Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉപരോധ സമരത്തിലെ ആശയക്കുഴപ്പം: വിശദീകരിക്കാന്‍ സിപിഎം യോഗങ്ങള്‍ തുടങ്ങി

Janmabhumi Online by Janmabhumi Online
Aug 16, 2013, 10:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സിപിഎം നടത്തിയ ഉപരോധസമരം പിന്‍വലിക്കാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച്‌ അണികളിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ സിപിഎം യോഗങ്ങള്‍ ആരംഭിച്ചു. ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കും വരെ സെക്രട്ടറിയേറ്റ്‌ ഉപരോധിക്കുമെന്ന്‌ പറഞ്ഞാണ്‌ അരലക്ഷത്തോളം പാര്‍ട്ടിപ്രവര്‍ത്തകരെ സിപിഎം കഴിഞ്ഞ 12ന്‌ തിരുവനന്തപുരത്തെത്തിച്ചത്‌. 12ന്‌ വന്ന അണികള്‍ അഞ്ചുദിവസം സെക്രട്ടറിയേറ്റ്‌ ഉപരോധിച്ചശേഷം അടുത്ത സംഘം 17ന്‌ തലസ്ഥാനത്തെത്താനായിരുന്നു പദ്ധതി. അതിനുവേണ്ടി എല്ലാ ജില്ലകളിലും പ്രവര്‍ത്തകരെ തയ്യാറാക്കി നിര്‍ത്തിയിരുന്നു. മൂന്ന്‌ ആഴ്ചയിലേക്കുള്ള വിപുലമായ തയ്യാറെടുപ്പുകളാണ്‌ പാര്‍ട്ടി നടത്തിയത്‌. എന്തുവന്നാലും മുഖ്യമന്ത്രിയെക്കൊണ്ട്‌ രാജിവയ്പിക്കുമെന്നും സെക്രട്ടറിയേറ്റിലേക്ക്‌ ഒരീച്ചയെ പോലും കയറ്റില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ഉപരോധം. നേതാക്കളുടെ വാക്കുകളില്‍ ആവേശഭരിതരായാണ്‌ അണികള്‍ തലസ്ഥാനത്തെത്തിയത്‌.

സെക്രട്ടറിയേറ്റിന്റെ നാലു ഗേറ്റുകളും ഉപരോധിക്കുമെന്ന്‌ പറഞ്ഞെങ്കിലും ഉപരോധം സെക്രട്ടറിയേറ്റിന്റെ മൂന്ന്‌ ഗേറ്റില്‍ മാത്രമായി ഒതുങ്ങി. കന്റോണ്‍മെന്റ്‌ ഗേറ്റ്‌ വഴി ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം സെക്രട്ടറിയേറ്റിലെത്തുകയും മന്ത്രിസഭായോഗം ഉള്‍പ്പടെ നടത്തുകയും ചെയ്തു. അപ്പോഴാണ്‌ തങ്ങള്‍ കബളിപ്പിക്കപ്പെടുകയാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമായത്‌. സര്‍ക്കാരുമായി സിപിഎം നേതാക്കള്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്‌ അവര്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്‌. സമരത്തിനിടയില്‍ അവര്‍ പ്രതിഷേധിക്കുകയും നേതാക്കളുടെ ഒത്തുതീര്‍പ്പ്‌ അവഗണിച്ച്‌ കന്റോണ്‍മെന്റ്‌ ഗേറ്റ്‌ ഉപരോധിക്കാന്‍ തയ്യാറാകുകയും ചെയ്തു. ഇതു പലതവണ സംഘര്‍ഷാന്തരീക്ഷത്തിലേക്ക്‌ നീങ്ങി. സിപിഎം സെക്രട്ടറി പിണറായിവിജയന്‍ നേരിട്ടെത്തിയാണ്‌ അണികളെ സമാധാനിപ്പിച്ചത്‌. പിന്നീട്‌ ഒന്നരദിവസമായപ്പോ ള്‍ സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍, ജുഡീഷ്യലന്വേഷണം പ്രഖ്യാപിച്ചതിന്റെ പേരില്‍ ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു.

