Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രുതികാരനും സ്മൃതികാരനുമായ നാരായണഗുരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 09:41 pm IST
inSamskriti

അപൂര്‍വ്വം ചില വ്യക്തികള്‍ക്കേ തന്നേയും താന്‍ ഉള്‍പ്പെടുന്ന ഈ പ്രപഞ്ചവിധാനീയതയെ സംബന്ധിച്ചും ഉള്‍വെളിവുണ്ടാവുകയുള്ളു. ഇത് സത്യത്തെ സംബന്ധിച്ച ദര്‍ശനമാണ്. ഇത്തരത്തിലുള്ള ഒരു ദാര്‍ശനികാനുഭൂതി നാരായണഗുരുവിനുണ്ടായിരുന്നു. അതിനുള്ള പ്രമാണം ഗുരുവിന്റെ കൃതികള്‍ തന്നെയാണ്. ഈ കൃതികള്‍ പരിശോധിച്ചാല്‍ ഗുരുവിന്റെ സൈദ്ധാന്തികനിലപാട് വ്യക്തമാകുന്നതാണ്. മന്ത്രസമാനമായ പദരചനകൊണ്ട് ഗുരു ഋഷിയും ദാര്‍ശനികനുമാണ് എന്ന് വ്യക്തമാകും.

മുപ്പത്തിരണ്ട് സ്‌തോത്രങ്ങള്‍, പത്ത് ദാര്‍ശനിക കൃതികള്‍, പതിനൊന്ന് ഉദ്‌ബോധനാത്മക കൃതികള്‍, രണ്ട് തര്‍ജ്ജമമമമമമകള്‍, അഞ്ചു ഗദ്യകൃതികള്‍, ഒരു അനുബന്ധകൃതി ഇങ്ങനെ അറുപത്തിയൊന്ന് രചനകള്‍ ഗുരുവിന്റേതായിട്ടുണ്ട്. സംസ്‌കൃതത്തിലും തമിഴിലും മലയാളത്തിലുമായി തന്റെ സത്യദര്‍ശനത്തെ ഈ കൃതികളിലൂടെ അവതരിപ്പിക്കുമ്പോള്‍ ഭാരതീയ തത്ത്വചിന്തയ്‌ക്കും മാത്രമല്ല ലോകതത്ത്വചിന്തയ്‌ക്കും തന്നെ അതു മാര്‍ഗ്ഗദീപമായി മാറുകയായിരുന്നു.

‘ദേശകാലോചിതം കര്‍മ്മധര്‍മ്മമിത്യഭിധീയതേ’ എന്ന സ്മൃതിവാക്യമനുസരിച്ച് ഓരോ കാലങ്ങളിലും ദേശങ്ങളിലും ജനങ്ങളുടെ ആചാരങ്ങളും മതങ്ങളും മാറിക്കൊണ്ടിരിക്കും. വേഷവും ഭാഷയും ഭിന്നങ്ങളായിരുന്നാലും ആചാരങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും മനുഷ്യരില്‍ ഐക്യരൂപമുണ്ടാകേണ്ടതാണ്, എന്ന് കരുതി, ഗുരുവിന്റെ ശിഷ്യനായ സ്വാമി ആത്മാനന്ദ, ഗുരുവിന്റെ ധര്‍മ്മോപദേശങ്ങള്‍ പദ്യരൂപേണ എഴുതുകയും അതു ഗുരുവിനെ അപ്പോഴപ്പോള്‍ വായിച്ചു കേള്‍പ്പിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രസ്തുത ഗ്രന്ഥം ‘ശ്രീനാരായണധര്‍മ്മം’ എന്ന പേരില്‍ അറിയപ്പെടുന്നു. ധര്‍മ്മശാസ്ത്രങ്ങളെ സ്മൃതികള്‍ എന്ന് പറയപ്പെടുന്നു.

നാരായണഗുരുവിന് മുമ്പും ധാരാളം സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതാതു ദേശങ്ങളുടെയും കാലത്തിന്റെയും വ്യത്യാസങ്ങളനുസരിച്ച് പഴയ ധര്‍മ്മശാസ്ത്രങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങള്‍ എല്ലാം മഹര്‍ഷിമാരുടെ സ്മൃതികളില്‍ തെളിഞ്ഞവയായിരിക്കണം, അതിനാലാണ് ധര്‍മ്മശാസ്ത്രവിഷയങ്ങളെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥങ്ങളെ സ്മൃതികള്‍ എന്നു പറയുവാനിടയായത്. സ്മൃതികള്‍ എന്ന വിഭാഗത്തില്‍ ധാരാളം സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്.

പ്രയോഗപാരിജാതം, വൈജയന്തി എന്നീ രചനകളില്‍ 57 സ്മൃതികള്‍ ഉണ്ടെന്ന് വിവരിച്ചു കാണുന്നു. ഇത്തരം സ്മൃതികളുടെ കൂട്ടത്തില്‍ നാരായണഗുരുവിന്റെ സ്മൃതി ഒരു പക്ഷെ അവസാനത്തേതാകാം. ശ്രുതിപാരംഗതനായ ഗുരു സ്മൃതിരനും ആണെന്ന് ഇതിനാല്‍ ബോധ്യമാണ്. എങ്കിലും നാരായണഗുരു പൊതുവെ അറിയപ്പെടുന്നത് അദൈ്വതവേദാന്തിയായിട്ടാണ്. സമഗ്രവും അനവദ്യവും ആയ ഒരു ദര്‍ശനമാണ് വേദാന്തം.

(തുടരും)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.