ന്യൂദല്‍ഹി:വിഘടനവാദി നേതാവ് മസ്രത് ആലമിനെ മോചിപ്പിച്ച നടപടി ജമ്മുകശ്മീരിലെ മുഫ്തി മുഹമ്മദ് സയ്യിദ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് മുസ്ലിം ആത്മീയ നേതാവ് ഖാലിദ് റഷീദ് ഫിരാഗി ആവശ്യപ്പെട്ടു.
ആരാണോ തെറ്റായ വഴികളില്‍ പോയി വിചാരണ നേരിടുന്നത് അത് ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ ആലം നേതൃത്വം നല്കിയ കല്ലെറിയല്‍ സമരത്തില്‍ 112 പേരാണ് കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്നാണ് ഇയാളെ ജയിലിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: