Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്ന്യാസി രാവണ -സീതാ സംവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:57 pm IST
in Samskriti

സമയം ഒത്തിരിക്കുന്നു എന്നുകണ്ട് രാവണന്‍ മദനകാമാന്ധനായി സന്ന്യാസവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. ജടയും വല്‍ക്കലങ്ങളും ധരിച്ച് ആശ്രമാങ്കണത്തില്‍ വന്നുനിന്ന രാവണനെ കണ്ട് മായാസീത ആദരവോടെ ക്ഷണിച്ചു. ഒരാള്‍ മായാരാവണന്‍, മറ്റേത് മായാസീത! മഹര്‍ഷിയെ നമസ്‌കരിച്ചുകൊണ്ട് ഫലമൂലാദികള്‍ കാഴ്ചവച്ചു വിനീതയായി പറഞ്ഞു ”ഹേ മഹര്‍ഷേ, ഇപ്പോള്‍ ഈ സല്‍ക്കാരം സ്വീകരിക്കുക. എന്റെ ഭര്‍ത്താവിപ്പോള്‍ വരും അങ്ങയെ വിധിയാംവണ്ണം സല്‍ക്കരിക്കും.

തല്‍ക്കാലം വിശപ്പും ദാഹവും തീര്‍ത്ത് വിശ്രമിക്കുക.” ഇതുകേട്ട് സന്യാസിവേഷക്കാരന്‍ മന്ദഹാസത്തോടെ ചോദിച്ചു. ”ഹേ, സുന്ദരീ നീയാരാണ്? നിന്റെ ഭര്‍ത്താവാര്? ക്രൂരന്മാരായ രാക്ഷസന്മാരും ദുഷ്ടജന്തുക്കളും ധാരാളമുള്ള ഈ കാട്ടില്‍ സ്ത്രീയായ നീ ആയുധപാണികളാരും സഹായത്തിനില്ലാതെ തനിയെ ഇരിക്കുന്നതെന്ത്? നിന്റെ വൃത്താന്തമൊക്കെ പറഞ്ഞാല്‍ ഞാന്‍ എന്റെ വൃത്താന്തം പറയാം.”

സീത താന്‍ ദശരഥമഹാരാജാവിന്റെ പുത്രനായ രാമന്റെ പത്‌നി സീതയാണെന്നും അനുജന്‍ ലക്ഷ്മണനുമൊത്ത് പിതാവിന്റെ കല്പനപ്രകാരം തപസ്സിനായി ദണ്ഡകാരണ്യത്തില്‍ വന്നതാണെന്നും സന്യാസിയുടെ വരവെന്തിനാണെന്നും ചോദിച്ചു. രാവണന്‍ താനാരാണെന്നു വെളിപ്പെടുത്തുന്നു.

സീതയുടെ സൗന്ദര്യത്തെ പുകഴ്‌ത്തുകയാണാദ്യം, ഏതൊരു സ്ത്രീയും തന്റെ സൗന്ദര്യത്തെ മറ്റൊരാള്‍ പുകഴ്‌ത്തുമ്പോള്‍ അയാളോടിഷ്ടം തോന്നാമല്ലോ. സീത അക്കൂട്ടത്തിലല്ലെയെന്ന് രാവണനുണ്ടോ അറിയുന്നു! ”ഹേ ശീലഗുണമുള്ളവളേ, ബാലികേ, താമരക്കണ്ണി, കാമദേവന്റെ അധിവാസസ്ഥാനമേ, നീകേള്‍ക്ക് പൗലസ്ത്യപുത്രനായ രാക്ഷസരാജാവ് രാവണനാണ് ഞാന്‍. ഈ മൂന്നുലോകത്തിലും എന്നെ അറിയാത്തവരാരുണ്ട്? നിന്നെക്കണ്ടപ്പോള്‍ മദനാര്‍ത്ഥികൊണ്ട് ഞാന്‍ തളര്‍ന്നുപോയി. അതിനാല്‍ നീ എന്നോടൊപ്പം ലങ്കാരാജ്യത്തിലേക്കുവരണം.

അവിടം സ്വര്‍ഗലോകത്തെക്കാള്‍ മനോഹരമാണ്. ഞാനിപ്പോള്‍ നിന്റെ അടിമയാണ്. സന്യാസിയായി നടക്കുന്ന രാമനെക്കൊണ്ട് എന്തു ഫലം? ദുഃഖത്തോടെ കായും കിഴങ്ങുമൊക്കെത്തിന്ന് ഈ കാട്ടിലിങ്ങനെ കഴിയാനുവള്ളവളല്ലനീ. നിന്നെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ നീ വരിക്കുക. സുഖഭോഗങ്ങളെല്ലാം അനുഭവിക്കുക.” ഇതുകേട്ട് സീത ഭയന്നു. മുഖം വിളറി എന്നിട്ടു പറഞ്ഞു. ”നിനക്കു മരണമടുത്തിരിക്കുന്നു. നീ ഇങ്ങനെ കൂടുതല്‍ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവായ ശ്രീരാമചന്ദ്രന്‍ അനുജനോടുകൂടി ഉടനെയെത്തും.

സിംഹത്തിന്റെ പത്‌നിയെ മുയലിനു തൊടാനെങ്കിലും കഴിയുമോ? കൂടുതല്‍ വിഡ്ഢിത്തം പറയാതെ. രാമബാണമേറ്റ് ഭൂമിയില്‍ വീഴാനുള്ള കാരണമാണിതെന്നു തീര്‍ച്ച.” സീതയുടെ വാക്കുകള്‍ രാവണനെ കോപാകുലനാക്കി. തന്റെ തനിസ്വരൂപം പുറത്തുകാട്ടി. പത്തുതലയും ഇരുപതു കൈകളും പര്‍വതത്തിന്റെ ഉയരവുമുള്ള രാവണരൂപം കണ്ട് വനദേവതമാര്‍പോലും ഭയന്നുപോയി. രാവണന്‍ പെട്ടെന്ന് സീതയെ എടുത്ത് തേരില്‍വച്ച് ആകാശമാര്‍ഗത്തിലൂടെ പാഞ്ഞു. സീതയെ കാത്തുകൊള്ളണമെന്ന് ലക്ഷ്മണന്‍ വനദേവതമാരോട് അഭ്യര്‍ത്ഥിച്ചിരുന്നല്ലോ. അവരും രാവണന്റെ രൂപം കണ്ട് ഭയന്നുവിറച്ചുനിന്നുപോയത്രെ.!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.