Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൈലന്റ്‌വാലിയില്‍ വന്യമൃഗവേട്ട സജീവം

Janmabhumi Online by Janmabhumi Online
Nov 20, 2014, 11:46 pm IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

അഗളി: സൈലന്റ്‌വാലി വനമേഖലയില്‍ വന്യമൃഗവേട്ട സജീവമായിട്ടും അധികൃതര്‍ നോക്കുകുത്തികളാകുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിട്ടും നടപടിയുണ്ടയില്ല. അട്ടപ്പാടി മലനിരകളുടെ ഭാഗമായ തത്തേങ്ങലം, മൈലാമ്പാടം, ചേറുകുളം, മെഴുകുംപാറ, കരിമന്‍കുന്ന് എന്നിവിടങ്ങളിലാണ് മൃഗവേട്ട നടക്കുന്നത്.

വനനിയമങ്ങള്‍ കര്‍ശനമാണെങ്കിലും പാലിക്കപ്പെടുന്നില്ല. ഇതുമൂലം മൃഗങ്ങളോടൊപ്പം നിരവധി സസ്യജാലങ്ങളും വംസനാശഭിഷണിയിലാണ്. കഴിഞ്ഞദിവസം സൈലന്റ്‌വാലി മേഖല ഉള്‍പ്പെടെയുള്ള തത്തേങ്ങലത്തുനിന്നും രണ്ട് മാനുകളെ നായാട്ട് സംഘം വെടിവച്ചു കൊന്നിരുന്നു. പ്രതികളില്‍ ചിലരെ പിടികൂടിയതു മാത്രമാണ് വനംവകുപ്പ് ചെയ്ത പ്രധാന പ്രവൃത്തി.

തത്തേങ്ങലത്ത് മാന്‍ വേട്ട നടത്തിയതുമായി ബന്ധപ്പെട്ട് ആറു പേരാണ്കഴിഞ്ഞദിവസം പടിയിലായിരുന്നു. ഇതില്‍ ഒരു പ്രതി മണ്ണാര്‍ക്കാട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പനംതോട്ടത്തില്‍ ജോബി, വെളളപ്പാടം സ്വദേശികളായ അബ്ദുല്‍ റഹീം, കുട്ടന്‍,ചേറുകുളം നീലംങ്ങോട് കൃഷ്ണന്‍, നാരായണന്‍, കൃഷ്ണദാസ് എന്നിവര്‍ റിമാന്റില്‍ കഴിഞ്ഞുവരികയാണ്. എന്നാല്‍ ഈ കേസിലെ പ്രധാന പ്രതികളെന്ന് കരുതുന്ന രാജു, സജി എന്നിവര്‍ ഒളിവിലാണ്.

വൈകുന്നേരമാകുന്നതോടെ സജീവമാകുന്ന നായാട്ടുസംഘങ്ങള്‍ തോക്ക്, കഠാര എന്നിവ ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവയെ മലപ്പുറം, മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഈ സംഘങ്ങള്‍ക്ക് വനംവകുപ്പിലെ ഉന്നതരുടെ സഹായമുണ്ടെന്നും സംശയമുണ്ട്. മാനിന്റെ തോല്‍, തല എന്നിവയ്‌ക്ക് വന്‍ ഡിമാന്റാണ്.

വേനല്‍ക്കാലമാകുന്നതോടെ മുമ്പെല്ലാം വ്യാപക തോതിലാണ് കാട്ടുചോലകളില്‍നിന്നും വെള്ളം കുടിക്കാനായി വന്യമൃഗങ്ങള്‍ എത്തിയിരുന്നത്. നിലവില്‍ ഇതു നാമമാത്രമായി. മാനുകള്‍, കാട്ടുപോത്ത് എന്നിവ വന്‍തോതിലാണ് വംശനാശഭീഷണി നേരിടുന്നത്. മണ്ണാര്‍ക്കാട് മേഖലയില്‍ കാട്ടുപന്നികളെ വേട്ടയാടുന്ന സംഘങ്ങളും വ്യാപകമാണ്. ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാമെന്ന നിയമം മുതലെടുത്താണിത്. നാട്ടുകല്‍, അലനല്ലൂര്‍ എന്നിവിടങ്ങളില്‍ മയില്‍വേട്ടയും സജീവമാണ്. വനംവകുപ്പ് അധികൃതര്‍ ഇനിയും അനങ്ങാപ്പാറനയം തുടര്‍ന്നാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ മണ്ണാര്‍ക്കാട് മേഖലയിലെ വന്യമൃഗങ്ങളുടെ എണ്ണം ഗണ്യമായി കുറയും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

Kerala

പ്രസവം കഴിഞ്ഞ് മടങ്ങുമ്പോള്‍ വൃക്ഷത്തൈ സമ്മാനം: വേറിട്ട പദ്ധതിക്കു തുടക്കംകുറിച്ച് ആരോഗ്യ വകുപ്പ്

Kerala

മുങ്ങിയ ചരക്കുകപ്പലിലെ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കലക്ടര്‍

Kerala

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Kerala

പത്തനംതിട്ടയില്‍ കുട്ടികളുമായി സഞ്ചരിക്കവെ സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരി പോയി

പുതിയ വാര്‍ത്തകള്‍

വിധവയുടെ ചെക്ക് കൈക്കലാക്കി കള്ളയൊപ്പിട്ട് 25 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമം: ഭര്‍തൃസുഹൃത്ത് പിടിയില്‍

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies