാരെല്ലാം ബ്രഹ്മദേവനോടായി പറയുന്നു. നിവൃത്തിയില്ല എന്നുപറയുന്ന ബ്രഹ്മദേവനും കൂടി സാക്ഷാല്‍ പരമേശ്വരനെ അഭയംപ്രാപിക്കുന്നു.

അദ്ദേഹം പറയുന്നു രാവണന്‍ എന്റെ ഭക്തനാണ്  എന്തു തിന്മ ചെയ്യുന്നവനാണെങ്കിലും രാജ്യം മുഴുവന്‍ എന്റെ പൂജ ചെയ്യുന്നുണ്ട്. ആയതിനാല്‍ എനിക്ക് രാവണനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്നുപറഞ്ഞുകൊണ്ട് എല്ലാവരും ചേര്‍ന്ന് വൈകുണ്ഠനാഥനെ ശരണം പ്രാപിക്കുന്നു. അവിടുന്നാണ് രാവണ നിഗ്രഹത്തിനായി ശ്രീരാമനായി അവതരിക്കുന്നത്.

കെ.വി.രാമയ്യര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.