Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാസര്‍കോട്‌ കലാപം: സിപിഎം നിലപാടില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം

Janmabhumi Online by Janmabhumi Online
Jul 26, 2013, 08:40 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്‌: മുസ്ളിംലീഗിണ്റ്റെ മതതീവ്രവാദത്തെ തുറന്നെതിര്‍ക്കാന്‍ സിപിഎം ആര്‍ജ്ജവം കാണിക്കാത്തതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം. ഏറ്റവുമൊടുവില്‍ കാസര്‍കോട്‌ കലാപത്തില്‍ റിട്ട.എസ്പി രാംദാസ്‌ പോത്തനെ കുറ്റവിമുക്തനാക്കി സിബിഐ അന്തമറിപ്പോര്‍ട്ട്‌ നല്‍കിയിട്ടും ലീഗിനോട്‌ മൃദുസമീപനം പുലര്‍ത്തുന്ന നേതൃത്വത്തിണ്റ്റെ നിലപാടാണ്‌ പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയത്‌. ലീഗ്‌ ആസൂത്രണം ചെയ്ത കലാപത്തിണ്റ്റെ അനന്തരഫലമാണ്‌ അന്നത്തെ എസ്പിയായിരുന്ന രാംദാസ്പോത്തണ്റ്റെ വെടിയേറ്റ്‌ ലീഗ്‌ പ്രവര്‍ത്തകന്‍ തന്നെ മരിക്കാനിടയായത്‌. ഇത്‌ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സിബിഐ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടും കലാപം സംബന്ധിച്ച അന്വേഷണം പോലും സിപിഎം ആവശ്യപ്പെടുന്നില്ല. പകരം ബിജെപി ഇത്‌ രാഷ്‌ട്രീയമായി മുതലെടുക്കുന്നുവെന്ന ‘ആശങ്ക’യാണ്‌ സിപിഎമ്മിന്‌. നേരത്തെ കലാപം അന്വേഷിക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷനെ യുഡിഎഫ്‌ അധികാരത്തിലെത്തിയ ഉടന്‍ പിരിച്ചുവിട്ടിരുന്നു. ജസ്റ്റിസ്‌ നിസാര്‍ ഇടതുപക്ഷകാരനാണെന്ന്‌ ആരോപിച്ചായിരുന്നു ഇത്‌. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനോ പ്രക്ഷോഭം നടത്താനോ തയ്യാറാകാതിരുന്ന സിപിഎം നിലപാട്‌ അന്ന്‌ വിമര്‍ശന വിധേയമായിരുന്നു. മൂന്നര വര്‍ഷത്തിനുശേഷം ലീഗിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന റിപ്പോര്‍ട്ട്‌ സിബിഐ സമര്‍പ്പിച്ചിട്ടും പാര്‍ട്ടി മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബിജെപിക്കെതിരെ മഞ്ചേശ്വരത്തും കാസര്‍കോട്ടും നടത്തുന്ന വോട്ട്‌ കച്ചവടമാണ്‌ മൗനത്തിനുപിന്നിലെന്നാണ്‌ ആക്ഷേപം. അടുത്തിടെ ഫേസ്ബുക്ക്‌ പരാമര്‍ശത്തിണ്റ്റെ പേരില്‍ ജില്ലയിലെമ്പാടും മുസ്ളിംലീഗിണ്റ്റെ നേതൃത്വത്തില്‍ ആസൂത്രിതമായി പ്രകടനങ്ങളും അക്രമങ്ങളും അരങ്ങേറിയപ്പോഴും സിപിഎം നേതൃത്വം നിശബ്ദരായിരുന്നു. സിപിഎമ്മിണ്റ്റെ അനുഭാവികളും പ്രവര്‍ത്തകരുമുള്‍പ്പെടെ ലീഗിണ്റ്റെ വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്ക്‌ ഇരയായിരുന്നു. കഴിഞ്ഞ വിഷുദിനത്തില്‍ മഡിയന്‍ പാലക്കിയില്‍ മുസ്ളിംലീഗിണ്റ്റെ താലിബാന്‍ മോഡല്‍ അക്രമത്തിനിരയായതില്‍ സിപിഎം അനുഭാവികള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ അക്രമ സ്ഥലം സന്ദര്‍ശിച്ച സിപിഎം നേതാക്കള്‍ പിന്നീട്‌ പിന്‍വലിയുകയായിരുന്നു. അക്രമത്തിനിരയായവരെ പ്രതിച്ചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തപ്പോഴും സിപിഎം ഇടപെട്ടില്ല. മഡിയനിലും പരിസര പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ലീഗ്‌ നടത്തുന്ന വര്‍ഗ്ഗീയ സ്വഭാവമുള്ള അക്രമങ്ങള്‍ നേതൃത്വം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ ലീഗിനെ പ്രതിരോധിച്ചപ്പോള്‍ വര്‍ഗ്ഗീയമെന്ന്‌ ചൂണ്ടിക്കാട്ടി നേതാക്കള്‍ തന്നെ പിന്തിരിപ്പിച്ചിരുന്നു. രാഷ്‌ട്രീയമായ ഒത്തുതീര്‍പ്പുകളിലൂടെ ലീഗിണ്റ്റെ വര്‍ഗ്ഗീയതയെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നുപോലും അണികള്‍ രോഷം കൊള്ളുന്നു. ഇതിണ്റ്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കാസര്‍കോട്‌ സംഭവത്തെ കലാപമെന്ന്‌ വിശേഷിപ്പിക്കാന്‍ പോലും സിപിഎം മടിക്കുന്നതിനുപിന്നില്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കാൻ യൂത്ത് കോൺഗ്രസ് പ്രമേയം

