Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വാര്‍ത്തയിലെ സ്ത്രീ – മന്ദന ഇസ്മാഈല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2013, 09:05 pm IST
in Lifestyle

ഒരുരാത്രി മുഴുവന്‍ കത്തിമുനയില്‍ കഴിയേണ്ടിവരികയും ഒടുവില്‍ ജീവന്‍ രക്ഷിക്കാന്‍ രാജ്യം തന്നെ ഉപേക്ഷിച്ച്‌ പലായനം ചെയ്യേണ്ടി വരികയും ചെയ്ത ശ്രീലങ്കന്‍ പത്രാധിപ മന്ദന ഇസ്മാഈലാണ്‌ ഈയാഴ്‌ച്ച വാര്‍ത്തയില്‍ നിറഞ്ഞ സ്ത്രീ. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു ‘സണ്‍ഡേ ലീഡര്‍’ പത്രത്തിെ‍ന്‍റ കോഎഡിറ്റര്‍ മന്ദന ഇസ്മാഈലിന്‌ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം രാജ്യം വിടേണ്ടി വന്നത്‌.

കഴിഞ്ഞ മാസമാണ്‌ മന്ദനയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചംഗ സംഘം ഒരു രാത്രി മുഴുവന്‍ അവരെ കത്തിമുനയില്‍ നിര്‍ത്തിയത്‌. വധഭീഷണി മുഴക്കിയ സംഘം ഇവരുടെ കയ്യിലുണ്ടായിരുന്ന ചില സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ചില ഭൂമിയിടപാടുകളെക്കുറിച്ച്‌ അന്വേഷണം നടത്തിയതിന്റെ പേരിലാണ്‌ മന്ദനക്കും കുടുംബത്തിനും വടക്കന്‍ അമേരിക്കയിലേക്ക്‌ അഭയാര്‍ത്ഥിയായി ഓടിപ്പോകേണ്ടി വന്നത്‌.

സ്വന്തമായി നിലപാടുകളും വ്യക്തിത്വവുമുള്ള ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മന്ദന പലരുടേയും കണ്ണിലെ കരടായിരുന്നു. തനിക്കെതിരെ വധഭീഷണിയുയര്‍ന്നപ്പോഴും നിലപാടില്‍ വിട്ടുവീഴ്ചക്ക്‌ തയ്യാറാകാതെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വാസസ്ഥാനം മാറ്റി കഴിയുകയായിരുന്നു ഈ വനിതാപത്രാധിപ. മന്ദനയെ രാത്രിയില്‍ ഭീഷണിപ്പെടുത്താനെത്തിയ സംഘത്തില്‍ രണ്ട്‌ പേര്‍ സൈനികോദ്യോഗസ്ഥരാണെന്ന്‌ ശ്രീലങ്കന്‍ സൈന്യം ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്‌ അക്രമത്തില്‍ പങ്കില്ലെന്നാണ്‌ അധികൃതരുടെ വാദം. മന്ദനയുടെ വസതിയില്‍ നടന്നത്‌ കവര്‍ച്ചാശ്രമമാണെന്നും ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലല്ല അവര്‍ ആക്രമിക്കപ്പെട്ടതെന്നുമാണ്‌ പോലീസ്‌ നല്‍കുന്ന വിശദീകരണം.

മാധ്യമപ്രവര്‍ത്തകരുടെ ട്രേഡ്‌ യൂണിയന്റെ നേതാവ്‌ കൂടിയായിരുന്നു മന്ദന. ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകന്‍. മാധ്യമങ്ങള്‍ക്കെതിരെയുള്ള രജപക്സെ സര്‍ക്കാരിന്റെ ഇരകളിലൊരാളാണ്‌ മന്ദനയെന്ന്‌ മാധ്യമാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. മന്ദന ജോലി ചെയ്യുന്ന സണ്‍ഡേ ലീഡറിന്റെ മുന്‍ പത്രാധിപര്‍ നാല്‌ വര്‍ഷം മുമ്പ്‌ വെടിയേറ്റ്‌ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു എഡിറ്റര്‍ക്കും രാജ്യം വിടേണ്ടി വന്നിട്ടുണ്ട്‌. കഴിഞ്ഞ മാസം 24ന്‌ മണ്ടനയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ അവരെ മാത്രമല്ല പത്തു വയസുള്ള കുട്ടിയേയും വൃദ്ധരായ മാതാപിതാക്കളേയും മണിക്കൂറുകളോളം കത്തിമുനയില്‍ നിര്‍ത്തുകയായിരുന്നു.

ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രജപക്സെയുടെ പല നടപടികളും മാധ്യമങ്ങള്‍ക്കെതിരാണെന്നാണ്‌ ഫ്രീ മീഡിയ മൂവ്മെന്റ് പോലുള്ള സംഘടനകള്‍ പറയുന്നത്‌. സര്‍ക്കാരിനെതിരെ നിലപാടുകളെടുക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക്‌ രാജ്യം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും 2005 ന്‌ ശേഷം ഇതുവരെ എണ്‍പതോളം മാധ്യമപ്രവര്‍ത്തകര്‍ നാടുകടത്തപ്പെട്ടതായും ഫീ മീഡിയ മൂവ്മെന്റ് ചൂണ്ടിക്കാണിക്കുന്നു. 2006 മുതലുള്ള കണക്കനുസരിച്ച്‌ 15 മാധ്യമപ്രവര്‍ത്തകരാണ്‌ രാജ്യത്ത്‌ കൊല്ലപ്പെട്ടത്‌. എന്തായാലും സര്‍ക്കാരിനെയോ അക്രമികളെയോ പേടിച്ച്‌ എന്നത്തേക്കും മാറി നില്‍ക്കാന്‍ താന്‍ തയ്യാറല്ലെന്നും കുറച്ചുമാസങ്ങള്‍ കഴിയുമ്പോള്‍ തിരികെയെത്തുമെന്നും മന്ദന പ്രഖ്യാപിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

Kerala

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.