Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാന്ത്രികക്കാലുള്ള മഞ്ഞപ്പെണ്‍കിളി

ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു,

അരുണ്‍ മോഹന്‍ by അരുണ്‍ മോഹന്‍
Jun 16, 2015, 09:11 pm IST
in Lifestyle

കാല്‍പ്പന്തു കളി… എന്നും പുരുഷ മോധാവിത്തത്താല്‍ പുകള്‍പെറ്റ ഈ കളിക്ക് ഇനി പെണ്‍കരുത്തും അവകാശപ്പെടാം. അതിന് വഴിയൊരുക്കിയത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലില്‍ നിന്നുള്ള പെണ്‍കുട്ടി തന്നെ. മറ്റാരുമല്ല മാര്‍ത്ത എന്ന ബ്രസീലിയന്‍ ഫുട്‌ബോളര്‍ തന്നെയാണ് ആ പെണ്‍കുട്ടി. മുഴുവന്‍ പേര് മാര്‍ത്ത വിയേറിയ ഡി സില്‍വ. ചടുലമായ നീക്കങ്ങള്‍ക്കൊണ്ട് ലോകത്തെ ആത്ഭുതപ്പെടുത്തിയ അവളെ എല്ലാവരും വിശേഷിപ്പിച്ചത് ‘പാവാടയിലെ പെലെ'(Pele in Skirts) എന്നാണ്. പിന്നീട് സാക്ഷാല്‍ പെലെ ഇതിനെ ശരിവച്ചു. അത്രയ്‌ക്കായിരുന്നു അവളുടെ കഴിവുകള്‍. വേഗത, ട്രിബിളിംഗ്, ഫിനിഷിംഗ് ഫുട്‌ബോളിന് വേണ്ട മൂന്ന് ഗുണങ്ങളുടേയും പെണ്‍രൂപം. ബ്രസീലുകാര്‍ക്ക് പെലെ എത്രത്തോളം പ്രിയപ്പെട്ടവനാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടവളാണ് മാര്‍ത്തയും. പ്രായം 29 വയസ് മാത്രം. ഇതിനോടകംതന്നെ ഫുട്‌ബോളില്‍ ഒരു താരത്തിന് ലഭിക്കാവുന്ന വ്യക്തിഗത നേട്ടങ്ങളിലേറെയും സ്വന്തമാക്കിക്കഴിഞ്ഞു. നാലു ലോകകപ്പുകള്‍, അഞ്ചുതവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം… അങ്ങനെ നീളുന്നു മാര്‍ത്തയുടെ നേട്ടങ്ങള്‍. 1986ല്‍ അലഗോസില്‍ ജനിച്ച മാര്‍ത്ത ആണ്‍കുട്ടികള്‍ക്കൊപ്പം തെരുവുഫുട്‌ബോള്‍ കളിച്ചാണ് വളര്‍ന്നത്. തന്റെ 14ാം വയസ്സില്‍ വനിതകള്‍ക്ക് പ്രത്യേക ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന റിയോയിലെ വാസ്‌കോ ഡ ഗാമ ഫുട്‌ബോള്‍ ക്ലബ്ബിലെത്തി. രണ്ടുവര്‍ഷത്തിനു ശേഷം വിദഗ്ധ പരിശീലനത്തിനായി സ്വീഡനിലേക്ക് ചേക്കേറിയ മാര്‍ത്ത അവിടെ നിന്ന് യുഎസിലേക്ക് പോയി. അതിനിടെ 2002ല്‍ 16-ാം വയസ്സില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു, ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിക്കൊണ്ട്. 2011 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും തന്റെ ഗോള്‍ പട്ടികയില്‍ 14-ാമത്തെ ഗോളും മാര്‍ത്തയ്‌ക്ക് എഴുതിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യമത്സരത്തില്‍ തന്നെ 15-ാം ഗോളും മാര്‍ത്ത സ്വന്തമാക്കിയതോടെ ലോക ഫുട്‌ബോളിന്റെ നെറുകയിലാണ് ഈ പെണ്‍ വാഴ്‌ച്ച. പുരുഷ ഫുട്‌ബോളില്‍ ജര്‍മ്മനിയുടെ മിറോസ്ലോവ്  ക്ലോസെയാണ് 15 ഗോള്‍ തികച്ച താരം. അതാകട്ടെ 36-ാം വയസിലും. മാര്‍ത്തയ്‌ക്ക് മുന്നില്‍ പ്രായവും മത്സരങ്ങളും ഒട്ടേറെയുള്ളപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയാണ്. ഒപ്പം മാര്‍ത്തയുടെ നേട്ടങ്ങള്‍ പ്രചോദനമാക്കി ഫുട്‌ബോളിലേയ്‌ക്കു കൂടുതല്‍ പെണ്‍സാന്നിധ്യങ്ങളേയും പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

Kerala

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.