Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേന്ദ്ര സര്‍വ്വകലാശാലയില്‍ വന്‍ സാമ്പത്തിക ക്രമക്കേട്

Janmabhumi Online by Janmabhumi Online
Mar 5, 2015, 10:22 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ വര്‍ഷങ്ങളായി നടന്നുവന്ന സാമ്പത്തിക ക്രമക്കേട് മറനീക്കി പുറത്തുവന്നു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളയിനത്തില്‍ കാസര്‍കോട് മാതാ സെക്യൂരിറ്റി ഏജന്‍സി ക്രമക്കേട് നടത്തിയതായുള്ള റിപ്പോര്‍ട്ടാണ് വെളിച്ചത്തുവന്നത്.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി സര്‍വ്വകലാശാലയില്‍ സെക്യൂരിറ്റി ജീവനക്കാരുടെയും പുറം ജീവനക്കാരുടെയും കരാര്‍ കാസര്‍കോട് ചാല റോഡിലുള്ള മാതാ സെക്യൂരിറ്റി ഏജന്‍സിക്കായിരുന്നു. ഏജന്‍സിയെക്കുറിച്ച്  മാധ്യമങ്ങള്‍ ഉന്നയിച്ച ആരോപണത്തെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ നടത്തിയ അന്വേഷണത്തിലാണ് അഴിമതി പുറത്തായത്. ജീവനക്കാരെ നിയമിക്കാതെ മാസംതോറും രണ്ടര ലക്ഷം രൂപ വീതം അധികവേതനം പറ്റുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 58 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് വേണ്ടി കമ്മീഷന്‍ ഉള്‍പെടെ 2015 ജനുവരി മാസത്തില്‍ മാത്രം 7,70,000 രൂപയാണ് മാതാ സെക്യൂരിറ്റി ഏജന്‍സി കൈപ്പറ്റിയിട്ടുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയപ്രകാരം എല്ലാ പുറംകരാര്‍ തൊഴിലാളികളുടെയും വേതനം ബാങ്ക് വഴി നല്‍കാന്‍ കരാറുകാരനോട് അവശ്യപ്പെട്ടതാണ് തട്ടിപ്പ് പുറത്താകാന്‍ കാരണം. ഇതുവഴി യഥാര്‍ത്ഥ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം 44 ആണെന്ന് കണ്ടെത്തുകയും മുമ്പ് നല്‍കി വന്ന പണത്തേക്കാള്‍ ബാങ്ക് വഴി നല്കുന്ന പണത്തില്‍ രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയോളം കുറവ് വരികയും ചെയ്തു. നിലവിലുള്ള 44 സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ 58 പേരുടെ അധിക ജോലി ചെയ്യിച്ചാണ് കരാറുകാരന്‍ കൊള്ളലാഭം കൊയ്തത്. യഥാര്‍ത്ഥത്തില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ വേതനം 12,000 രൂപയാണ്.ഇതില്‍ നിന്നും 1,500 രൂപ മുതല്‍ 2,000 രൂപ വരെ അനധികൃതമായി ഏജന്‍സി പിരിച്ചെടുത്തതായും തെളിഞ്ഞിട്ടുണ്ട്.

ഇതിനു പുറമേ 2014 ജൂണില്‍ സര്‍വ്വകലാശാല ഒഴിഞ്ഞ കെട്ടിടങ്ങളില്‍ പോലും സെക്യൂരിറ്റി ജീവനക്കാര്‍ ജോലി ചെയ്യുന്നതായി കാണിച്ചും തട്ടിപ്പ് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ഇത്തരത്തില്‍ സര്‍വ്വകലാശാലയുടെ ചില ഉന്നത അധികാരികളുടെ പിന്തുണയോടെ ഒന്നര കോടി രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സര്‍വ്വകലാശാലയില്‍ തുടര്‍ച്ചയായി യോഗ്യതാ വിവാദങ്ങളില്‍ നിറഞ്ഞു നില്കുന്ന രാജിസ്ട്രാര്‍ക്ക്  അഴിമതിയില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും സൂചനയുണ്ട്. അഴിമതി പുറത്തായ സാഹചര്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി കേരള-കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അടിയന്തരമായി അന്വേഷിപ്പിക്കണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
India

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies