Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മാന്ത്രികക്കാലുള്ള മഞ്ഞപ്പെണ്‍കിളി

ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു,

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
Jun 16, 2015, 09:11 pm IST
inLifestyle

കാല്‍പ്പന്തു കളി… എന്നും പുരുഷ മോധാവിത്തത്താല്‍ പുകള്‍പെറ്റ ഈ കളിക്ക് ഇനി പെണ്‍കരുത്തും അവകാശപ്പെടാം. അതിന് വഴിയൊരുക്കിയത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലില്‍ നിന്നുള്ള പെണ്‍കുട്ടി തന്നെ. മറ്റാരുമല്ല മാര്‍ത്ത എന്ന ബ്രസീലിയന്‍ ഫുട്‌ബോളര്‍ തന്നെയാണ് ആ പെണ്‍കുട്ടി. മുഴുവന്‍ പേര് മാര്‍ത്ത വിയേറിയ ഡി സില്‍വ. ചടുലമായ നീക്കങ്ങള്‍ക്കൊണ്ട് ലോകത്തെ ആത്ഭുതപ്പെടുത്തിയ അവളെ എല്ലാവരും വിശേഷിപ്പിച്ചത് ‘പാവാടയിലെ പെലെ'(Pele in Skirts) എന്നാണ്. പിന്നീട് സാക്ഷാല്‍ പെലെ ഇതിനെ ശരിവച്ചു. അത്രയ്‌ക്കായിരുന്നു അവളുടെ കഴിവുകള്‍. വേഗത, ട്രിബിളിംഗ്, ഫിനിഷിംഗ് ഫുട്‌ബോളിന് വേണ്ട മൂന്ന് ഗുണങ്ങളുടേയും പെണ്‍രൂപം. ബ്രസീലുകാര്‍ക്ക് പെലെ എത്രത്തോളം പ്രിയപ്പെട്ടവനാണോ അത്രത്തോളം തന്നെ പ്രിയപ്പെട്ടവളാണ് മാര്‍ത്തയും. പ്രായം 29 വയസ് മാത്രം. ഇതിനോടകംതന്നെ ഫുട്‌ബോളില്‍ ഒരു താരത്തിന് ലഭിക്കാവുന്ന വ്യക്തിഗത നേട്ടങ്ങളിലേറെയും സ്വന്തമാക്കിക്കഴിഞ്ഞു. നാലു ലോകകപ്പുകള്‍, അഞ്ചുതവണ ഫിഫയുടെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം… അങ്ങനെ നീളുന്നു മാര്‍ത്തയുടെ നേട്ടങ്ങള്‍. 1986ല്‍ അലഗോസില്‍ ജനിച്ച മാര്‍ത്ത ആണ്‍കുട്ടികള്‍ക്കൊപ്പം തെരുവുഫുട്‌ബോള്‍ കളിച്ചാണ് വളര്‍ന്നത്. തന്റെ 14ാം വയസ്സില്‍ വനിതകള്‍ക്ക് പ്രത്യേക ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന റിയോയിലെ വാസ്‌കോ ഡ ഗാമ ഫുട്‌ബോള്‍ ക്ലബ്ബിലെത്തി. രണ്ടുവര്‍ഷത്തിനു ശേഷം വിദഗ്ധ പരിശീലനത്തിനായി സ്വീഡനിലേക്ക് ചേക്കേറിയ മാര്‍ത്ത അവിടെ നിന്ന് യുഎസിലേക്ക് പോയി. അതിനിടെ 2002ല്‍ 16-ാം വയസ്സില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ബ്രസീലിനുവേണ്ടി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം 2003ല്‍ മാര്‍ത്ത തന്റെ കന്നി ലോകകപ്പില്‍ മഞ്ഞകുപ്പായത്തില്‍ പാറിക്കളിച്ചു. ആ ലോകകപ്പില്‍ ബ്രസീലിന് വേണ്ടി നേടിയത് മൂന്ന് ഗോളുകള്‍. 2006 മുതല്‍ 2010 വരെ തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഫിഫയുടെ വനിതാ ലോകഫുട്‌ബോളറായി. 2007 ലോകകപ്പില്‍ ബ്രസീല്‍ ഫൈനലിലെത്തിയത് ഈ പെണ്‍ കരുത്തിലായിരുന്നു. ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റെങ്കിലും മാര്‍ത്ത തല ഉയര്‍ത്തി പിടിച്ചു, ഗോള്‍ഡന്‍ ബൂട്ടും ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിക്കൊണ്ട്. 2011 ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും തന്റെ ഗോള്‍ പട്ടികയില്‍ 14-ാമത്തെ ഗോളും മാര്‍ത്തയ്‌ക്ക് എഴുതിച്ചേര്‍ക്കാന്‍ സാധിച്ചിരുന്നു. ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യമത്സരത്തില്‍ തന്നെ 15-ാം ഗോളും മാര്‍ത്ത സ്വന്തമാക്കിയതോടെ ലോക ഫുട്‌ബോളിന്റെ നെറുകയിലാണ് ഈ പെണ്‍ വാഴ്‌ച്ച. പുരുഷ ഫുട്‌ബോളില്‍ ജര്‍മ്മനിയുടെ മിറോസ്ലോവ്  ക്ലോസെയാണ് 15 ഗോള്‍ തികച്ച താരം. അതാകട്ടെ 36-ാം വയസിലും. മാര്‍ത്തയ്‌ക്ക് മുന്നില്‍ പ്രായവും മത്സരങ്ങളും ഒട്ടേറെയുള്ളപ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനേറെയാണ്. ഒപ്പം മാര്‍ത്തയുടെ നേട്ടങ്ങള്‍ പ്രചോദനമാക്കി ഫുട്‌ബോളിലേയ്‌ക്കു കൂടുതല്‍ പെണ്‍സാന്നിധ്യങ്ങളേയും പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Kerala

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

India

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പുതിയ വാര്‍ത്തകള്‍

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.