Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗോമാതാവിന് വേണ്ടി സൈനിക ചിത്രകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 07:55 pm IST
in Varadyam

അതിര്‍ത്തി കാക്കുന്ന സൈനികന്‍ ഗോക്കളെ കാക്കുന്നതിനായി തന്റെ ചിത്രങ്ങളുമായി ദേശസഞ്ചാരിയായ കഥയാണ് എവേക്കനിങ്. ദൂരങ്ങള്‍ താണ്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോവധത്തിനെതിരെ ബോധവല്‍കരണം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് പത്തനാപുരം സ്വദേശിയായ  സൈനികന്‍ രഞ്ജിത്ത് സി തലവൂര്‍. നാഗാലാന്റില്‍ നിന്ന് തുടങ്ങി ബെംഗളൂരുവിലും ചിത്രപ്രദര്‍ശനം നടത്തി മൂന്നാമതായാണ് കൊച്ചിയില്‍ എത്തിയത്.

ഭരണഘടനയും ഭരണഘടനാശില്‍പികളും മഹാത്മാഗാന്ധിയടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളും മുന്നോട്ടുവച്ച പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്ന ഗോവധനിരോധനത്തിനായി ഒരു രാജ്യസ്‌നേഹിയുടെ എളിയ ശ്രമമാണ് എവേക്കനിങ് എന്ന ചിത്രപ്രദര്‍ശനം. മഹാന്മാര്‍ സ്വപ്‌നം കണ്ട ആഗ്രഹം രഞ്ജിത്ത് സി തലവൂര്‍ എന്ന ചിത്രക്കാരന്‍ തന്റെ ചിത്രങ്ങലിലൂടെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമവുമായാണ് യാത്ര തുടങ്ങിയത്. ഗോക്കളും ഭൂമിയും അമ്മയും തുല്ല്യരാണെന്ന സന്ദേശമാണ് രഞ്ജിത്ത് ക്യാന്‍വാസില്‍ വരച്ചുകാട്ടുന്നത്. മാനുഷിക മൂല്യങ്ങള്‍ ചോര്‍ന്ന് പോകാതെയുള്ള ചിത്രങ്ങള്‍ ഏതൊരു മനുഷ്യനും തിരിച്ചറിവ് നല്‍കുന്ന ഒന്നാണ്. ഭാരതത്തില്‍ മഹാരാഷ്‌ട്രയില്‍ മാത്രമാണ് സമ്പൂര്‍ണ്ണമായി ഗോവധനിരോധനം പ്രാവര്‍ത്തികമാക്കിയത്. ഭരണഘടനയുടെ 48-ാം വകുപ്പിലെ നിര്‍ദേശമാണ് മഹാരാഷ്‌ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ നടപ്പാക്കിത്.

മൃഗഹത്യ സ്വന്തം മാതാവിനെ കൊല്ലുന്നതിന് സമമാണെന്നാണ് രഞ്ജിത് തന്റെ  ചിത്രങ്ങളീലുടെ വ്യക്തമാക്കുന്നത്. അക്വാലിക്, ഓയില്‍ പെയിന്റ് എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ജൂണ്‍ 10മുതല്‍ 14വരെയായിരുന്നു ചിത്രപ്രദര്‍ശനം ഒരുക്കിയത്. പശുവിനെ അറക്കുന്നത് സ്വന്തം അമ്മയെയും ഭൂമിമാതാവിനെയും അറക്കുന്നതിന് സമമാണെന്ന് കാണിക്കുന്ന ചിത്രമാണ് ഏറ്റവും കൂടുതല്‍  ശ്രദ്ധപിടിച്ചുപറ്റിയവയില്‍ ഒന്ന്. അതില്‍നിന്നൊക്കെ വ്യത്യസ്തമായ  ഒന്നായിരുന്നു മിസൈല്‍ കൈകളിലെ സംഗീതം എന്നപേരില്‍ അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍കലാം വീണമീട്ടുന്ന ചിത്രം. ചിത്രപ്രദര്‍ശനം കാണാനെത്തിയ അബ്ദുള്‍കലാമിന് ആ ചിത്രം സമ്മാനിക്കുകയും മറ്റൊരു ചിത്രത്തില്‍ കലാം കൈയൊപ്പ് ചാര്‍ത്തി നല്‍കുകയും ചെയ്തത് സന്തോഷത്തോടെയാണ് രഞ്ജിത്ത് ഓര്‍ത്തെടുക്കുന്നത്. മണ്‍മറഞ്ഞ കലാമിന്റെ കൈയൊപ്പ് കിട്ടിയ ചിത്രം തനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡാണെന്ന് രഞ്ജിത്ത് പറയുന്നു.

ഒരുഗുരുക്കന്മാരുടെയും കീഴില്‍ ചിത്രരചന പഠിക്കാതെ സ്വന്തം കഴിവ് വികസിപ്പിച്ചെടുത്ത നിരവധി ചിത്രങ്ങള്‍ രഞ്ജിത്തിന്റെ വിരല്‍തുമ്പില്‍നിന്ന് ജനിച്ചിട്ടുണ്ട്. ഇറച്ചിക്കായി മൃഗത്തെക്കൊല്ലുന്ന രംഗമാണ് മൃഗഹത്യക്കെതിരെ പോരാടണമെന്ന ചിന്തയുണര്‍ത്തിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി 32 സ്ഥലങ്ങളില്‍ ഗോവധത്തിനെതിരെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സൈനികന്‍.

കൊല്ലം ജില്ലയിലെ പത്താനാപുരം സ്വദേശിയായ രജ്ഞിത്ത് 2002 ലാണ് സൈനിക ജീവിതം ആരംഭിച്ചത്.  അതിര്‍ത്തിയിലെ കൊടും തണുപ്പിലും ശരീരവും മനസും മരിവിക്കാതെ രാജ്യത്തെ കാക്കുന്ന ജവാന്റെ രചനാസൃഷ്ടിയും മരവികാതെ ഒപ്പംമുണ്ടായിരുന്നു. ഇടവേളകളില്‍ മനസില്‍ വരുന്ന ചിത്രങ്ങള്‍ ഉറക്കംപോലുമില്ലാതെ കാന്‍വാസില്‍ പകര്‍ത്തുമ്പോള്‍ രാജ്യത്തോടും തന്റെ സഹജീവികളോടുമുള്ള സ്‌നേഹമായിരുന്നു ആ മനസ്സില്‍. ഇന്ത്യന്‍ ആര്‍മി സംഘടിപ്പിച്ച ഓയില്‍ പെയിന്റിംഗ് മത്സരത്തിലും രഞ്ജിത്ത് വിജയം കൈവരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.