ന്യൂദല്‍ഹി: കാവേരി നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വ്യക്തത തേടിയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ സുപ്രീംകോടതിയുടെ അനുമതിയോടെ മാത്രം പരിഗണിക്കുമെന്ന് കാവേരി ജലതര്‍ക്ക ട്രിബ്യൂണല്‍. തമിഴ്നാടിന് കോടതിയെ സുപ്രീംകോടതിയുടെ അനുമതി ലഭ്യമാക്കുന്നതിനായി സമീപിക്കാം.
2007ല്‍ ട്രിബ്യൂണല്‍ അനുവദിച്ച 417 ടി എം സി ജലത്തില്‍ മുഴുവനും ലഭിക്കുന്നില്ലെന്നാണ് തമിഴ്നാടിന്റെ പരാതി. ജസ്റ്റിസ് ബി എസ് ചൗഹാന്റെ അധ്യക്ഷതയില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രിബ്യൂണല്‍ വീണ്ടും യോഗം ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: