Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പറവൂര്‍ നഗരസഭ മാസ്റ്റര്‍പ്ലാന്‍; വികസന വിരുദ്ധമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 10:35 pm IST
in Ernakulam

പറവൂര്‍: പറവൂര്‍ നഗരസഭ നടപ്പിലാക്കുന്ന മാസ്റ്റര്‍പ്ലാന്‍ വികസന വിരുദ്ധമെന്ന് പരാതി. താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍സ് അപെക്‌സ് കൗണ്‍സില്‍ ഉള്‍പ്പെടെ അഞ്ച് സംഘടനകള്‍ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി 18.10.2013ല്‍ വിളിച്ചുകൂട്ടിയ ഹിയറിംഗ് നടന്നില്ല. മാത്രവുമല്ല സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കുകപോലും ഉണ്ടായില്ല. അതേസമയം നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും 25.7.2013 മുതല്‍ പ്രാബല്യത്തില്‍ വന്നതായും വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖയില്‍ പറയുന്നു.

മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസങ്ങള്‍ക്കുശേഷമാണ് മുനിസിപ്പല്‍ സെക്രട്ടറി ഹിയറിങ്ങിനായി വിളിച്ചത്. നഗരത്തിലെ മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും പ്രതിനിധികള്‍ അടങ്ങിയ പാട്രാക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കാതെ ഹിയറിങ് നഗരസഭ ഏകപക്ഷീയമായി ഒഴിവാക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇതുമൂലം വികൃതമായതും അശാസ്ത്രീയവുമായ നിര്‍ദ്ദേശങ്ങള്‍ മാസ്റ്റര്‍പ്ലാനില്‍ കടന്നുകൂടാന്‍ ഇടയായി. നഗരവാസികളോട് നഗരസഭാ അധികൃതര്‍ ചെയ്ത കടുത്ത അനീതിയും ജനാധിപത്യ വിരുദ്ധവും നിലവിലുള്ള നിയമങ്ങളുടെ ലംഘനവുമാണെന്ന് ഭാരവാഹികള്‍ പറയുന്നു.

നഗരസഭ നിലവില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നല്‍കുന്നത് മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ്. നഗരത്തിലെ 10-12 മീറ്റര്‍ വീതിയുള്ള അഞ്ച് പ്രധാന റോഡുകള്‍ 30 മീറ്ററാക്കി ഉയര്‍ത്തുകയും മറ്റുള്ള ഇടറോഡുകള്‍ 27 മീറ്റര്‍വരെയാക്കി വികസിപ്പിക്കുന്ന രീതിയിലാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിനുപുറമെ 45 മീറ്റര്‍ വീതിയില്‍ ദേശീയപാതയും 22 മീറ്റര്‍ വീതിയില്‍ തീരദേശപാതയും ഈ നഗരത്തിലൂടെയാണ് കടന്നുപോകുന്നത്. എന്‍എച്ച് 17 നഗരത്തിനുള്ളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് പട്ടണത്തില്‍ കൂടുതല്‍ ഗതാഗതക്കുരുക്കുകള്‍ അനുഭവപ്പെടുന്നത്.

എന്നാല്‍ പുതിയ എന്‍എച്ച് 17 നിര്‍മ്മിക്കുന്നത് നഗരാതിര്‍ത്തിയിലൂടെയാണ് എന്നത് പരിഗണിക്കാതെയാണ് ഇന്നര്‍ റിംഗ് റോഡ് മാസ്റ്റര്‍പ്ലാനില്‍ തയ്യാറാക്കിയിട്ടുള്ളത്.

എറണാകുളം, ആലുവ, എയര്‍പോര്‍ട്ട്, കൊടുങ്ങല്ലൂര്‍, വൈപ്പിന്‍ ഭാഗത്തുനിന്നുള്ളവര്‍ നഗരത്തില്‍ പ്രവേശിക്കാതെതന്നെ ഗതാഗതം സാദ്ധ്യമാകുംവിധം തയ്യാറാക്കേണ്ട ഔട്ടര്‍ റിംഗ് റോഡിന് 3-5 മീറ്റര്‍ വരെയാണ് നിലവിലുള്ള വീതി. 30 മീറ്ററില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈ റോഡ് ജനങ്ങള്‍ തിങ്ങിതാമസിക്കുന്നതും മുസിരിസ് പദ്ധതിയില്‍പ്പെട്ട ആരാധനാലയങ്ങള്‍ക്ക് ദോഷകരവും അഗ്രഹാരങ്ങള്‍ പൊളിച്ച് മാറ്റേണ്ടിവരുന്നവിധവുമാണ്.

റോഡുകളുടെ ഇരുവശങ്ങളിലായി താമസിക്കുന്നവരേയും വ്യാപാര സ്ഥാപനങ്ങളേയും ഇത് സാരമായി ബാധിക്കും. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് റോഡുകള്‍ക്ക് വീതികൂട്ടാന്‍ ഏറ്റെടുക്കേണ്ട സ്ഥലത്തെക്കുറിച്ചോ ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട സ്ഥലവിലയെക്കുറിച്ചോ നഗരസഭ പഠനം നടത്തിയിട്ടില്ല. അതേസമയം റോഡ് വീതികൂട്ടാന്‍ തീരുമാനിച്ച സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നഗരസഭ അനുമതി നല്‍കുന്നുമില്ല.

ഏറ്റെടുക്കും എന്ന് പറയുന്ന റോഡിന്റെ ഇരുവശവുമുള്ള സ്ഥലങ്ങളുടെ സര്‍വെ നമ്പര്‍പോലും മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടില്ല. പൂര്‍ണ്ണമായും സ്ഥലം നഷ്ടപ്പെടുന്നവരുടെ എണ്ണം എത്രയെന്നോ അവരെ പുനരധിവസിപ്പിക്കുന്നതിനോ മതിയായ നഷ്ടപരിഹാരം നല്‍കാനോ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചചെയ്യുകയോ പദ്ധതി തയ്യാറാക്കുകയോ ചെയ്തിട്ടില്ല.

ചീഫ് ടൗണ്‍ പ്ലാനറുടെ ഇംഗിത പ്രകാരം മാസ്റ്റര്‍പ്ലാനില്‍ ഓരോ സോണുകള്‍ തിരിച്ചിരിക്കുന്നതും നഗരവാസികള്‍ക്ക് കനത്ത പ്രഹരമായിരിക്കുകയാണ്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുവേണ്ടി 12.5.2011 മാത്രമാണ് നഗരസഭ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ഉദേ്യാഗസ്ഥര്‍ എന്നിവര്‍ കൂടിയാലോചന നടത്തിയത്. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതിനുശേഷം കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നാണ് വിവരാവകാശരേഖ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

പുതിയ വാര്‍ത്തകള്‍

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.