ഐപിഎസ് സംഘടിപ്പിച്ചതും ഇങ്ങനെ ആയിരിക്കും. ഇനി കേസ് ഒതുക്കും, ആ സമയം ആസ്സാമിലായിരുന്നു എന്നുവരെ രേഖകള്‍ ഉണ്ടാക്കും. അതിനുപറ്റിയ രാഷ്ട്രീയ ഹിജഡകളാണ് ഭരണത്തിലും പ്രതിപക്ഷത്തും. 55-ാം വയസ്സില്‍ റിട്ടയേഡ് ആവാതിരിക്കാന്‍ എങ്ങനെയെങ്കിലും ഐപിഎസില്‍ കയറികൂടും, കാല്‍ഭാഗം ആ കോട്ടയില്‍.
60-ാം വയസ്സില്‍ റിട്ടയര്‍ എന്തായാലും ഉണ്ടാകും . അപ്പോഴേക്ക് തട്ടികൂട്ടി എല്‍എല്‍ബി/ എല്‍എല്‍എം സംഘടിപ്പിക്കും. സന്നദ് എടുത്തുകോടതിയിലും പോകാം, സര്‍വീസ് പരിചയംവഴി കുറെ കേസും, വക്കാലത്തും കിട്ടും. ഇതിനുമുമ്പിരുന്ന തൃശൂര്‍ കമ്മീഷണര്‍ ആരുടെ കമ്മീഷണര്‍ ആയിരുന്നു എന്നതും അയാളെ സര്‍വീസില്‍ നിന്നും ഇദ്ദേഹത്തിന്റെ ശുപാര്‍ശയില്‍ ചവിട്ടി പുറത്താക്കിയതും ഈയടുത്തായിരുന്നല്ലോ.
നയനി മേനോന്
വിവരദോഷി വിദ്യാഭ്യാസവകുപ്പ് കയ്യാളുന്ന നാട്ടില്‍ കോപ്പി അടിക്കുന്നത് എന്തിനാണ്? എന്തെങ്കിലും കുറിച്ച് വച്ചാല്‍ എ പ്ലസ് താനേ വീണുകിട്ടും.ഇതുപോലും അറിയാത്ത പൊട്ടനായിപ്പോയോ ഈ ഐജി!
അനില്‍കുമാര്‍ പനമല
ഐജിക്ക് ആ കസേരയില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ മന്ത്രിസഭയില്‍ ആരും തയ്യാറാകുകയുമില്ല. കാരണം ഇരുകൂട്ടരും ഒരേനാണയത്തിന്റെതന്നെ രണ്ടുവശങ്ങളാണ്.
ഷാജി വിശ്വനാഥന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: