Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞാനങ്ങള്‍ അമ്മയെ അറിഞ്ഞ്; അമ്മയിലൂടെ അറിവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 06:52 pm IST
in Samskriti

ഒരു പ്രദേശത്ത് കുപ്രസിദ്ധനായൊരു കുറ്റവാളിയുണ്ടായിരുന്നു. രാത്രി ഏഴുമണിയായാല്‍ അവിടുത്തെ പ്രധാന കവലയില്‍ വന്നു നില്‍ക്കും. എന്നിട്ട് അതുവഴിപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യും. ഇതയാളുടെ പതിവായിരുന്നു. സന്ധ്യയായാല്‍ അയാളെ ഭയന്ന് ആ വഴി സ്ത്രീകളാരും പോകില്ല. അവര്‍ പേടിച്ച് വീട്ടിനുള്ളില്‍ കതകടച്ചിരിക്കും. ഇങ്ങനെ കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഭയങ്കരനായ ആ കുറ്റവാളി ഒരുദിവസം മരിച്ചു.

പക്ഷേ, അയാള്‍ മരിച്ചിട്ടും നേരമിരുട്ടിയാല്‍ അന്നാട്ടിലെ സ്ത്രീകളാരും പുറത്തിറങ്ങാറില്ല. പഴയതുപോലെ സന്ധ്യക്ക് എല്ലാവരും വീടടച്ച് അകത്തിരിക്കും. അയല്‍ഗ്രാമത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഇതുകണ്ട് അത്ഭുതമായി. അയാള്‍ കാര്യം തിരക്കി. അപ്പോള്‍ ഗ്രാമത്തിലെ സ്ത്രീകള്‍ പറഞ്ഞു. ‘അയാള്‍ ജീവിച്ചിരുന്നപ്പോള്‍ നേരില്‍ കാണാമായിരുന്നു. എന്നാലിപ്പോള്‍ അയാള്‍ പ്രേതമായി വരും. ആക്രമിക്കും, പ്രേതമായതുകൊണ്ട് എവിടെവെച്ചു വേണമെങ്കിലും ആക്രമിക്കാം. മാത്രമല്ല, പ്രേതമായതു കൊണ്ട് പഴയതിലും ശക്തിയുമുണ്ട്’.

നമ്മുടെ ചുറ്റും നടക്കുന്ന ചില സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മതവ്യവസ്ഥയ്‌ക്ക് ഈ പറഞ്ഞതുമായി സാമ്യം തോന്നുന്നു. പണ്ടും ജാതിമതവ്യവസ്ഥകള്‍ പലസമൂഹങ്ങളിലും നിലനിന്നിരുന്നു. അന്നവ പരസ്യമായി പ്രകടിപ്പിക്കുമായിരുന്നു. ഇന്നു മതങ്ങളുടെ ഐക്യം, സമത്വം എന്നിവയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നാണ് പെതുവെ ജനങ്ങളുടെ ഭാവം. എന്നാല്‍, ഉള്ളിലെ വിദ്വേഷവും പകയും കുറഞ്ഞിട്ടുമില്ല. പണ്ട് ജീവിച്ചിരുന്ന കുറ്റവാളിയെപ്പോലെ സ്ഥൂലതലത്തിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉള്ളിലെ വിദ്വഷവും പകയും സൂഷ്മതലത്തിലാണ്. അതുകൊണ്ടുതന്നെ അതിന്റെ ശക്തിയും വ്യാപ്തിയും കൂടിയിരിക്കുന്നു. ഇതുമൂലം അന്യോന്യമുള്ള കലഹവും ആക്രമണങ്ങളും വര്‍ദ്ധിക്കുന്നു.

വാസ്തവത്തില്‍, മനുഷ്യനുണ്ടാക്കിയ ഒരു കെട്ടുപാടാണ് മതം. മക്കള്‍ ജനിക്കുന്നസമയത്ത് മതത്തിന്റെയും ഭാഷയുടെയും പരിധികളും നിബന്ധനകളും ഇല്ലായിരുന്നു. പ്രസവിച്ചുവീണ കുഞ്ഞിന് ഭാഷയുടെ പേരിലോ മതത്തിന്റെ പേരിലോ കലഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു കാര്യം അമ്മ പറയാം. ഇതെല്ലാം പിന്നീട് പറഞ്ഞു പഠിപ്പിച്ച് നമ്മളെ രൂപപ്പെടുത്തിയെടുക്കുന്നതാണ്. വൃക്ഷത്തൈക്കു ചുറ്റും വേലികെട്ടി സൂക്ഷിക്കുന്നതുപോലെ ഈ കണ്ടീഷനിങ് കുറയൊക്കെ ആവശ്യമാണ്. എന്നാല്‍, തൈ വളരുന്നു വൃക്ഷമായാല്‍ വേലിയുടെ പരിധി ആവശ്യമില്ല. അതുപോലെ മതത്തിന്റെ കണ്ടീഷനിങ് വിട്ട് ‘അണ്‍ കണ്ടീഷണല്‍’ ആകാന്‍ നമുക്കു കഴിയണം. പറഞ്ഞു പഠിപ്പിക്കുന്നതില്‍ നിന്ന് നന്മ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയണം.

മതത്തിന്റെ പേരില്‍ വിദ്വേഷവും പകയും മക്കള്‍ മനസ്സില്‍ സൂക്ഷിക്കരുത്.

മനുഷ്യനെ മനുഷ്യനാക്കുന്നത് മൂന്നു ഘടകങ്ങളാണ്. ഒന്നാമതായി വിവേകപൂര്‍വം ചിന്തിച്ച് ജീവിതത്തിന്റെ അര്‍ത്ഥവും ആഴവും അറിയാനുള്ള വ്യഗ്രത. രണ്ടാമതായി സ്‌നേഹം കൊടുക്കുവാനുള്ള സിദ്ധി. മൂന്നാമതായി സ്വയം ആനന്ദിക്കുവാനും മറ്റുള്ളവരെ ആനന്ദിപ്പിക്കുവാനുമുള്ള ശക്തി. ഇവ മൂന്നും സാക്ഷാത്കരിക്കാന്‍ മതം മനുഷ്യനെ സഹായിക്കണം. അപ്പോള്‍ മാത്രമേ മതവും മനുഷ്യനും പൂര്‍ണമാവുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.