ഒത്തുതീര്‍പ്പു സംബന്ധിച്ച്‌ നിരവധി വാര്‍ത്തകളും വെളിപ്പെടുത്തലുകളും പുറത്തു വന്നതോടെയാണ്‌ അണികളുടെ സംശയം ബലപ്പെട്ടത്‌. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയില്ലാത്തതും ഉമ്മന്‍ചാണ്ടിയുടെ രാജി എന്ന ആവശ്യം അംഗീകരിക്കാത്തതും സമരത്തിന്റെ പരാജയമായി കണക്കാക്കുന്നു. ഫെയ്സ്‌ ബുക്കിലും മറ്റും ഇതുമായി ബന്ധപ്പെട്ട്‌ നിരവധി വിമര്‍ശനങ്ങളാണ്‌ വന്നത്‌. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുവരെയുള്ള ഒത്തുതീര്‍പ്പു ധാരണകളും പുറത്തുവന്നു. ബിജെപിയും ആര്‍എംപി നേതാവ്‌ കെ.കെ. രമയും സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ്ജും ഉപരോധസമരം അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പുകളെ സംബന്ധിച്ച്‌ തെളിവുകള്‍ സഹിതം ആരോപണമുന്നയിച്ചിരുന്നു. ഇതെല്ലാം സിപിഎം അണികളെ നേതൃത്വത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. ഒരു സമരത്തിന്റെ പേരില്‍ സിപിഎം ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ്‌ ഇപ്പോള്‍ ഉണ്ടായത്‌. സമരം കൊണ്ടുണ്ടായേക്കാവുന്ന നേട്ടത്തേക്കാളുപരി സമരം അവസാനിപ്പിച്ചപ്പോള്‍ ഉണ്ടായത്‌ കോട്ടങ്ങളാണ്‌.

ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ആശയക്കുഴപ്പം പരിഹരിക്കാന്‍ നേതാക്കള്‍ പ്രസ്താവനകളും പത്രസമ്മേളനങ്ങളുമായി രംഗത്തെത്തിയെങ്കിലും ഫലിക്കാതെ വന്നപ്പോഴാണ്‌ ജില്ലാ കമ്മിറ്റികളും ജനറല്‍ബോഡി യോഗങ്ങളും വിളിച്ചിരിക്കുന്നത്‌. ചില ജില്ലകളില്‍ ആരംഭിച്ച യോഗങ്ങളില്‍ മുന്‍നിര നേതാക്കള്‍ നേരിട്ടെത്തി വിശദീകരണം നല്‍കുകയാണ്‌. ഇന്ന്‌ ദല്‍ഹിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഉപരോധസമരം സംബന്ധിച്ച്‌ പിണറായി വിജയന്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. സമരം അവസാനിച്ചതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെ കുറിച്ച്‌ കേന്ദ്രകമ്മിറ്റിയിലും ചര്‍ച്ചയുണ്ടായേക്കും.

ആര്‍. പ്രദീപ്‌

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വെടിനിര്‍ത്തലിന് ഇരുരാജ്യവും സമ്മതിച്ചെന്ന ട്രംപിന്‍റെ പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ഭാരതമാതാവിന് മുന്‍പില്‍ മുട്ടുകുത്തി, കൈകൂപ്പി വെടനിര്‍ത്തല്‍ വേണം എന്ന് കരഞ്ഞുനിലവിളിക്കുന്ന പാകിസ്ഥാന്‍നേതാവിന്‍റെ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന കാര്‍ട്ടൂണ്‍
India

ഇന്ത്യയുടെ അടിയേറ്റ് കരഞ്ഞ് നിലവിളിച്ച് പാകിസ്ഥാന്‍; പാകിസ്ഥാനും ഇന്ത്യയും വെടിനിര്‍ത്തല്‍ സമ്മതിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

India

തകർന്ന് വീണ പാകിസ്ഥാൻ മിസൈലിന്റെ ഭാഗം ആക്രിക്കടയിൽ വിൽക്കാൻ കൊണ്ടു പോകുന്ന യുവാക്കൾ : വൈറലായി വീഡിയോ

India

മുസ്ലിം രാജ്യങ്ങളില്‍ നിന്നും പാകിസ്ഥാന് അടി; പാകിസ്ഥാന്റെ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ഈ മണ്ണില്‍ വേണ്ടെന്ന് യുഎഇ; ടൂര്‍ണ്ണമെന്‍റ് നീട്ടിവെച്ചു

India

‘പാകിസ്ഥാൻ അനുകൂല’ പ്രസ്താവനകൾ ; അസമിൽ പിടിയിലായത് 50 ഓളം തീവ്ര ഇസ്ലാമിസ്റ്റുകൾ : ദേശവിരുദ്ധ നീക്കങ്ങൾ നടത്തുന്നവരെ വെറുതെ വിടില്ലെന്ന് ഹിമന്ത ശർമ്മ

India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന്‍റെ ദൃശ്യം (വലത്ത്)

ബിജെപി സമൂഹമാധ്യമസൈറ്റിലും കേണല്‍ സോഫിയ ഖുറേഷി; ‘പാകിസ്ഥാന് ഭാരതം ഉത്തരം നല്‍കി’

നദികളുടെ ശുചീകരണത്തിന് ജനപങ്കാളിത്തം അനിവാര്യം; കേരളത്തിലെ ജനങ്ങൾക്ക് വെള്ളത്തിന്റെ മാഹാത്മ്യം അറിയില്ല : ജി.അശോക് കുമാർ

ഭാവിയിലെ ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാന് ഇന്ത്യയുടെ അന്ത്യശാസനം

‘മദ്രസകളിലെ വിദ്യാര്‍ഥികളെ വച്ച് ഇന്ത്യയെ പ്രതിരോധിക്കും’; പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies