ഇപ്പോള്‍ വിഎസിനേ തള്ളിപ്പറയുന്ന ഒരു സഖാവിനും അതിന് യോഗ്യതയില്ല. പിണാറായിയും കുടെയുള്ള ഭുതഗണങ്ങളും കമ്മ്യുണിസത്തെ വിറ്റ് ജിവിക്കുന്നവരാണ് എന്നുപറഞ്ഞാല്‍ അതിശയോക്തി ഇല്ല. ഇത് മനസ്സിലായവരും അല്ലാത്തവരും ഒരേ തട്ടില്‍ നിസ്സഹായകരാണ് .
ഏല്ലാവരും കുറ്റംപറയുന്ന ഈ വയസ്സന് . എന്തെങ്കിലും ചെയ്തില്ല പാര്‍ട്ടിക്കുവേണ്ടി എന്നുപറയുന്നവര്‍ ശരിക്കും സഖാക്കളല്ല. അവരറിയണം, പഴയകാലവിപ്ലവകാരികളേ.
അവര്‍ പൊരുതിയുണ്ടാക്കിയതാണ് ഇന്ന് ഇവിടുത്തെ ഈ മുതലാളിമാരായ കമ്മ്യുണിസ്റ്റ് നേതാക്കള്‍ അനുഭവിക്കുന്നത് . അവര്‍ കഷ്ടപ്പെട്ടാണ് ഈ പാര്ട്ടിവളര്ത്തിയത്. ഇന്നോ ബംഗ്ലാവില്‍ ഇരുന്ന്. ക്വോട്ടേഷന്‍ കൊടുത്താണ്. ഇവര്‍ക്കുവേണ്ടി പാര്‍ട്ടിയുടെ നാമത്തില്‍ ചെയ്ത് പാവകളാക്കുന്നു സാധാരണ സഖാക്കളെ.
സഖാക്കള്‍ മനസ്സിലാക്കണം ഇപ്പോള്‍ വി എസിനോട് കാണിക്കുന്നതും ഒരായുസ്സ് പാര്‍ട്ടിക്ക് ഒഴിഞ്ഞുവച്ച ജിവിതവും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നതാണ് നന്ദികേട്. പാര്‍ട്ടിയിലെ ഏകാധിപത്യപ്രവണതയാണ് വിഭാഗീയത ഉണ്ടാക്കിയത് . കുറച്ചുപേര്‍ക്കുവേണ്ടി പാര്‍ട്ടിയിലേ കുറച്ചുനേതാക്കള്ക്കു വേണ്ടി സ്തുതിപാടുന്നവര്‍ കമ്മ്യുണിസ്റ്റും , അല്ലാത്തവര്‍ പാര്‍ട്ടിവിരുദ്ധരും. അതല്ലേ ഇപ്പോള്‍ നടക്കുന്നത് .പണക്കൊഴുപ്പില്‍ പാര്‍ട്ടിയേ തകര്‍ക്കുന്നവരെ തിരിച്ചറിയു.
ജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: