Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടലിനെ സ്നേഹിച്ച പീറ്റര്‍ രചിച്ചത്‌ അയ്യായിരത്തിലേറെ കവിതകള്‍

Janmabhumi Online by Janmabhumi Online
Aug 12, 2013, 09:55 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ: ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയെയും കടലിനെയും സ്നേഹിച്ചതുകൊണ്ടാകാം കടലിലെ തിരമാലകള്‍ പോലെ പീറ്റര്‍ ബെഞ്ചമിന്റെ മനസില്‍ തുടരെ കവിതകള്‍ ഓടിയെത്തിയത്‌. ഒരു കവിത ചൊല്ലാമോ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ മതി പീറ്റര്‍ പിന്നീട്‌ കവിതയുടെ ലോകത്താകും. സൂര്യന്‌ കീഴിലുള്ള ഏത്‌ വിഷയത്തെക്കുറിച്ച്‌ ചൊല്ലാന്‍ പറഞ്ഞാലും അടുത്തനിമിഷം ബെഞ്ചമിന്‍ കവിത ചൊല്ലല്‍ ആരംഭിക്കും.

മത്സ്യത്തൊഴിലാളിയായ ബെഞ്ചമിന്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും നടുവിലാണ്‌ ജനിച്ചത്‌. ജീവിതവഴിയിലെവിടെ വച്ചോ മനസില്‍ കടന്നുകൂടിയ കവിത പ്രേമം പിന്നീട്‌ വളര്‍ന്ന്‌ പന്തലിക്കുകയായിരുന്നു. കടലില്‍ മത്സ്യബന്ധനത്തിന്‌ പോകുമ്പോഴും കാണുന്നത്‌ മനസില്‍ കോറിയിടാറുണ്ട്‌. പിന്നീടെപ്പോഴെങ്കിലും അത്‌ കവിതകളായി രൂപാന്തരപ്പെടാറാണ്‌ പതിവ്‌. കടലിന്റെ നീലിമയും അദ്ഭുത കാഴ്ചകളും ജീവജാലങ്ങളും എന്തിന്‌ കടലിലെ ചെടികള്‍ പോലും കവിതയ്‌ക്ക്‌ കേന്ദ്രബിന്ദുവായിട്ടുണ്ടെന്ന്‌ ബെഞ്ചമിന്‍ പറയുന്നു.

ഇതുവരെ നൂറിലധികം നോട്ടുബുക്കുകളിലായ്‌ 5000ത്തിലധികം കവിതകള്‍ എഴുതിയിട്ടുണ്ട്‌. എന്നാല്‍ കവിതകള്‍ ബുക്കുകളില്‍ എഴുതിവയ്‌ക്കുക മാത്രമല്ല, അത്‌ ഈണത്തില്‍ പാടി കേള്‍പ്പിക്കാനും ബഞ്ചമിന്‍ തയ്യാര്‍. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം കവിതകളിലൂടെ തീരത്തിന്റെ അഭിമാനമായിരിക്കുകയാണ്‌

കുട്ടിക്കാലത്ത്‌ തന്നെ ബെഞ്ചമിന്‍ കവിതകള്‍ എഴുതിയിരുന്നെങ്കിലും ആരും അതത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീട്‌ അസുഖബാധിതനായി ആശുപത്രിയില്‍ കിടക്കുന്ന സമയത്ത്‌ മറ്റ്‌ രോഗികളുടെ ദുഃഖം കണ്ട്‌ സഹിക്കാനാവത്ത എഴുതിയ കവിത ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ബെഞ്ചമിന്‍ തുറവൂര്‍ അന്ധകാരനഴി പ്രദേശത്തെ അഭിമാനമായി. ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിയാണ്‌ ബെഞ്ചമിന്‍ എഴുതുന്ന കവിതകള്‍ കൂടുതല്‍. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമര്‍ദനത്തിനിരയായ ഷെഫീക്ക്‌, സോളാര്‍ തട്ടിപ്പ്‌ തുടങ്ങിയ വിഷയങ്ങളെല്ലാം കവിതകളായി മാറി. എല്ലാവര്‍ഷവും നെഹ്‌റുട്രോഫി വള്ളംകളി സമയത്ത്‌ വള്ളംകളിയെ കുറിച്ച്‌ കവിതകള്‍ എഴുതാറുണ്ട്‌.

നിരവധി പാരഡി ഗാനങ്ങളും ബെഞ്ചമിന്‍ എഴുതിയിട്ടുണ്ട്‌. ഏത്‌ വിഷയത്തെക്കുറിച്ചും കവിതകള്‍ രചിക്കുന്ന ബെഞ്ചമിന്റെ കഴിവിനെക്കുറിച്ചറിഞ്ഞ്‌ എസ്‌എല്‍ പുരം ആലോചന സാംസ്കാരികകേന്ദ്രം ഗ്രാമീണ പുരസ്കാരം നല്‍കി ആദരിച്ചു. എന്നാല്‍ കവിതകള്‍ പുസ്തകമാക്കാന്‍ സാമ്പത്തികപരാധീനത ബെഞ്ചമിനെ അനുവദിച്ചില്ല. ബെഞ്ചമിന്റെ ബുദ്ധിമുട്ട്‌ മനസിലാക്കി ചില സുഹൃത്തുക്കള്‍ 28 കവിതകള്‍ തെരഞ്ഞെടുത്ത്‌ കടലെന്ന സുന്ദരി പ്രസിദ്ധീകരിച്ചു. ഭാര്യ മറിയാമ്മയും മക്കളായ എലിസബത്തും ബെന്‍സത്തുമാണ്‌ വലിയ പിന്തുണ നല്‍കുന്നത്‌.

കെ.പി.അനിജാമോള്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
India

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

Thiruvananthapuram

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

India

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

India

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

പുതിയ വാര്‍ത്തകള്‍

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

കിളിമാനൂരില്‍ വീടിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

United Kingdom and India flag together realtions textile cloth fabric texture

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies