Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൈനാകത്തിന്റെ സല്‍ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 08:16 pm IST
inSamskriti

വലിയ തേജസ്സും വലിയ ശരീരവുമുള്ള ഹനുമാന്‍ വായുമാര്‍ഗത്തില്‍ യാതൊരാശ്രയവുമില്ലാതെ സഞ്ചരിക്കുന്ന ചിറകുള്ള പര്‍വതംപോലെ ശോഭിച്ചു. ആ സമയത്ത് സാഗരം മൈനാകപര്‍വതത്തിന് വിളിച്ചുപറഞ്ഞു. ”ഹേ പര്‍വതശ്രേഷ്ഠാ! അങ്ങ് അസുരന്മാര്‍ക്ക് പുറത്തേക്കുവരാന്‍ കഴിയാത്തവണ്ണം പാതാളത്തിന്റെ വാതില്‍ മൂടിക്കൊണ്ടു നില്‍ക്കുകയാണല്ലോ.

വായുപുത്രനായ ഹനുമാനിതാ രാമന്റെ ദൂതനായി സമുദ്രത്തിനു മീതെക്കൂടി ലങ്കയിലേക്കുപോകുന്നു. ഇക്ഷ്വാകുവംശത്തിലെ രാജാവിന്റെ ദുതനായിപ്പോകുന്ന ഹനുമാനെ സഹായിക്കേണ്ടത് എന്റെ കടമയാണ്. ഈ വംശത്തില്‍പ്പെട്ട സഗരനാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ടാണ് സാഗരമെന്നു പേരുകിട്ടിയതും. ആ നിലയ്‌ക്ക് ഹനുമാനെ സഹായിക്കേണ്ടത് എന്റെ കടമയാണ്. അങ്ങ് അവനു വിശ്രമിക്കാനും തളര്‍ച്ച തീര്‍ക്കാനും സൗകര്യം ചെയ്തുകൊടുക്കണം.”

സമുദ്രത്തിനടിയില്‍ ഒളിച്ചുകിടന്ന മൈനാകം പെട്ടെന്ന് ആകാശത്തിലേക്കുയര്‍ന്ന് ഹനുമാന്റെ മാര്‍ഗത്തില്‍ നിന്നു.

”അല്ലയോ വാനരശ്രേഷ്ഠ! ഞാന്‍ പര്‍വതരാജനായ ഹിമവാന്റെ പുത്രന്‍ മൈനാകമാണ്. അങ്ങയോടുള്ള ബഹുമാനംകൊണ്ട് സമുദ്രം എന്നെ അയച്ചിരിക്കുകയാണ്. അങ്ങ് അല്പനേരം എന്നിലിരുന്ന് ഭക്ഷണപാനീയങ്ങള്‍ കഴിച്ച് വിശ്രമിച്ചിട്ട് പോകണം.” ഹനുമാന്‍ ചിരിച്ചുകൊണ്ട് മൈനാകത്തെ ഒന്നു തലോടിയിട്ടു പറഞ്ഞു ”ഞാന്‍ രാമകാര്യത്തിനാണ് പോകുന്നത്.

ഈശ്വരകാര്യത്തിന് പുറപ്പെടുന്നവര്‍ പെരുവഴിയില്‍ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും മറ്റൊരു കാര്യത്തില്‍ ഏര്‍പ്പെടുന്നതും ഉചിതമല്ല. നിന്റെ സല്‍ക്കാരം ഞാന്‍ സ്വീകരിച്ചിരിക്കുന്നു.” എന്നിട്ട് വീണ്ടും ആകാശത്തിലൂടെ നില്‍ക്കാതെ യാത്ര തുടര്‍ന്നു.

മൈനാകത്തിന്റെ കഥ രസകരമാണ്. മൈനാകം ഹനുമാനോട് പറയുന്നു.

”പണ്ട് കൃതയുഗത്തില്‍ പര്‍വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. അവ ഗരുഡന്റെയും വായുവിന്റെയും വേഗതയില്‍ എല്ലായിടത്തും സഞ്ചരിച്ചിരുന്നു. അവ നിലത്തുവന്നിരുന്നാല്‍ ആശ്രമങ്ങളും ജീവജാലങ്ങളും മനുഷ്യരും തകര്‍ന്നുപോകുമെന്ന് ദേവന്മാരും ഋഷികളും ഭയപ്പെട്ടു.

അവര്‍ ദേവേന്ദ്രനോടു പരാതി പറഞ്ഞു. ഇന്ദ്രന്‍ കോപിച്ച് എല്ലാ പര്‍വതങ്ങളുടെയും ചിറകുകള്‍ വജ്രായുധംകൊണ്ട് അരിഞ്ഞിട്ടു. ഹിമവാന്റെ പുത്രനും ഹൈമവതിയുടെ സഹോദരനുമായ എന്നെ വായുഭഗവാന്‍ പെട്ടെന്ന് സമുദ്രത്തിലേക്ക് എടുത്തെറിഞ്ഞു. ഈ സാഗരം എനിക്കഭയം തന്നു. അങ്ങനെ വായുഭഗവാന്‍ സഹായിച്ചതിനാല്‍ ഞാന്‍ ചിറകു നഷ്ടപ്പെടാതെ രക്ഷപ്പെട്ടു”. മൈനാകം ഹനുമാനെ സല്‍ക്കരിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ഇന്ദ്രനു സന്തോഷമായി. ദശരഥപുത്രനായ രാമന്റെ സന്ദേശവാഹകനായ ഹനുമാനെ സല്‍ക്കരിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. നീയിനി ഇഷ്ടമുള്ളിടത്തു നിന്നുകൊള്ളൂ” അങ്ങനെ മൈനാകം ഇന്ദ്രകോപത്തില്‍ നിന്നും രക്ഷപ്രാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.