Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ചാണക്യന്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രയോക്താവ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:10 pm IST
in Lifestyle

ജാതിമതലിംഗഭേദമില്ലാത്ത പങ്കാളിത്തം. ഏതൊരു രാജ്യത്തിന്റെയും സര്‍വ്വോന്‍മുഖമായ വികസനത്തിന്‌ അത്യന്താപേക്ഷിതമായ ഘടകം. ഈ അനിവാര്യത തിരിച്ചറിഞ്ഞ്‌ ഭരിക്കുന്നവനത്രെ യഥാര്‍ത്ഥ ഭരണാധികാരി. ബുദ്ധിരാക്ഷസനെന്ന്‌ പേരു കേട്ട ചാണക്യന്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഇത്‌ പ്രാവര്‍ത്തികമാക്കി. പെണ്‍കൂട്ടായ്‌മയുടെ വിജയഗാഥയുമായി കുടുംബശ്രീ പോലുള്ള സംഘടനകള്‍ വളരുമ്പോള്‍ ചാണക്യനെ പറയാതിരിക്കാനാകില്ല.

ആരും അംഗീകരിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയ ഒരു വിഭാഗം സ്ത്രീകള്‍ക്ക്‌ ചാണക്യന്‍ എന്ന മഹാമതി നല്‍കിയ പ്രതീക്ഷയും ഉണര്‍വും ഒരു പാട്‌ വലുതായിരുന്നു. സ്വന്തം കാലില്‍ നിവര്‍ന്ന്‌ നില്‍ക്കാന്‍ ദുര്‍ബലര്‍ക്ക്‌ കരുത്തേകുന്ന നയങ്ങളായിരുന്നു ചാണക്യന്റേത്‌. സ്വന്തമായി മേല്‍വിലാസമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, വിധവയും അനാഥരും രോഗികളുമടങ്ങുന്ന ചെറുകൂട്ടങ്ങള്‍. നിഷ്ക്രിയരായി സ്വയം ശപിച്ച്‌ കഴിയുന്ന ഇവരെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കുകയായിരുന്നു ചാണക്യന്‍. ചന്ദ്രഗുപ്തമൗര്യന്റെ ഉപദേഷ്ടാവും രാജഗുരുവുമായ ചാണക്യന്റെ രാഷ്‌ട്രതന്ത്രജ്ഞത വെളിപ്പെടുത്തുന്ന നീക്കങ്ങളില്‍ ഒന്ന്‌. ഫലമോ , ദാസിപ്പണിയില്‍ നിന്ന്‌ വിരമിച്ച വൃദ്ധകള്‍, താരുണ്യവും ലാവണ്യവും നഷ്ടമായി തിരസ്കൃതരായ ദേവദാസികള്‍, വികലാംഗര്‍, പരസഹായമില്ലാത്ത കന്യകമാര്‍, വിധവകള്‍ ഇവരൊക്കെ സാമ്പത്തികമായി സ്വയം പര്യാപ്തരായി.

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പാണ്‌ അധികമാര്‍ക്കും അറിയാത്ത ഇത്തരത്തിലൊരു വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന്‌ ചാണക്യന്‍ ആഹ്വാനം നല്‍കിയത്‌. പുറത്തിറങ്ങാനും പൊതുസമൂഹത്തിന്റെ ഭാഗമാകാനും കഴിയാതെ പോയവര്‍, ജനവാസകേന്ദ്രങ്ങളില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ട അബലകള്‍. ഇവര്‍ക്ക്‌ ജീവനോപാധിക്ക്‌ ചെറു കൈത്തൊഴിലുകള്‍. മടിച്ച്‌ മാറിനില്‍ക്കുന്നവരെ സത്ക്കരിച്ചും സമ്മാനം നല്‍കിയും പ്രവൃത്തിപഥത്തിലെത്തിച്ചു ചാണക്യന്‍. ജാതിമേല്‍ക്കോയ്‌മയും അയിത്തവും രോഗവും അപമാനവും ഒറ്റപ്പെടുത്തിയവരെത്തേടി ചാണക്യന്റെ ദൂതന്‍മാരെത്തി. ഓരോരുത്തരുടെയും വിശ്വാസവും ആചാരവും അല്‍പ്പം പോലും വ്രണപ്പെടുത്താത്ത വിനിമയമാര്‍ഗ്ഗങ്ങള്‍. ചുരുക്കത്തില്‍ വിശ്വസ്തരായ ഇടനിലക്കാര്‍ വഴി എല്ലാവരും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി.

തിരസ്കൃതരും അശരണീയരുമായ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മേഖല. ചൂഷണത്തിന്റെ സാധ്യത മുന്‍കൂട്ടി കാണുകയായിരുന്നു ആചാര്യ ചാണക്യന്‍. ജോലി ചെയ്തവരും ചെയ്യിച്ചവരും ഒരിക്കലും പരസ്പരം കണ്ടില്ല. മുഖം വ്യക്തമാകാത്ത പുലരിവെട്ടത്തിലോ സന്ധ്യക്കോ നെയ്‌ത്തുനൂലും കൂലിയും കൈമാറും . ആര്‌ നെയ്തു എന്നല്ല എത്ര നെയ്തു എന്നതനുസരിച്ച്‌ വ്യക്തമായ വേതനം. ജോലി ചെയ്തിട്ടും വേതനം വൈകിപ്പിക്കുന്നതും ചെയ്യാത്ത ജോലിക്ക്‌ വേതനം പറ്റുന്നതും നീതിശാസ്ത്രവിശാരദനായ ചാണക്യന്‍ ഒരിക്കലും പൊറുത്തില്ല. വേതനം കൈപ്പറ്റിയിട്ടും ജോലി തീര്‍ക്കാത്തവര്‍ക്ക്‌ കഠിന ശിക്ഷ. എന്നാല്‍ പ്രവൃത്തിയില്‍ നിപുണത കാട്ടുന്നവര്‍ക്ക്‌ സ്ഥിരം ജോലിയും പാരിതോഷികങ്ങളും. മുതലാളിയും തൊഴിലാളിയുമില്ല. അധ്വാനഫലത്തിന്‌ ഉചിതമായ പ്രതിഫലം. ഇതിനിടയില്‍ സ്ത്രീകളോട്‌ അപമര്യാദയായി ആരെങ്കിലും പെരുമാറുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാന്‍ പ്രത്യേകസംഘം വേറെയും.

ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പേ നില നിന്നിരുന്ന വിപ്ലാവാത്മകമായ ഒരു ചെറു നയത്തിന്റെ ബാക്കി പത്രമാണ്‌ കുടുംബശ്രീ പോലുള്ളവയെന്നോര്‍ക്കണം. ചാണക്യന്‍ പ്രാവര്‍ത്തികമാക്കിയത്‌ മാറിയ കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ പുതിയ കൂട്ടായ്‌മയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയേ വേണ്ടൂ. സ്ത്രീ ശാക്തീകരണത്തിനായി പാടുപെടുന്നവര്‍ക്ക്‌ ചാണക്യനെ വായിക്കാം. നേതൃനിപുണതയും തൊഴില്‍ സാധ്യതയും മാനവശക്തിയും എങ്ങനെ കൂട്ടിക്കലര്‍ത്താമെന്ന്‌ വിശകലനം ചെയ്യാം. വിലക്കുകളൊന്നുമില്ലാത്ത ആഗോള വിപണിയുടെ അനന്തസാധ്യതയില്‍ ചാണക്യന്റെ നയങ്ങളില്‍ അല്‍പ്പം മാറ്റം വരുത്തി ചിന്തിച്ച്‌ പ്രവര്‍ത്തിച്ചാല്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ കണ്ട്‌ നാം അമ്പരന്നേക്കും.

രതി.എ. കുറുപ്പ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.