Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആരോഗ്യ ഭാരതത്തിന് മിഷന്‍ ഇന്ദ്രധനുഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 08:20 pm IST
in Lifestyle

ആരോഗ്യപൂര്‍ണ്ണമായ രാജ്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതിയാണ് ഇന്ദ്രധനുഷ്.

2014 ഡിസംബര്‍ 25ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി. നദ്ദ തുടക്കം കുറിച്ച പദ്ധതിയാണിത്. രാജ്യത്തെ ശിശു മരണ നിരക്ക് നിയന്ത്രിക്കുന്നതിനായി പ്രതിരോധ കുത്തിവെയ്‌പ്പും തുള്ളിമരുന്നുകളും  വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവെയ്‌പ്പ് പൂര്‍ത്തിയാക്കാനാണ് കേന്ദ്ര വകുപ്പുകള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ച് നാലുമാസത്തിനുള്ളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഇന്ദ്രധനുഷിന് ലഭിച്ചു വരുന്നത്.

ഇതുപ്രകാരം ശിശുവിന് മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശക്തി നല്‍കുന്ന കുത്തിവെയ്‌പ്പും സൗജന്യമരുന്നുകളും വിതരണം ചെയ്യാന്‍ ലക്ഷ്യം വെച്ചാണ് ഈ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിനു കീഴിലായി കേന്ദ്ര സര്‍ക്കാരിന്റെ, പരിശീലനം പൂര്‍ത്തീകരിച്ച പ്രത്യേക സംഘമാണ് പ്രതിരോധ പ്രോഗ്രാമുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.  28 സംസ്ഥാനങ്ങളിലായി 1.4 ലക്ഷം പ്രതിരോധ കുത്തിവെയ്‌പ്പുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

രണ്ടു വയസ്സുവരെയുളള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമാണ് പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തുന്നത്. ഗര്‍ഭിണികള്‍ക്ക് കുത്തിവെയ്‌പ്പ് നല്‍കുന്നതുവഴി അവരുടെ കുഞ്ഞിനും അതിലൂടെ അവരുടെ വരുംതലമുറയ്‌ക്കും മാരക രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സാധിക്കും. ഇതു കൂടാതെ ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കാത്തതു മൂലവും ശരിയായ സമയത്തും അളവിലും നല്‍കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

3.6 ലക്ഷം സ്ത്രീകള്‍ക്ക് ഇതുവരെ കുത്തിവെയ്‌പ്പ് നടത്തിയിട്ടുണ്ട്. ഇതുകൂടാതെ 1.7 ലക്ഷം ടെറ്റനസ് കുത്തിവെയ്‌പ്പുകളും ഇമ്യൂണൈസേഷന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി 1.4 ലക്ഷം കുട്ടികള്‍ക്കാണ് ഇതു വരെ പ്രതിരോധ മരുന്നു വിതണം നടത്തിയിട്ടുള്ളത്.

ഇത്തരം രോഗങ്ങള്‍ ബാധിച്ചുള്ള കുട്ടികളുടെ മരണ നിരക്ക് ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ മരുന്നുകളുടെ വിതരണത്തിനായുള്ള പദ്ധതികള്‍ ആരംഭിച്ചത്. ലോകാരോഗ്യസംഘടനയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധിതി ആവിഷ്‌കരിക്കുന്നത്.

23,000 പേരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കടന്നു ചെല്ലാന്‍ പോലും മടിക്കുന്ന രാജ്യത്തിന്റെ ഓരോ മുക്കും മൂലയും കയറിയിറങ്ങിയും ഇവര്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുന്നു എന്നതാണ് ശ്രദ്ധേയം.

ഡിഫ്തീരിയ, ടെറ്റനസ്, പോളിയോ, അഞ്ചാംപനി, വില്ലന്‍ ചുമ, ക്ഷയം ഇത്തരത്തില്‍ ഏഴ് രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധശക്തി വളര്‍ത്തുന്നതിനായാണ് ഈ വാക്‌സിനേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 2020ഓടെ രാജ്യത്തു നിന്നും ഈ രോഗങ്ങള്‍ മൂലം കുട്ടികള്‍ മരണപ്പെടുന്നതിനെ പ്രതിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇമ്യൂണൈസേഷന്‍ പ്രോഗ്രാമുകള്‍ നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേകം പരിശീലനം നേടിയവരും സംഘത്തിലുണ്ട്.

ഇമ്യൂണൈസേഷന്‍ പദ്ധതിയ്‌ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മരുന്നുവിതരണത്തിനായി 150 കോടി ഡിജിറ്റല്‍ ഡോസുകളാണ് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. പ്രതിരോധ കുത്തിവെയ്‌പ്പിന്റെ പ്രചാരണങ്ങള്‍ക്കായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളായ ട്വിറ്റര്‍, ഗൂഗിള്‍ ഹാങൗട്ട്,ഫേസ്ബുക്ക് തുടങ്ങിയവയും ഉപയോഗപ്പെടുത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.