Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ആറന്മുളയില്‍ എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 12:31 pm IST
in Pathanamthitta

ആറന്മുള: നാടിനേയും നാട്ടാരേയും ആവേശത്തേരിലേറ്റി ആറന്മുളയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. ആറന്മുള ഐക്കര ജംഗ്ഷനില്‍ തെരഞ്ഞെടുപ്പ് കാര്യാലയം ചലച്ചിത്രനടന്‍ ഭരത് സുരേഷ്‌ഗോപി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ 9.15 ഓടെ എത്തിയ സുരേഷ് ഗോപിയെ വഞ്ചിപ്പാട്ടുപാടിയാണ് ആറന്മുള നിവാസികള്‍ എതിരേറ്റത്.

ഉദ്ഘാടന ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് സമ്മേളനവേദിയിലേക്ക് പുഷ്പപാതയിലൂടെ ആനയിച്ചു. ഭദ്രദീപ പ്രകാശനത്തിന് ശേഷം ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്റെ കാലിക പ്രസക്തിയെപ്പറ്റിയും ബിജെപിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതെയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങള്‍ കണ്ടുതുടങ്ങി, അതിനുനേരെ കണ്ണും കാതും അടയ്‌ക്കുന്നവര്‍ അതുവഴി അസഹിഷ്ണത സൃഷ്ടിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭയില്‍ ജനകീയ ഭരണം ഉണ്ടാകാന്‍ എന്‍ഡിഎക്ക് ശക്തി പകരണം. പ്രകൃതിക്കുവേണ്ടി സമരം നടത്തി വിജയിച്ച മണ്ണാണ് ആറന്മുളയിലേത്.

കഴിഞ്ഞ അഞ്ച്‌വര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ പുച്ഛിക്കുന്നു. അഴിമതിയും ധാര്‍ഷട്യവുമാണ് അതിലുണ്ടായിരുന്നത്. ഇതില്‍ ജനങ്ങള്‍ക്ക് പകയുണ്ട്. പുതിയ ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പര്‍ട്ടിയിലും ഇല്ലാത്തവര്‍ അങ്ങനെ ചിന്തിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന ജനപ്രതിനിധികളെ സൃഷ്ടിക്കാന്‍ ബിജെപിയ്‌ക്ക് കഴിയും സംശുദ്ധമായ രാഷ്‌ട്രീയ പ്രബുദ്ധതയുള്ള ജന പ്രതിനിധികളാണ് നമുക്ക് വേണ്ടത്.

വിഷയാധിഷ്ടതമായി മനുഷ്യന്റെ തൊലിയുടെ നിറം നോക്കാതെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ഇന്നത്തെ രാഷ്‌ട്രീയക്കളികളില്‍ ഇഷ്ടവും അനിഷ്ടവും തോന്നിയിട്ടുണ്ട്. ഓരോ അഞ്ചു വര്‍ഷവും പ്രതീക്ഷകള്‍ നല്‍കി ഭരണത്തിനെത്തുന്നവര്‍ എന്തു വികസനമാണ് നടത്തിയതെന്ന് ചിന്തിക്കണം. 25 കൊല്ലം കഴിഞ്ഞുള്ള കേരളത്തിന്റെ പ്രതീക്ഷ കാക്കാന്‍ ഇന്നത്തെ ഭരണത്തിന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ 60 കൊല്ലംത്തെ ഭരണം ദീര്‍ഘവീക്ഷണമില്ലാത്തതാണെന്ന് നാം കണ്ടു. മാറിമാറി വന്ന സര്‍ക്കാറുകള്‍ക്ക് ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇവിടെയാണ് ബി.ജെ.പി ഉയര്‍വരേണ്ടതിന്റെ ആവശ്യകതയെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രതീകമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥി എം.ടി.രമേശ് പറഞ്ഞു. അധികാരം കൊണ്ടും പദവികൊണ്ടും ആള്‍ബലംകൊണ്ടും ഒരുനാടിന്റെ സംസ്‌ക്കാരത്തേയും പൈതൃകത്തേയും വിശ്വാസാചാരങ്ങളേയുമെല്ലാം തടസ്സപ്പെടുത്താന്‍ ഇവിടെ ശ്രമം ഉണ്ടായി. അധികാര ശക്തിയുടെ മുന്നില്‍ ഇവയൊന്നും ഒന്നുമല്ല എന്നാക്കിമാറ്റൂവാര്‍ ചില കാളിയന്മാര്‍ ആറന്മുളയുടെ അന്തരീക്ഷത്തില്‍ പത്തിവിടര്‍ത്തിയാടി. അപ്പോള്‍ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങള്‍ , അമ്മമാര്‍, കര്‍ഷകര്‍ എല്ലാവരും ഒത്തുചേര്‍ന്ന് കാളിയന്മാരുടെ പത്തി ചവിട്ടിത്താഴ്ചത്തിയ പ്രദേശമാണ് ആറന്മുള. ഇതാണ് കേരളത്തിന്റെ പ്രതീകമാണ് ആറന്മുളയെന്ന് പറഞ്ഞത്. എത്ര പണമുണ്ടായാലും അധികാര ശക്തിയുണ്ടായാലും നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്താല്‍ എതിരാളികള്‍ നിഷ്പ്രഭരാകും എന്ന് തെളിയിച്ചുകൊടുത്ത മണ്ണാണ് ആറന്മുളയെന്നും ആ ജനകീയ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എം.ടി.രമേശ് പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അദ്ധ്യക്ഷതവഹിച്ചു. എം.ടി രമേശ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം വി.എന്‍.ഉണ്ണി, സംസ്ഥാന സമിതിയംഗം ടി.ആര്‍.അജിത് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായര്‍, സെക്രട്ടറി പി.ആര്‍.ഷാജി, വൈസ് പ്രസിഡന്റ് കെ.കെ.ശശി, നിയോജകമണ്ഡലം സംയോജകന്‍ കെ.പ്രദീപ് കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ജി.സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.