Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

അഴകിയകാവിലെ ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2016, 07:57 pm IST
in Travel

കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളില്‍ മാത്രം നടക്കുന്ന അപൂര്‍വമായ ചടങ്ങുകളാണ് പള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തില്‍ പാട്ടുതാലപ്പൊലി ദിനങ്ങളില്‍ അരങ്ങേറുന്നത്. 21 ദിനം നീളുന്ന താലപ്പൊലിയില്‍ ഭക്തജനങ്ങള്‍ ഏറ്റവുമധികം ദര്‍ശിക്കുന്നത് ക്ഷേത്രത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടുമാണ്. ശ്രീപരമേശ്വരന്റെ തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയില്‍ നിന്നും ഭദ്രകാളി ജനിച്ച് ദാരികാവധം നടത്തുന്നതാണ് ബ്രാഹ്മണിപ്പാട്ടിന്റെ ഇതിവൃത്തം.

ശൈലിയും ചിട്ടയും മാറിവരുന്ന കളമെഴുതി പാട്ടിന്റെയും ഇതിവൃത്തം ദാരികാവധം തന്നെയാണ്. അതിപുരാതനമായ ഒരാചാരാനുഷ്ഠാനമാണ് ബ്രാഹ്മണി പാട്ടുകള്‍ എന്നറിയപ്പെടുന്ന ഗാനക്രിയ. അഴകിയകാവില്‍ ബ്രാഹ്മണിപ്പാട്ടുകള്‍ ഏതുകാലത്താണ് തുടങ്ങിയതെന്ന് പറയാനുള്ള ആധികാരിക രേഖയൊന്നുമില്ല. എങ്കിലും ഏകദേശം 400 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നാണ് അനുമാനം. കോതകുളങ്ങര ശാസ്താ ക്ഷേത്രത്തിനു സമീപത്തെ നമ്പ്യാര്‍ മഠം വീട്ടിലെ സ്ത്രീകളാണ് ബ്രാഹ്മണി പാട്ട് നടത്തിവരുന്നത്. ഉച്ച പൂജ കഴിഞ്ഞും രാത്രിയുമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്. ഭഗവതിയെ ശ്രീലകത്തു നിന്ന് ബ്രാഹ്മണിയമ്മയുടെ അകമ്പടിയോടെ എഴുന്നള്ളിച്ചുകൊണ്ടുവന്നതിനുശേഷമാണ് ബ്രാഹ്മണിപ്പാട്ട് നടക്കുന്നത്.

ദാരികവധം കഴിഞ്ഞെത്തി സന്തോഷത്തോടെയിരിക്കുന്ന ദേവിയുടെ രൂപമാണ് കളമെഴുതിപ്പാട്ടിനായി വരയ്‌ക്കുന്നത്. ദാരികവധം കഴിഞ്ഞെത്തിയ ദേവിയെ ദേവന്മാര്‍ക്കോ ഋഷിമാര്‍ക്കോ ദര്‍ശിക്കാന്‍ കഴിയാതെ വന്നു. അവരുടെ ആവശ്യപ്രകാരം ശ്രീപരമേശ്വരന്‍ കൈലാസത്തു നിന്നും കുറിപ്പുമായി ഒരാളെ ഭൂമിയിലേക്കയച്ചു. അദ്ദേഹത്തെയും അവരുടെ പരമ്പരയെയും കല്ലാറ്റു കുറുപ്പ് എന്നറിയപ്പെട്ടുവത്രെ. ഈ പരമ്പരക്കാണ് കളമെഴുത്തിന്റെ അവകാശം. കളമെഴുതിപ്പാട്ടിന്റെ മുന്നോടിയായി വലിയൊരു ആചാരം തന്നെ നിലനില്‍ക്കുന്നുണ്ട്.

പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചവര്‍ണപ്പൊടികളായ കൃഷ്ണപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, പച്ചപ്പൊടി, ചുവന്ന പൊടി എന്നിവ ഉപയോഗിച്ച് സര്‍വാഭരണവിഭൂഷിതയും ആയുധധാരിയുമായ ശ്രീഭദ്രകാളീ രൂപം എഴുതുന്നു. അതിമനോഹരമായ രൂപം വരച്ചശേഷമാണ് കളം പൂജ ചെയ്ത് ദേവീചൈതന്യം ആവാഹിക്കുന്നത്. തുടര്‍ന്നാണ് പാട്ട്. ക്ഷേത്രത്തിന്റെ അകത്തളത്തിലെ വലിയമ്പലത്തിന് ഇരുവശത്തുമായാണ് ബ്രാഹ്മണിപ്പാട്ടും കളമെഴുതിപ്പാട്ടും നടക്കുന്നത്. ഭക്തി തുളുമ്പി നില്‍ക്കുന്ന രണ്ടാചാരങ്ങള്‍ ഒരേ സ്ഥലത്ത് നടക്കുന്നു. അത് അഴകിയകാവിലമ്മയുടെ മുന്നില്‍ മാത്രമാണ് എന്നതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
Kerala

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

World

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.