Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലിയില്‍ അനധികൃത മണ്ണുഖനനം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2015, 10:47 pm IST
in Kottayam

എരുമേലി: സര്‍ക്കാര്‍ ഉത്തരവുകളെ കാറ്റില്‍പ്പറത്തി മലയോര കാര്‍ഷിക മേഖലയായ എരുമേലിയില്‍ അനധികൃത മണ്ണുഖനനം വ്യാപകമാകുന്നു. ജില്ലാ മജിസ്‌ട്രേറ്റ് നടപടിക്രമങ്ങളുടെ ഭാഗമായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വി. സുബാഷ് പുറത്തിറക്കിയ മണ്ണുഖനനത്തെ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളാണ് മാഫിയ കാറ്റില്‍പ്പറത്തിയത്.

മണ്ണുഖനനവും കടത്തലും സംബന്ധിച്ച് പാരിസ്ഥിതിക മലിനീകരണവും പൊതുജനാരോഗ്യവും ക്രമസമാധാനപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി ജനങ്ങള്‍ തന്നെ നല്‍കിയ വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഉത്തരവുപ്രകാരം 975 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന വീടുകള്‍, കടകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയാക്കായി മണ്ണെടുക്കുന്നതിന് പ്രത്യേക അനുമതി വേണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മാണപെര്‍മിറ്റ് ആവശ്യമാണ്.

അഞ്ചുഹെക്ടറില്‍ താഴെയുള്ള മണ്ണുഖനനത്തിന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെയും ഇതിനു മുകളില്‍ കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റെയും രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. മണ്ണുകടത്തുന്നതിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന റോയല്‍റ്റി അടക്കുകയും പാസ് വാങ്ങി സ്ഥലം തീയതി സമയം അടക്കം മണ്ണുകടത്തുന്നതിന് വിശദമായ രേഖ വാഹനത്തില്‍ തന്നെ ഒട്ടിക്കുകയും ചെയ്യണം. അനധികൃതമായി മണ്ണ് കടത്തുന്നതായി ബോദ്ധ്യപ്പെട്ടാല്‍ സ്ഥലം പോലീസ് എസ്‌ഐ, ആര്‍ഡിഒ, ജിയോളജി വകുപ്പ് എന്നിവര്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കാം. രാവിലെ 6 മുതല്‍ വൈകിട്ട് 5 വരെയുള്ള സമയപരിധിക്കുള്ളിലായിരിക്കണം മണ്ണു ഖനനം നടത്തേണ്ടതും.

മണ്ണ് നിലം നികത്താനാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം നിയമനടപടി സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. പൊതു അവധി ദിവസങ്ങളില്‍ ഖനനവും കടത്തലും കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അടിയന്തരാവശ്യങ്ങള്‍ക്ക് ബാധകമല്ലെന്നും പറയുന്നു. എന്നാല്‍ കാര്‍ഷിക മലയോര മേഖയിലെ വിവിധ സ്ഥലങ്ങളില്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് മണ്ണുഖനനം നടക്കുന്നത്.

അനധികൃത മണ്ണുഖനനം അധികൃതരുടെ ഒത്താശയില്‍ രാത്രിയിലും പകലുമായി നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേയുടെ ആവശ്യത്തിനാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തികളും മണ്ണുകടത്തുന്നതായി പറയപ്പെടുന്നു. വന്‍കിട സ്ഥലങ്ങളില്‍ നിശ്ചിത വിസ്തീര്‍ണത്തില്‍ പല ഘട്ടങ്ങളായി ഖനനം നടത്തുന്നതും ഇവിടെ പതിവുകാഴ്ചയാണ്. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. എരുമേലിയിലെ അനധികൃത മണ്ണുഖനനവും കടത്തലും തടയാന്‍ അടിയന്തരനടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

India

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

Entertainment

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

പുതിയ വാര്‍ത്തകള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.