India

നിയമവിരുദ്ധമായി പാകിസ്ഥാനില്‍ നിന്ന് ചരക്ക് ഇറക്കുമതി: രാജ്യത്തെ തുറമുഖങ്ങളില്‍ ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കി

Kerala

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

World

കാനഡയിൽ വൻതോതിലുള്ള തൊഴിലില്ലായ്മ, നീണ്ട ക്യൂകൾ, ചെറിയ തസ്തികകൾക്ക് പോലും പോരാട്ടം; പെൺകുട്ടിയെടുത്ത വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും

India

വിവാഹ വാഗ്ദാനം ലംഘിക്കുന്നത് വഞ്ചനയല്ല: തെലങ്കാന ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ബംഗ്ലാദേശിൽ ഹിന്ദു യുവതിയെ പ്രാദേശിക രാഷ്‌ട്രീയ നേതാവ് ബലാത്സംഗം ചെയ്ത സംഭവം: വൻ പ്രതിഷേധം

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ന്യൂദല്‍ഹിയില്‍  ഡോ. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ സെന്ററും ഹിന്ദുസ്ഥാന്‍ സമാചാറും ഇന്ദിരാഗാന്ധി കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ദത്താത്രേയ ഹൊസബാളെ സംസാരിക്കുന്നു

നമ്മള്‍ സ്വാതന്ത്ര്യത്തിന് അര്‍ഹരാണ്

ആരോഗ്യമന്ത്രിക്ക് ലജ്ജയുണ്ടോ?

മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ടു ; തമിഴ്നാട്ടിൽ ആറ് പോലീസുകാർക്ക് സസ്പെൻഷൻ

പിരിച്ചുവിടലും പിരിഞ്ഞുപോകലും

രവാഡ ചന്ദ്രശേഖർ സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി

സൂംബ ഡാൻസിനെതിരെ സമസ്ത എപി വിഭാഗവും രംഗത്ത്: കുട്ടികളുടെ ധാർമികതയെയും പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വാദം

സെന്‍സര്‍ ബോര്‍ഡിന്റെ തടസവാദം ബാലിശം: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies