ചെന്നായയെ ആട്ടിന്‍ തോല് അണിയിക്കുന്ന ജോലിയാണ് ചില മാധ്യമങ്ങള്‍ പിച്ചക്കാശുവാങ്ങി നടത്തുന്നത്. അത് വിജയിക്കാന്‍ പോകുന്നില്ല. സരിതയുടെയും സ്പിരിറ്റ് കള്ളക്കടത്തുകാരന്റെയും നിക്കറുവള്ളിയിലൂടെ കമ്മ്യൂണിസം സ്വപ്നം കണ്ട സഖാവിനുകിട്ടിയ അവസാനത്തെ അവാര്‍ഡാണ് ‘അഴിമതി കേസില്‍ ജയിലില്‍ കിടന്ന ബാലകൃഷ്ണ പിള്ളയും പീഡന കേസിലെ പ്രതിയായ ഗണേഷും. ഇനി അഭിമാനത്തോടെ വിളിക്കാം ‘സഖാവ് ബാലകൃഷണ പിള്ള സിന്ദാബാദ്’
ജോര്‍ജ്ജ് മാര്ട്ടിന്
ഈ ജാഥ മഹാത്മാഗാന്ധി നടത്തിയ ദണ്ഡിയാത്രയെക്കാളും പ്രാധാന്യമുള്ളതാണെന്ന് തോന്നും ഇവരുടെ ചര്‍ച്ച കണ്ടാല്‍, നാട് കട്ടുമുടിച്ച് നാണമില്ലാതെ ജാഥ നടത്തുന്നു, സാമാന്യവിവരമുള്ള ഒരാളെങ്കിലും ഇതിനോട് സഹകരിക്കുമോ?
പ്രകാശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: