Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേശീയ നാടകോത്സവത്തിന് കോട്ടയത്ത് അരങ്ങുണര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2014, 09:06 pm IST
in Kottayam

കോട്ടയം: അക്ഷര നഗരിയായ കോട്ടയത്തിന്റെ നാടക ചരിത്രത്തിന് പുതിയൊരധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 13 -ാമത് ദേശീയ നാടകോത്സവത്തിന് അരങ്ങുണര്‍ന്നു. നാട്യഹേമന്തം എന്ന പേരില്‍ ചായങ്ങളും ചമയങ്ങളും ഗാംഭീര്യവുമൊത്തുചേര്‍ന്ന ആറു ദിനരാത്രങ്ങള്‍ ഇനി കോട്ടയത്തിനു സ്വന്തം.

വൈകുന്നേരം നാലരയ്‌ക്ക് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിആര്‍ഡി-സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് നാടകോത്സവത്തിന് തിരിതെളിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി വൈകുന്നേരം നാലരയ്‌ക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച സാംസ്‌ക്കാരിക – കലാ ഘോഷയാത്രയില്‍ വിവിധ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടാബ്ലോ, മുത്തുക്കുടകള്‍, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പഞ്ചാരി മേളം, കോല്‍ക്കളി, വാദ്യമേളം, കളരിപ്പയറ്റ്, അലാമിക്കളി എന്നീ കലാപരിപാടികളും അണിനിരന്നു.അര്‍ജുനനൃത്തം,മയിലാട്ടം തുടങ്ങിയ കേരളീയ നൃത്തരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രക്ക് മാറ്റുകൂട്ടി.ഘോഷയാത്ര പ്രധാനവേദിയായ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ അവസാനിച്ചു.

ഈ മാസം 18 വരെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും തിരുനക്കര മൈതാനിയിലുമായാണ് നാടകങ്ങള്‍ അരങ്ങേറുക.മലയാളത്തില്‍ നിന്ന് അഞ്ച് നാടകങ്ങളും ആറ് ഇതരഭാഷാ( മറാഠി, ബംഗാളി, രാജസ്ഥാനി, അസാമീസ്, കന്നഡ, ഹിന്ദി) നാടകങ്ങളും അവതരിപ്പിക്കപ്പെടും.ദേശീയതലത്തില്‍ നാടകാസ്വാദകര്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കുമുള്ള സംഗമവേദിയായി കോട്ടയം മാറുന്നത് ഇതാദ്യമായാണ്.അക്ഷരനഗരിയില്‍ സായംസന്ധ്യയിലെ ആറുനാളുകള്‍ ഇനി അരങ്ങില്‍.

ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. നാടകങ്ങള്‍ക്ക് ജനങ്ങളിലുള്ള സ്വാധീനം മറ്റൊരു മാധ്യമത്തിനുമില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ ഏറെ ജനങ്ങള്‍ കാണുന്നുണ്ടെങ്കിലും അത് നൈമിഷികമാണ്. നാടകങ്ങള്‍ മനുഷ്യ മനസിനെ ആഴത്തില്‍ സ്വാധീനിക്കുകയും സ്വഭാവ രൂപീകരണത്തിനു തന്നെ വഴി വയ്‌ക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് മുന്‍കാലത്തെ പോലെ നാടകങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നതു സത്യമാണ്. ദേശീയ നാടകോത്സവം പോലുള്ള പരിപാടികളിലൂടെ നാകത്തിന്റെ പ്രഭാവം തിരിച്ചു പിചിക്കാന്‍ ശ്രമിക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

കെട്ടുകാഴ്ചകളല്ല നടനാണ് നാടകത്തിന്റെ പ്രധാന കണ്ണിയെന്ന് നാടക കുലപതികാവാലം നാരായണപ്പണിക്കര്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.നടനാണ് കാണികളുമായി നേരിട്ട് സംവദിക്കുന്നത്. നാടകം കാലഘട്ടത്തിനനുസരിച്ച് മാറണം. എന്നാല്‍ പരിഷ്‌ക്കരണമല്ല, പതിരിനെ വേര്‍തിരിച്ചുള്ള സംസ്‌ക്കരണമാണ് വേണ്ടത്. അതിലൂെ നാടക കലയെ മുന്നോട്ടുകൊണ്ടുപോകാനാകണം. നാകം കാണുന്നവരുടെ എണ്ണം നോക്കി അതിന്റെ ജനകീയതയോ യോഗ്യതയോ നിര്‍ണയിക്കാനാകില്ല. നാടകത്തെ സ്‌നേഹിക്കുന്നവരെ ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. സര്‍ക്കാരിനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏറെ പങ്കു വഹിക്കാനുണ്ട്. കെട്ടുകാഴ്ചകളിലൂടെ നാടകത്തെ സിനിമയോട് അടുപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്.ഇത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ക്കാരത്തിന്റെ ഉറവിടം ചിന്തയും ഭാവനയുമാണെന്നും ജീവിതത്തിന്റെ ഏറ്റവും വലിയ ആവിഷ്‌ക്കാരമാണ് നാടകരൂപമെന്നും ചടങ്ങില്‍ സ്വാഗതമാശംസിച്ച പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി പറഞ്ഞു. പിആര്‍ഡി സെക്രട്ടറി റാണി ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. നാടകരംഗത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം ജില്ലയിലെ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയും ഡെയിലി ബുള്ളറ്റിന്‍ കാവാലം നാരായണ പണിക്കരും പ്രകാശനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.