Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏറ്റുമാനൂരിലെ ഏഴരപൊന്നാന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2016, 07:26 pm IST
in Samskriti

ലോക പ്രശസ്തമായ ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ എട്ടാം ഉത്സവത്തിനു രാത്രി 12നാണ്. ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉല്‍സവത്തിനും ആറാട്ടിനുമാണ് പുറത്തെടുക്കുന്നത്.

ഭക്തരില്‍ പ്രത്യേക അനുഭൂതി തീര്‍ക്കുന്ന ഈവിശിഷ്ട ദര്‍ശനത്തില്‍ സംബന്ധിക്കുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പലരും പുലര്‍ത്തിവരുന്നു. ഭാഗ്യം നല്‍കി മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനും വലിയ കാണിക്ക അര്‍പ്പിക്കാനും പതിനായിരക്കണക്കിനു വിശ്വാസികളാണ് എല്ലാ വര്‍ഷവും എത്തുന്നത്. രാത്രി 12ന് ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദര്‍ശനം. ഏഴരപ്പൊന്നാന ദര്‍ശനത്തിന് ശേഷം ഭഗവാന് കാണിക്ക സമര്‍പ്പിക്കണമെന്നാണ് വിശ്വാസം.

ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയവിളക്ക് കൊല്ലവര്‍ഷം 1545ല്‍ ഒരു ഭക്തന്‍ നടയ്‌ക്കു വച്ചതാണ് ്. അന്ന് വിളക്കില്‍ എണ്ണയൊഴിക്കുന്നതിനായുള്ള ചെലവുകളെപറ്റി ഊരാണ്മക്കാര്‍ ചോദിച്ചപ്പോള്‍ ഈ വിളക്കിലൊഴിക്കുന്ന എണ്ണ തീരില്ലെന്നു പറഞ്ഞത്രേ. അതില്‍പിന്നെ ഇന്നുവരെ വിളക്ക് അണഞ്ഞിട്ടില്ല. ഭക്തര്‍ ആഗ്രഹിച്ച മിക്കകാര്യസാധ്യത്തിനും തീരാവ്യാധികള്‍ മാറുന്നതിനും വലിയവിളക്കില്‍ രണ്ടേകാല്‍ ഇടങ്ങഴി എണ്ണ ഒഴിച്ച് പ്രാര്‍ഥിക്കുന്നതും ഭൂത പ്രേതബാധകള്‍ അകലാന്‍ വലിയ വിളക്കില്‍ പിടിച്ച് സത്യം ചെയ്യുന്നതും ഇവിടുത്തെ വലിയ വിശ്വാസമാണ്.

വര്‍ഷത്തില്‍ ഉത്സവക്കാലത്തുമാത്രമേ ഏഴരപ്പൊന്നാനയെ ദര്‍ശനത്തിന് വയ്‌ക്കാറുള്ളൂ.

മാര്‍ത്താണ്ഡവര്‍മ്മ 1750ല്‍ നടയ്‌ക്ക് വച്ചതാണ് ഏഴരപ്പൊന്നാനയെന്നും അദ്ദേഹം വടക്കുംക്കൂര്‍ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ നേര്‍ന്നതും അദ്ദേഹത്തിന്റെ അനന്തിരവനായ ധര്‍മ്മരാജാ നടയ്‌ക്ക് വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യമുണ്ട്. ധര്‍മ്മരാജായെന്നു അറിയപ്പെട്ടിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവ് തിരുവിതാംകൂറിനെ ടിപ്പുവിന്റെ പടയോട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നേര്‍ന്നതും തല്‍ഫലമായി മൈസൂറില്‍ വലിയ പ്രളയം ഉണ്ടാവുകയും ടിപ്പു പടയോട്ടം അവസാനിപ്പിച്ച് തിരിച്ചു പോവുകയും ചെയ്തതിന്റെ നന്ദി സൂചകമായി നടയ്‌ക്കു വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യം പ്രചാരമുണ്ട്.

പൂര്‍ണമായും സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ 75 കിലോ തൂക്കം ഉള്ളതാണ് ഏഴരപ്പൊന്നാന. ഏഴ് വലിയ ആനകളും അരയാനയും ചേര്‍ന്നതാണ്. ഓരോന്നും ഒരു തുലാം വീതം തൂക്കം വരുന്നതാണ്. അരയാന അരതുലാം തൂക്കമാണ് ഉള്ളത്. ഒരു തുലാം പത്ത് കിലോയാണ്. ഏഴരആനകളെ സംബന്ധിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. അഷ്ടദിക്ക് ഗജങ്ങളായ ഐരാവതം, പുണ്‍ഡരീകന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പ ദന്തന്‍, സുപ്രദീകന്‍, സാര്‍വദൗമന്‍, വാമനന്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഏഴരപ്പൊന്നാനയെന്നും വാമനന്‍ ചെറുതായതിനാല്‍ അവയിലൊന്ന് അരപ്പൊന്നാനയായെന്നുമാണ് പറയപ്പെടുന്നത്. ഏഴരപ്പൊന്നാന ദര്‍ശനത്തിന് വന്‍ജനക്കൂട്ടമാണ് ഏറ്റുമാനൂരില്‍ എത്തിച്ചേരുന്നത്.

പ്രശസ്തമായ ഏഴരപ്പൊന്നാനയെ എഴുന്നള്ളിക്കുന്നത് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ എട്ടാം ഉത്സവത്തിനു രാത്രി 12നാണ്. ക്ഷേത്രത്തിലെ പ്രത്യേക അറയില്‍ സൂക്ഷിക്കുന്ന ഏഴരപ്പൊന്നാനകളെ എട്ടാം ഉല്‍സവത്തിനും ആറാട്ടിനുമാണ് പുറത്തെടുക്കുന്നത്.

ഭക്തരില്‍ പ്രത്യേക അനുഭൂതി തീര്‍ക്കുന്ന ഈവിശിഷ്ട ദര്‍ശനത്തില്‍ സംബന്ധിക്കുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പലരും പുലര്‍ത്തിവരുന്നു. ഭാഗ്യം നല്‍കി മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനത്തിനും വലിയ കാണിക്ക അര്‍പ്പിക്കാനും പതിനായിരക്കണക്കിനു വിശ്വാസികളാണ് എല്ലാ വര്‍ഷവും എത്തുന്നത്. രാത്രി 12ന് ആസ്ഥാന മണ്ഡപത്തിലാണ് ഏഴരപ്പൊന്നാന ദര്‍ശനം. ഏഴരപ്പൊന്നാന ദര്‍ശനത്തിന് ശേഷം ഭഗവാന് കാണിക്ക സമര്‍പ്പിക്കണമെന്നാണ് വിശ്വാസം.

ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയവിളക്ക് കൊല്ലവര്‍ഷം 1545ല്‍ ഒരു ഭക്തന്‍ നടയ്‌ക്കു വച്ചതാണ് ്. അന്ന് വിളക്കില്‍ എണ്ണയൊഴിക്കുന്നതിനായുള്ള ചെലവുകളെപറ്റി ഊരാണ്മക്കാര്‍ ചോദിച്ചപ്പോള്‍ ഈ വിളക്കിലൊഴിക്കുന്ന എണ്ണ തീരില്ലെന്നു പറഞ്ഞത്രേ. അതില്‍പിന്നെ ഇന്നുവരെ വിളക്ക് അണഞ്ഞിട്ടില്ല. ഭക്തര്‍ ആഗ്രഹിച്ച മിക്കകാര്യസാധ്യത്തിനും തീരാവ്യാധികള്‍ മാറുന്നതിനും വലിയവിളക്കില്‍ രണ്ടേകാല്‍ ഇടങ്ങഴി എണ്ണ ഒഴിച്ച് പ്രാര്‍ഥിക്കുന്നതും ഭൂത പ്രേതബാധകള്‍ അകലാന്‍ വലിയ വിളക്കില്‍ പിടിച്ച് സത്യം ചെയ്യുന്നതും ഇവിടുത്തെ വലിയ വിശ്വാസമാണ്.

വര്‍ഷത്തില്‍ ഉത്സവക്കാലത്തുമാത്രമേ ഏഴരപ്പൊന്നാനയെ ദര്‍ശനത്തിന് വയ്‌ക്കാറുള്ളൂ.

മാര്‍ത്താണ്ഡവര്‍മ്മ 1750ല്‍ നടയ്‌ക്ക് വച്ചതാണ് ഏഴരപ്പൊന്നാനയെന്നും അദ്ദേഹം വടക്കുംക്കൂര്‍ രാജ്യത്തെ ആക്രമിച്ചപ്പോള്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരമായി മാര്‍ത്താണ്ഡവര്‍മ്മ നേര്‍ന്നതും അദ്ദേഹത്തിന്റെ അനന്തിരവനായ ധര്‍മ്മരാജാ നടയ്‌ക്ക് വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യമുണ്ട്. ധര്‍മ്മരാജായെന്നു അറിയപ്പെട്ടിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവ് തിരുവിതാംകൂറിനെ ടിപ്പുവിന്റെ പടയോട്ടത്തില്‍ നിന്നും രക്ഷിക്കാന്‍ നേര്‍ന്നതും തല്‍ഫലമായി

മൈസൂറില്‍ വലിയ പ്രളയം ഉണ്ടാവുകയും ടിപ്പു പടയോട്ടം അവസാനിപ്പിച്ച് തിരിച്ചു പോവുകയും ചെയ്തതിന്റെ നന്ദി സൂചകമായി നടയ്‌ക്കു വച്ചതാണ് ഏഴരപ്പൊന്നാനയെന്നും ഐതിഹ്യം പ്രചാരമുണ്ട്. പൂര്‍ണമായും സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയ 75 കിലോ തൂക്കം ഉള്ളതാണ് ഏഴരപ്പൊന്നാന. ഏഴ് വലിയ ആനകളും അരയാനയും ചേര്‍ന്നതാണ്. ഓരോന്നും ഒരു തുലാം വീതം തൂക്കം വരുന്നതാണ്.

അരയാന അരതുലാം തൂക്കമാണ് ഉള്ളത്. ഒരു തുലാം പത്ത് കിലോയാണ്. ഏഴരആനകളെ സംബന്ധിച്ച് പല വ്യാഖ്യാനങ്ങളുണ്ട്. അഷ്ടദിക്ക് ഗജങ്ങളായ ഐരാവതം, പുണ്‍ഡരീകന്‍, കുമുദന്‍, അഞ്ജനന്‍, പുഷ്പ ദന്തന്‍, സുപ്രദീകന്‍, സാര്‍വദൗമന്‍, വാമനന്‍ എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഏഴരപ്പൊന്നാനയെന്നും വാമനന്‍ ചെറുതായതിനാല്‍ അവയിലൊന്ന് അരപ്പൊന്നാനയായെന്നുമാണ് പറയപ്പെടുന്നത്. ഏഴരപ്പൊന്നാന ദര്‍ശനത്തിന് വന്‍ജനക്കൂട്ടമാണ് ഏറ്റുമാനൂരില്‍ എത്തിച്ചേരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

കേരളത്തല്‍ താമര വിരിയുമെന്ന് ഉറപ്പായി, ബിജെപി 14 സീറ്റുകള്‍ നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, ആര് ഭരിയ്‌ക്കണമെന്ന് ബിജെപി തീരുമാനിക്കും

Kerala

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

India

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.