Saturday, May 17, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊങ്കാലയ്‌ക്ക് മധുരം കുറയും; കലങ്ങള്‍ക്കും ചുടുകട്ടയ്‌ക്കും കൊതുമ്പിനും പൊള്ളുന്നവില

Janmabhumi Online by Janmabhumi Online
Feb 18, 2016, 10:31 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള കലങ്ങള്‍ എത്തിത്തുടങ്ങി കുംഭമാസത്തിലെ പൂരം നാളും പൗര്‍ണപമിയും ഒത്തുചേര്‍ന്നു വരുന്ന ദിവസമാണ് പൊങ്കാല തര്‍പ്പണം. 9-ാം ദിവസം പാണ്ഡ്യരാജാവിന്റെ നിഗ്രഹം കഴിഞ്ഞ് തോറ്റം പാട്ട് അവസാനിക്കുന്നതോടെ പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കും. ഇത്തവണയും മുന്‍വര്‍ഷത്തെക്കാള്‍ പൊങ്കാലക്കലങ്ങള്‍ക്ക് വില കൂടുതലാണ്. ഒരു കിലോ അരി വരെ പൊങ്കാലയിടാനാകുന്ന കലങ്ങള്‍ക്ക് ഇത്തവണ 80 രൂപ മുതലാണ് വില. കഴിഞ്ഞ വര്‍ഷം 60 രൂപ മുതലായിരുന്നു വില. ഏതാണ്ട് മുപ്പതുശതമാനം വിലവര്‍ധയാണ് കലങ്ങള്‍ക്കും ചട്ടികള്‍ക്കും ഉണ്ടായത്.

കലങ്ങള്‍ കൂടുതലും വരുന്നത് തക്കല, നാഗര്‍ കോവില്‍, കന്യാകുമാരി ജില്ലയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.

തക്കലയിലെ ചുങ്ങാങ്കട പെരും ശെല്‍വവിളയില്‍ ഷണ്‍മുഖം ആറ്റുകാല്‍ പരിസരത്ത് എത്തിയത് മൊത്തവ്യാപാരത്തിനായാണ്. മൊത്തവ്യാപാരവിലയ്‌ക്ക് തന്നെയാണ് ഭക്തര്‍ക്കും കലങ്ങള്‍ വില്‍ക്കുന്നതെന്ന് ശെല്‍വന്‍ പറയുന്നു. സ്വന്തം വീട്ടില്‍ സ്വന്തമായി ചെയ്യുന്ന കലങ്ങള്‍ക്ക് ആറ്റുകാലമ്മയുടെ നടയില്‍ നാമമാത്രമായ ലാഭം മാത്രമേ എടുക്കുന്നുള്ളൂ. കഴിഞ്ഞവര്‍ഷം 55 രൂപയ്‌ക്ക് വിറ്റ കലങ്ങള്‍ ഇത്തവണ 60 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. മറ്റുള്ളവര്‍ 80 രൂപയ്‌ക്കുമുകളില്‍ വിലവാങ്ങുമ്പോഴാണിത്. 20 വര്‍ഷമായി മുടങ്ങാതെ ആറ്റുകാല്‍ സന്നിധിയില്‍ കലങ്ങളും ചട്ടികളും വില്‍ക്കുന്ന കുലാല സമുദായാംഗമായ ഷണ്‍മുഖത്തിന്റെ അമ്മ 55 കൊല്ലം തുടര്‍ച്ചയായി കലം വിറ്റിരുന്നത് ആറ്റുകാലമ്മയോടുള്ള ഭക്തിമൂലമാണ്. തക്കല, നാഗര്‍കോവില്‍, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു മാത്രം ഓരോ വര്‍ഷവും 68 കുടംബങ്ങള്‍ 35 ലക്ഷത്തോളം കലങ്ങളാണ് വില്‍ക്കുന്നത്. 60 രൂപ മുതല്‍ 500 രൂപവരെ വിലയുള്ള കലങ്ങളാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. അടുപ്പുകൂട്ടാനുള്ള ചുടുകട്ടകള്‍ക്കും വില കുത്തനെ കൂട്ടി. മൂന്നു കട്ടയ്‌ക്ക 40 രൂപയാകും. കൂടാതെ 7 കൊതുമ്പുകളടങ്ങിയ ഒരു കെട്ടിന് 25 രൂപ.

ദേവിക്ക് പൊങ്കാല അര്‍പ്പിക്കാനുള്ള ആഗ്രഹ ത്തിനുമുന്നില്‍ ഭക്തര്‍ വിലവര്‍ധന പ്രശ്‌നമാക്കില്ല എന്ന തിരിച്ചറിവാണ് വിലവര്‍ധനവിന് കാരണമെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

Thiruvananthapuram

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

India

ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്‌ത്താൻ പാകിസ്താനെ അനുവദിക്കില്ല ; അഫ്ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി ജയ്ശങ്കർ

India

മഥുരയിൽ 100 ഓളം ബംഗ്ലാദേശികൾ അറസ്റ്റിൽ : നാടുകടത്തുമെന്ന് പൊലീസ്

Thiruvananthapuram

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം നൽകിയെന്ന് മൈക്രോസോഫ്റ്റ്: ബന്ദികളെ രക്ഷപ്പെടുത്തുന്നതിന് ഇത് ഏറെ സഹായകരമായി

നെതന്യാഹുവിനെ വിമാനത്താവളത്തില്‍ വച്ച് കൊല്ലാൻ ലക്ഷ്യമിട്ടു; അന്ന് വെറുതെ വിട്ടതാണ് ; വകവരുത്തുമെന്ന് ഹൂതികള്‍

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

ദൽഹി നിവാസികൾക്ക് സന്തോഷവാർത്ത, അടുത്ത രണ്ട് മാസത്തിനുള്ളിൽ 500 ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും

കേദാർനാഥിൽ എയർ ആംബുലൻസ് തകർന്നു വീണു : അപകടത്തിൽപ്പെട്ടത് ഋഷികേശ് എയിംസിലെ ഹെലികോപ്റ്റർ 

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

വെള്ളി മെഡലുമായി ഹൃതിക്ക് കൃഷ്ണന്‍ പി. ജി

പരിശീലകന്‍ ഇല്ല; ഷൂട്ടിങ്ങില്‍ ലക്ഷ്യം തെറ്റാത്ത ഹൃതിക്കിന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി

കെടിയുവിലെ അന്വേഷണം അധികാരപരിധി വിട്ടുള്ള പ്രഹസനം; സർക്കാർ നീക്കം സര്‍വകലാശാലകളില്‍ അരാജകത്വം സൃഷ്ടിക്കാൻ: സിന്‍ഡിക്കേറ്റംഗങ്ങള്‍

ഇന്തോനേഷ്യയിൽ നിന്നും മുംബൈയിലെത്തിയ രണ്ട് ഐസിസ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തു : പിടിയിലായത് വിമാനത്താവളത്തിൽ വച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies