Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാനായി ഓര്‍ക്കുന്നു, അവരെന്നെ ഇടിച്ചു വീഴ്‌ത്തി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 05:58 pm IST
in Varadyam

ജന്മഭൂമി 11.10.2015 ലെ വാരാദ്യത്തില്‍ മലമ്പുഴ ഡാമിന്റെ 60-ാം വര്‍ഷം ഉദ്യാനം, യക്ഷി എന്നിവയെക്കുറിച്ചു വന്ന ലേഖനം വായിച്ചു. ലേഖകനും ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍. യക്ഷിയെക്കുറിച്ചുള്ള പരാമര്‍ശം ഓര്‍മകള്‍ നാലരപതിറ്റാണ്ടിനു പിന്നിലേക്കു പോയി. 1968 ല്‍ വലിയ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന മലമ്പുഴയില്‍ യക്ഷിയുടെ നിര്‍മാണത്തിനു എത്തിയപ്പോഴുണ്ടായ അനുഭവങ്ങള്‍ ഏറെയാണ്. സംസ്‌കാര സമ്പന്നരും സൗമ്യരും ആയിരുന്നു പാലക്കാട്ടുകാരെങ്കിലും സദാചാര കാപട്യവും കപടതയുടെ മുഖംമൂടിയണിഞ്ഞവരും അവിടെയുണ്ടായിരുന്നു.

അന്നത്തെ ജോണി എന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എന്റെയൊപ്പം പണിയെടുത്ത പന്ത്രണ്ടോളം തൊഴിലാളികള്‍ എന്നിവരെ ഒരിക്കലും മറക്കാന്‍ കഴിയില്ല. പൊതുസ്ഥലത്ത് കേരളത്തിലെന്നല്ല, ഭാരതത്തില്‍ത്തന്നെ ആദ്യമായാണ് ശില്‍പം ഉണ്ടാക്കിയത്. സമൂഹം അതു ശ്രദ്ധിച്ചു. പ്രകൃതിയെ ക്ഷേത്രമായാണ് ഞാന്‍ സങ്കല്‍പിക്കുന്നത്. കാടുമൂടിക്കിടന്ന ആ പ്രദേശത്ത് ഇങ്ങനെയൊരു ശില്‍പം ഉണ്ടാക്കിയതിലൂടെ മലമ്പുഴക്ക് ഏറെ പ്രശസ്തിയുണ്ടായിയെന്നത് സംശയമില്ല. സ്‌നേഹത്തിന്റെ ആള്‍ രൂപമായിരുന്നു ജോലിക്കാര്‍. കാനായിയേട്ടന്‍ എന്നാണ് അവര്‍ എന്നെ വിളിച്ചിരുന്നത്. നിര്‍മാണത്തിന് ഒരു ആവേശം തന്നെയായിരുന്നുവെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികള്‍. മാസങ്ങള്‍ നീണ്ടുനിന്ന നിര്‍മാണത്തിനുശേഷം തിരിച്ചുവരുമ്പോള്‍ അവര്‍ക്കേറെ വിഷമമായിരുന്നു.

എന്നാല്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതും ഞാന്‍ ഓര്‍മ്മിക്കുകയാണ്. ഒരിക്കല്‍ ഞാനും സുഹൃത്തുക്കളായ അപ്പുക്കുട്ടന്‍, ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ രാത്രി ടൗണില്‍ പോയി തിരിച്ചുവരുമ്പോള്‍ ഒരു കൂട്ടം നാട്ടുകാര്‍ എന്നെ തടഞ്ഞു നിര്‍ത്തി എടാ കാനായി തന്റെ തല വെട്ടുമെന്നും കൈകാലുകള്‍ മുറിക്കുമെന്നും യക്ഷിനിര്‍മാണം നിര്‍ത്തിവെച്ച് സ്ഥലം വിടണമെന്നും ഭീഷണിപ്പെടുത്തി. മാത്രമല്ല അവര്‍ എന്നെ ഇടിച്ചു താഴത്തിടുകയും ചെയ്തു. ഞാന്‍ ഒന്നും മിണ്ടിയില്ല. ഈ വിവരം ഹോസ്റ്റലിലുണ്ടായിരുന്ന അപ്പു എന്ന വാച്ച്മാനോട് സൂചിപ്പിച്ചപ്പോള്‍ പ്രശ്‌നമാക്കേണ്ട മൗനം പാലിക്കുകയാണ് നല്ലതെന്നു പറഞ്ഞു. പിന്നീട് എന്റെ ദൗത്യം പൂര്‍ത്തീകരിക്കുകയാണുണ്ടായത്.

മലമകളായാണ് ഞാന്‍ യക്ഷിയെ ചിത്രീകരിച്ചത്. പശ്ചിമഘട്ട താഴ്‌വരയിലെ മലമ്പുഴക്ക് ചുറ്റുമുള്ള മരക്കൂട്ടങ്ങള്‍ യക്ഷി നിര്‍മാണത്തിന് എനിക്ക് ആവേശം പകര്‍ന്നിരുന്നു. നാലര പതിറ്റാണ്ടിനുശേഷവും എന്റെ സൃഷ്ടി മലകളെ നോക്കി പുളകം കൊള്ളുകയാണ്. അതില്‍ ഇന്നും ചാരിതാര്‍ത്ഥ്യമുണ്ട്. യക്ഷിയുടെ പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്ത് ഏമൂര്‍ ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നു. നാട്ടുകാര്‍ അവിടെ ആരാധനാസ്ഥലമായി ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞപ്പോള്‍ ജ്യോത്സ്യരെ വിളിച്ചുവരുത്തി പ്രശ്‌നം വച്ച് ഏമൂരമ്മയെ മറ്റൊരു സ്ഥലത്ത് കുടിയിരുത്തുകയായിരുന്നു. പ്രായശ്ചിത്തമായി ക്ഷേത്രവും പണിതു.

അന്ന് പത്രങ്ങളും ലേഖകരായ കെ. പി. മോഹനന്‍, ജോയ് ശാസ്താം പടിക്കല്‍ എന്നിവര്‍ നല്‍കിയ സഹകരണങ്ങളും സഹായങ്ങളും ഓര്‍ക്കുന്നു. ചില ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും അഹിതമായ സംഭവങ്ങള്‍ ഉണ്ടായതും ഓര്‍ക്കുകയാണ്. സംസ്‌കാര സമ്പന്നമായ കേരളം പോലുള്ള നാട്ടില്‍നിന്നും ഇത്തരത്തിലുള്ള സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. കഴിയുമെങ്കില്‍ ഒരിക്കല്‍കൂടി അവിടെയെത്തണമെന്നുണ്ട്. കാലത്തിന്റെ മാറ്റം പ്രതിമയിലും വരുത്താന്‍ ആഗ്രഹമുണ്ട്. അക്കാലത്ത് ടൂറിസം എന്ന വകുപ്പുപോലുമുണ്ടായിരുന്നില്ല. എന്തായാലും ടൂറിസത്തിനും ഇതിലൂടെ നേട്ടമുണ്ടായി. അതിനുശേഷവും ഇത്തരമൊരു ശില്‍പം എവിടെയുണ്ടായിട്ടില്ലെന്നു തോന്നുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

പുതിയ വാര്‍ത്തകള്‍

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.