Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചയജ്ഞങ്ങള്‍ –

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2016, 06:39 pm IST
in Samskriti

ആധ്യാത്മിക ശാസ്ത്ര പഠനമാണ് ഋഷിയജ്ഞം. പൂജ, ഹോമം തുടങ്ങിയ ആരാധനാകര്‍മ്മങ്ങളെ ദേവയജ്ഞത്തില്‍ പെടുത്തിയിരിക്കുന്നു.അതിഥിസല്‍ക്കാരം ഒരുയജ്ഞം തന്നെയാണ്. നൃയജ്ഞമാണ് അത്. മാതാപിതാക്കളുടെ സംരക്ഷണമാണ് പിതൃയജ്ഞം. ഭൂതയജ്ഞത്തില്‍ പക്ഷി മൃഗങ്ങളുടെ പരിപാലനമാണ്. ഈ പഞ്ചയജ്ഞങ്ങളാണ് ഗൃഹസ്ഥാശ്രമികള്‍ അനുഷ്ഠിക്കേണ്ടത്.

പ്രകൃതിയില്‍ നിന്ന് നമ്മള്‍ എടുക്കുന്നതിന്റെ ഒരംശം മടക്കി നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ് എന്ന ആശയത്തില്‍നിന്നാണ് പഞ്ചയജ്ഞങ്ങള്‍ ഉടലെടുത്തത്. ഇതിനു പിന്നില്‍ ഒരുതത്വം കൂടി ഉള്ളതായി അമ്മയ്‌ക്ക് തോന്നുന്നു. എല്ലാദേശത്തും എല്ലാകാലത്തും ജനങ്ങള്‍ പരസ്പരം സ്‌നേഹത്തിലും ഐക്യത്തിലും പ്രകൃതി നിയമമനുസരിച്ചും ജീവിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്ന ഒരു തത്വം യജ്ഞത്തിലുണ്ട്.

നമ്മുടെ ഋഷീശ്വരന്മാര്‍ ആപ്തകാമന്മാരായിരുന്നു. അവര്‍ ഉപദേശിച്ച ജീവിതത്തിന്റെ തത്വശാസ്ത്രമാണ് ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് പകര്‍ന്ന് നല്കുന്നത്. ശരിയായ ജീവിതം എങ്ങനെ നയിക്കണമെന്നും ലോകത്തിന്റെ സ്വഭാവമെന്താണെന്നും ഈ ഗ്രന്ഥങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. പ്രതികൂലസാഹചര്യങ്ങളില്‍ തളരാതെ എങ്ങനെ ജീവിക്കണം എന്നും ഇവ നമ്മെ പഠിപ്പിക്കുന്നു.

ഏത് ചെടിക്ക് ഏത് മണ്ണാണ് യോജിച്ചത്, എന്തുവളമാണ് വേണ്ടത് എന്നും കൃഷിശാസ്ത്രം പഠിച്ചവന് അറിയാന്‍ സാധിക്കും. ചെടികള്‍ക്ക് രോഗം ബാധിക്കുന്നതിന് മുന്‍പ് ചെയ്യേണ്ട പരിഹാരം അയാള്‍ ചെയ്തിരിക്കും. ഇതൊന്നും അറിയാതെ കൃഷിചെയ്യാന്‍ ഇറങ്ങിയാല്‍ ചിലപ്പോള്‍ വിളവെല്ലാം നശിച്ചുപോകും. ഇതുപോലെ ജീവിതം എന്തെന്ന് ശരിയായി മനസ്സിലാക്കാന്‍ സദ്ഗ്രന്ഥങ്ങളുടെ പാരായണം നമുക്ക് സഹായകരമാകും.

അമിട്ടുപൊട്ടുന്ന ശബ്ദം അറിയാതെ കേട്ടാല്‍ നമ്മള്‍ ഞെട്ടിവിറച്ചെന്നു വരാം. എന്നാല്‍, അറിഞ്ഞു കൊണ്ട് കേള്‍ക്കുമ്പോള്‍ അത്ര ഭയമുണ്ടാവില്ല. നീന്തലറിയാത്തവന്‍ കടലിലെ തിരമാലകളുടെ അടിയേറ്റ് തളരുമ്പോള്‍ നീന്തലറിയുന്നവന്‍ തിരകളില്‍ ആന്ദപൂര്‍വം നീന്തിത്തുടിക്കുന്നു.

പഠിച്ചതുകൊണ്ട് മാത്രമായില്ല;ആ അറിവ് പ്രയോഗത്തില്‍ കൊണ്ട് വരികയും വേണം. പാചകഗ്രന്ഥം വായിച്ച് ആര്‍ക്കും വിശപ്പടക്കാന്‍ സാധിക്കുന്നില്ല. ഋഷിപ്രോക്തങ്ങളായ ആധ്യാത്മികതത്വങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ പഠിക്കുന്നതാണ് ദേവയജ്ഞം. പൂജ, ജപം, ധ്യാനം, വ്രതാനുഷ്ഠാനങ്ങള്‍ എല്ലാം ദേവയജ്ഞത്തില്‍പ്പെടും. ഇവയിലൂടെ മനസ്സിന്റെ ഏകാഗ്രതയും ബുദ്ധികൂര്‍മതയും പ്രസാദവും സത്വസിദ്ധിയും കൈവരും. മന്ത്രജപത്തിലൂടെ മനസ്സില്‍ അന്യചിന്തകള്‍ കടന്നുവരുന്നത് തടയാന്‍ സാധിക്കും. ധ്യാനത്തിലൂടെ ബുദ്ധിക്ക് തെളിച്ചവും സൂക്ഷ്മതയും ലഭിക്കുകയും മനസ്സിന്റെ വിക്ഷോഭം അടങ്ങി ശാന്തിയും സമാധാനവും ഉണ്ടാകുകയും ചെയ്യുന്നു.

അതിഥിയെ ഈശ്വരനായികാണാനാണ് നമ്മുടെ സംസ്‌കാരം അനുശാസിക്കുന്നത് (അതിഥിദേവോ ഭവഃ). അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്‌നേഹത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്. ലോകത്തെ ഒറ്റകുടുംബമായിക്കണ്ട് സ്‌നേഹിക്കുവാന്‍ അത് നമ്മെ പ്രാപ്താരാക്കുന്നു.തുളസിക്കോ, ആലിനോ വെള്ളമൊഴിച്ച് കഴിഞ്ഞിട്ടേ പണ്ട് വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. വൃഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും, ദേവവാഹനങ്ങളുടേയും സ്ഥാനമാണ് നമ്മള്‍ നല്കിയിരുന്നത്. പുജാപുഷ്പങ്ങള്‍ക്കായി ഒരു ചെടിനടുമ്പോള്‍, അതിനെ പരിചരിക്കുമ്പോള്‍, അതില്‍ പൂവിടര്‍ന്നത് കാണുമ്പോള്‍, പൂവിറുത്തു മാല കോര്‍ക്കുമ്പോള്‍ ഒക്കെത്തന്നെ നമ്മുടെ മനസ്സ് ഈശ്വരനിലാണ് നില്‍ക്കുന്നത്.

കൂട്ടുകാരന് കത്തെഴുതാന്‍ പേന എടുക്കുമ്പോള്‍ ഇന്നയാളിന് കത്തെഴുതുവാന്‍ എന്ന ബോധം ഉള്ളില്‍ക്കിടക്കുകയാണ്. പേനയും പേപ്പറും മഷിയുമെല്ലാം നാനാത്വമായ വസ്തുക്കള്‍ ആണെങ്കിലും അവയില്‍ കൂടിയെല്ലാം ഏകത്വത്തെകൂട്ടുകാരനെ ആണ് ദര്‍ശിക്കുന്നത്. അതുപോലെ ഏതു പ്രവര്‍ത്തിയിലും ഈശ്വരനെ മാത്രം ദര്‍ശിക്കുക. ഇതു മൂലം നാനാത്വമായ കര്‍മ്മങ്ങളില്‍കൂടിയും വിഷമങ്ങളില്‍ കൂടിയും ഏകത്വത്തെയാണ് സാക്ഷാത്കരിക്കുന്നത്. അദ്വൈതം പലരും പറഞ്ഞ് നടക്കാറുണ്ട്. ആരും അനുഷ്ഠിച്ചുകാണില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

Kerala

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

Kerala

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)
India

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

Kerala

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.