Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകരോട് ക്രൂരത

Janmabhumi Online by Janmabhumi Online
Jan 10, 2016, 10:47 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

അഗസ്ത്യാര്‍കൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ

ശിവാ കൈലാസ്

തിരുവനന്തപുരം: പവിത്രമായ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിന് വ്രതം നോറ്റെത്തുന്ന വിശ്വാസികളോട് സര്‍ക്കാരും വനം വകുപ്പും കൊടും ക്രൂരത കാട്ടുന്നു. വര്‍ഷം തോറും കുത്തനെ ഉയര്‍ത്തുന്ന അമിത ഫീസും അസൗകര്യങ്ങളും കൂടിയായപ്പോള്‍ അഗസ്ത്യാര്‍കൂടത്തേക്കുള്ള കാനന പാത തീര്‍ത്ഥാടകരുടെ കണ്ണീരുവീണ് കുതിരുകയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന തീര്‍ത്ഥാടനത്തെയാണ് വനം വകുപ്പ് അമിത നിരക്കേര്‍പ്പെടുത്തി ചൂഷണം ചെയ്യുന്നത്.

1983-ല്‍ പേപ്പാറ ഫോറസ്റ്റ് ഓഫീസ് നിലവില്‍ വന്നതിനു ശേഷമാണ് അഗസ്ത്യാര്‍കൂട യാത്രികരില്‍ നിന്ന് ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. അഗസ്ത്യാര്‍കൂടത്തേക്ക് ഒരു സീസണില്‍ വന്നെത്തുന്ന വിശ്വാസികള്‍ എത്രയെന്ന കണക്കെടുപ്പിന്റെ ഭാഗമായി പാസ് നല്‍കി യാത്ര ക്രമീകരിക്കുന്നു എന്നതായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. ഇതിനായി 50 പൈസയായിരുന്നു അന്ന് ഈടാക്കിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത് 50 രൂപയായി ഉയര്‍ത്തി. പിന്നിട് 100, 200, 350 എന്നിങ്ങനെ അഗസ്ത്യാര്‍കൂട തീര്‍ത്ഥാടകര്‍ക്കുള്ള പ്രവേശന നിരക്ക് ഉയര്‍ത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം പ്രവേശന പാസ് ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. ഇപ്പോള്‍ ഫീസ് 500 രൂപയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് 25 രൂപയും ചേര്‍ത്ത് അഗസ്ത്യ മുനിയെ പൂജിക്കാന്‍ തീര്‍ത്ഥാടകര്‍ 525 രൂപ നല്‍കണമെന്നതാണ് സ്ഥിതി. ഒരുപക്ഷെ ആരാധനയ്‌ക്കെത്തുന്ന വിശ്വസിക്ക് കാല്‍നടയായി ക്ഷേത്ര സന്നിധിയിലെത്താന്‍ ഫീസ് ഏര്‍പ്പെടുത്തുന്ന ഏക സംസ്ഥാനം കേരളമായിരിക്കും.

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അഗസ്ത്യമലയില്‍ ഏറ്റവും അധികമായി എത്തുന്നത്. അതിരുമലയിലാണ് തീര്‍ത്ഥാടകര്‍ക്ക് ആകെയുള്ള വിശ്രമകേന്ദ്രം. പൊട്ടിപ്പൊളിഞ്ഞ ചുമരുകളും നിലം പതിക്കാറായ മേല്‍ക്കൂരയുമാണ് ഈ വിശ്രമകേന്ദ്രത്തിലേത്. അപകടകരമായി നില്‍ക്കുന്ന വിശ്രമ മന്ദിരത്തില്‍ ഇപ്പോള്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാറില്ല. കൊടും കാട്ടില്‍ വന്യമൃഗങ്ങളുടെ ആവാസകേന്ദ്രത്തില്‍ കെട്ടുറപ്പില്ലാത്ത താല്‍ക്കാലിക ഷെഡ്ഡിലാണ് തീര്‍ത്ഥാടകര്‍ അന്തിയുറങ്ങേണ്ടത്. പൊങ്കാലപ്പാറയിലെ പൊങ്കാല ഇടുന്ന ചടങ്ങും വനം വകുപ്പധികൃതര്‍ വിലക്കിയിരിക്കുകയാണ്. ജനുവരി മാസം ആരംഭിക്കുന്ന തീര്‍ത്ഥാടനകാലം ശിവരാത്രി കഴിയുന്നതോടെ അവസാനിക്കുന്നു. ഇതിനു ശേഷം ടൂര്‍ പാക്കേജ് എന്നപേരില്‍ ഒരാളിന് 8000 രൂപ എന്ന കണക്കില്‍ അഗസ്ത്യകൂടത്തേക്ക് വന സൗന്ദര്യത്തിന്റെ ചൂടും ചൂരുമറിയാന്‍ എത്തുന്നവരെ ഒരു നിയന്ത്രണവുമില്ലാതെ കടത്തിവിടുന്നുണ്ട്. ഇവരാണ് മദ്യവും മാംസവും മയക്കുമരുന്നുമായി കടന്നുചെല്ലുന്നത്. ബോണക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്ധ്യോഗസ്ഥരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ സഞ്ചാരികള്‍ക്ക് വനത്തിനുള്ളില്‍ എന്തുമാകാം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

India

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

Kerala

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)
India

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

Kerala

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

പുതിയ വാര്‍ത്തകള്‍

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

രേഷ്മയുടെ തിരോധാനം: പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊന്നു : അബ്ദുൾ കലാമിന്റെ കുടുംബത്തിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകുമെന്ന് രാഹുൽ

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

മുഹമ്മദ് നബി നബി പാകിസ്ഥാന്റെ മിസൈലുകൾ സംരക്ഷിക്കാൻ കാവൽ നിൽക്കുന്നുണ്ട് ; പാക് യൂട്യൂബർ സയ്യിദ് ഹമീദ്

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies