Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംഭരണമില്ല, കുടിശികയില്ല; കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

Janmabhumi Online by Janmabhumi Online
Feb 13, 2015, 09:35 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: ജില്ലയില്‍ വ്യാപകമായി കൊയ്‌ത്ത് ആരംഭിച്ചിട്ടും നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങുന്നു. കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക വിഹിതം പോലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍  കര്‍ഷകരും കര്‍ഷക സംഘടനകളും ഭിന്നത മറന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു.

കൃഷിയിറക്കി ദുരിതത്തിലായ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണ വില 19ല്‍ നിന്നു 25 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം എല്ലാ കര്‍ഷക സംഘടനകളും ഉന്നയിക്കുന്നു. സംഭരണ വില 19 രൂപയായി നിശ്ചയിച്ച് മൂന്നു വര്‍ഷം കഴിഞ്ഞു.

ഇതിനിടെ നെല്‍ക്കൃഷി രംഗത്ത് ഉഴവുകൂലി,  കൊയ്‌ത്തു യന്ത്രവാടക, രാസവള വില വര്‍ധന, വൈദ്യുതി ചാര്‍ജ് വര്‍ധന എന്നിവയുണ്ടായി. ഈ വര്‍ധനയ്‌ക്ക് ആനുപാതികമായ രീതിയില്‍ താങ്ങു വിലയിലും വര്‍ധന ആവശ്യമാണ്. ഒരു കിലോ നെല്ലിന് 25 രൂപ ലഭിച്ചെങ്കില്‍ മാത്രമേ കര്‍ഷകനു കാര്യമുള്ളൂ. സര്‍ക്കാര്‍ അനുവദിച്ച 19 രൂപയ്‌ക്കു പകരം 13.69 രൂപ വില നിശ്ചയിച്ച് കര്‍ഷകര്‍ക്കു കൊടുക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

നെല്ലിന്റെ സംഭരണവും ഇഴഞ്ഞു നീങ്ങുകയാണ്. ജില്ലയില്‍ ഇതുവരെ 6250 ഓളം ടണ്‍ നെല്‍ മാത്രമാണു സംഭരിച്ചിട്ടുള്ളത്. നെല്ലിന്റെ സംഭരണ വില രണ്ടു ഘട്ടമായി നല്‍കാനാണ് സപ്ലൈകോ ഉത്തരവായത്. കര്‍ഷകരില്‍ നിന്നു കിലോയ്‌ക്കു 19 രൂപയ്‌ക്കാണു നെല്ലെടുക്കുന്നത്. ഇതില്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയായ 13.60 രൂപയുടെ പേമെന്റ് ഓര്‍ഡര്‍  ജില്ലാ സഹകരണ ബാങ്കിലേക്കു നല്‍കി തുടങ്ങിയിട്ടുണ്ട്. സംസ്ഥാന വിഹിതമായ 5.40 രൂപ സപ്ലൈകോയ്‌ക്ക് അനുവദിക്കുന്ന മുറയ്‌ക്കു കര്‍ഷകര്‍ക്കു നല്‍കും.

കേന്ദ്രവിഹിതം യഥാസമയം ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി കഴിഞ്ഞ രണ്ടു സീസണില്‍ കുടിശികയാണ്. ഈ ഇനത്തില്‍ 130 കോടിയിലധികം രൂപയാണു സപ്ലൈകോയ്‌ക്കു ലഭിക്കാനുള്ളത്.   രണ്ടാം വിള നെല്ലെടുപ്പില്‍ ഉടനടി സംഭരണവില വിതരണം ചെയ്യാന്‍ മുന്‍കൂര്‍ തുക അനുവദിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

സംഭരണം ആരംഭിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധിച്ച സാഹചര്യത്തിലാണു ലഭിച്ച കേന്ദ്രവിഹിതമെങ്കിലും  കര്‍ഷകര്‍ക്കു നല്‍കാന്‍ സപ്ലൈകോ തീരുമാനിച്ചത്. രണ്ടു ഘട്ടമായുള്ള വില വിതരണം കര്‍ഷകര്‍ക്കും ബാങ്കുകാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കുമെന്നും ആശങ്കയുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒക്ടോബർ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനെ വധിച്ച് ഇസ്രായേൽ സൈന്യം : ഗാസയിൽ മുജാഹിദീൻ ഭീകരൻ അസദ് അബു ശരിയ കൊല്ലപ്പെട്ടു

Kerala

വിവാഹ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പഞ്ചായത്ത് അംഗമായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍, പ്രതി രേഷ്മ റിമാന്റില്‍

Kerala

മലപ്പുറത്ത് ഭാര്യയെയും ഭാര്യമാതാവിനെയും മര്‍ദ്ദിച്ച പൊലീസുകാരനെതിരെ കേസ്

Kerala

പത്തനംതിട്ടയില്‍ എസ്.പിയും പൊലീസ് അസോസിയേഷനും തമ്മില്‍ പോര് : 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പലസ്തീനികളെ കുരുതി കൊടുക്കുന്നത് ഹമാസ് തന്നെ ; ഗാസയിലെ ആശുപത്രിയിൽ ഭീകരരുടെ വലിയ തുരങ്കം കണ്ടെത്തി ഇസ്രായേൽ സൈന്യം

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പൊതുജനങ്ങൾ പട്ടിണി കിടന്ന് മരിക്കുന്നു , നേതാക്കൾ തിന്ന് കുടിക്കുന്നു ! പാകിസ്ഥാനിൽ ഈ നേതാക്കളുടെ ശമ്പളം 600% വർധിച്ചു

കൊളംബിയ : തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് വെടിയേറ്റു

തപസ്യയുടെ നാലാമത് മാടമ്പ് പുരസ്‌കാരം ആഷാമേനോന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സമ്മാനിക്കുന്നു

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചെന്ന് ഫെഫ്ക

‘ഹാഫിസ് അബ്ദുൾ റൗഫ് ഒരു തീവ്രവാദിയല്ലെന്ന ബിലാവൽ ഭൂട്ടോയുടെ വിചിത്രമായ പ്രസ്താവനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച, ജന്മഭൂമി സുവര്‍ണ ജൂബിലി വാര്‍ഷിക ആഘോഷ ജനറല്‍ കണ്‍വീനറും പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറുമായ സി. സുരേഷ്‌കുമാറിനെ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ ആദരിക്കുന്നു. കെ. കുഞ്ഞിക്കണ്ണന്‍, ടി. ജയചന്ദ്രന്‍, കെ.ബി. ശ്രീകുമാര്‍, ആര്‍. പ്രദീപ് സമീപം

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

ശ്രദ്ധേയം നിഴല്‍ മരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies