Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മിഷന്‍ നേതാജിയില്‍ കൊല്ലത്തിന്റെ പങ്ക് വിവരിച്ച് ശ്രീജിത് പണിക്കര്‍

Janmabhumi Online by Janmabhumi Online
Dec 9, 2015, 10:49 am IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: കൊല്ലം സ്വദേശിയായ ഐഎന്‍എ ഭടന്റെ പുസ്തകമാണ് മിഷന്‍ നേതാജി ദൗത്യത്തിലേക്ക് തന്നെ എത്തിച്ചതെന്ന് പന്തളം സ്വദേശി ശ്രീജിത് പണിക്കര്‍. നേതാജിയുടെ ആരാധകനായ എന്‍.പി.നായര്‍ എഴുതിയ ആ പുസ്തകത്തിന്റെ പേര് അന്വര്‍ത്ഥമാണ്. നേതാജി എവിടെ. ആ ചോദ്യം ആയിരം തവണ മനസില്‍ കൗമാരകാലത്ത് ചോദിച്ചിട്ടുണ്ട്. ഉത്തരം മാത്രം ലഭിച്ചില്ല.

കൊല്ലം എസ്എന്‍ കോളജില്‍ ചരിത്രവിഭാഗം സംഘടിപ്പിച്ച ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാജിയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായ പുസ്തകങ്ങളെല്ലാം വായിച്ചു. ഏറ്റവുമൊടുവില്‍ വിവരസാങ്കേതിരംഗത്തെ സാധ്യതകളെ വിനിയോഗിക്കാന്‍ തീരുമാനിച്ചു. അതിനിടയിലാണ് നേതാജിയുടെ തിരോധാനത്തെപറ്റി പഠിക്കുന്ന അനൂജ്ധാര്‍ അംഗമായ യാഹൂ ഗ്രൂപ്പിലേക്ക് എത്തുന്നത്. മൂന്നൂറുപേര്‍ ചേര്‍ന്ന ഈ ഗ്രൂപ്പില്‍ നേതാജിയുമായി ബന്ധപ്പെട്ട വിശകലനങ്ങളും സാധ്യതകളും രാഷ്‌ട്രീയവും വിദേശബന്ധവും ജീവിതവുമെല്ലാം ചര്‍ച്ചയായി.

ഒടുവില്‍ ചര്‍ച്ചകള്‍ കൊണ്ടുമാത്രം കാര്യമില്ല, ദൗത്യം നിറവേറാന്‍ നേതാജിയുമായി ബന്ധപ്പെട്ടവരിലേക്ക് ഇറങ്ങിചെല്ലുകയാണ് വേണ്ടതെന്ന് വന്നപ്പോള്‍ ഗ്രൂപ്പിലെ അഞ്ച് പേര്‍മാത്രമാണ് മുന്നില്‍വന്നത്. ഈ അഞ്ചുപേരുടെയും അനുകൂലഘടകം അവരുടെ ചെറുപ്പമായിരുന്നു. പത്രപ്രവര്‍ത്തകനായ അനൂജ്ധറിനും തൊഴില്‍രഹിതനായ എനിക്കും പുറമെ റവന്യൂ അനലിസ്റ്റായ സായന്ത് ദാസ് ഗുപ്തയും ബിസിനസ് കണ്‍സള്‍ട്ടന്റായ ചന്ദ്രചൂര്‍ഘോഷും അധ്യാപകനായ വിശാല്‍ശര്‍മയുമാണ് അംഗങ്ങള്‍. അന്വേഷണത്തിന്റെ പാതയില്‍ തങ്ങള്‍ക്ക് ഏറ്റവും ഗുണകരമായി ഭവിച്ചത് വിവരാവകാശനിയമമാണ്. ക്ലാസിഫൈ ചെയ്ത ലിസ്റ്റില്‍പെട്ട ഫയലുകളിലെ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വകുപ്പുകളില്‍ നിന്നു ലഭിച്ച മറുപടി. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും നേതാജിയെ പറ്റി ഫയലുകള്‍ സൂക്ഷിച്ചിട്ടുള്ളതായി വെളിപ്പെട്ടപ്പോള്‍ മൊത്തം ഫയലുകളുടെ എണ്ണമാണ് ഞങ്ങള്‍ വിവരാവകാശപ്രകാരം ചോദിച്ചത്. അതിന്‍പ്രകാരം 58 ഫയലുകളെന്ന് മറുപടി ലഭിച്ചു. ഇതു കൂടാതെ നിയമപരിധിയില്‍പെടാത്ത ഇന്റലിജന്‍സ് ബ്യൂറോയില്‍ 77 ഫയലുകളും റോയില്‍ ഒരുഫയലുമുണ്ടെന്നാണ് വിവരം. ഇതെല്ലാം പുറത്തായാല്‍ മാത്രമെ നേതാജിയെപറ്റിയുള്ള ദുരൂഹത മാറുവെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേറ്റ് പ്രൊഫസര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് പി.ആര്‍.ജയചന്ദ്രന്‍ സ്വാഗതവും ഋഷി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

News

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

Kerala

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

Kerala

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies