മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്ത് ലേലംചെയ്ത 204 കല്‍ക്കരിപ്പാടങ്ങളുടെ കരാര്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നു, ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ 204 ല്‍ വെറും 29 കല്‍ക്കരിപ്പാടങ്ങള്‍ ഓണ്‍ലൈന്‍ ലേലം നടത്തിയപ്പോള്‍ കിട്ടിയ തുക 3 ലക്ഷം കോടി രൂപ. ഇനിയും 175 കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യുവാന്‍ ബാക്കി. അപ്പോള്‍ കിട്ടുന്ന തുക എത്ര വലുതായിരിക്കും, രാജ്യത്തിന്റെ ഈ പണം ആര്‍ക്ക് വേണ്ടി ആണ് മന്‍മോഹന്‍സിംഗ് നഷ്ടപ്പെടുത്തിയത്?
ആരുടെ ഇഷ്ടക്കാര്‍ക്കാണ് കുറഞ്ഞ തുകയ്ക്കും തുക ഈടാക്കാതെയും ലേലം ഉറപ്പിച്ച് നല്‍കിയത്? ഇത് രാജ്യദ്രോഹം അല്ലാതെ എന്താണ്? പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമപ്രകാരം ശിക്ഷിക്കണം.
സഞ്ജയ് നായര്‍
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാശത്തിലേക്ക് തള്ളിവിട്ട മിണ്ടാപ്രേതത്തിനു ഒടുവില്‍ പണികിട്ടി. എല്ലാം നാശവും ചെയ്തിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന നാട്യവും. ഭരണത്തിലേറി കഴിയുമ്പോള്‍ പാവപ്പെട്ട ജനങ്ങളെ മറന്നു വ്യവസായ വര്‍ഗ്ഗത്തിന് അച്ചാരമോതിയവര്ക്ക് ജയില്‍വാസമാണ് ഫലം.
ജോസ് ജോണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: