Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അണ്ടര്‍ 19 ക്രിക്കറ്റ്‌: ഇന്ത്യക്ക്‌ കൂറ്റന്‍ സ്കോര്‍

Janmabhumi Online by Janmabhumi Online
Jul 24, 2013, 08:57 pm IST
in Cricket
FacebookTwitterWhatsAppTelegramLinkedinEmail

ഡാംബുള്ള: ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ ചതുര്‍ദ്ദിന ക്രിക്കറ്റ്‌ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ യുവ നിരക്ക്‌ കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ 7 വിക്കറ്റ്‌ നഷ്ടത്തില്‍ 503 റണ്‍സെടുത്ത്‌ ഇന്ത്യ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ടീം വെളിച്ചക്കുറവ്‌ മൂലം 23 ഓവര്‍ നേരത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 24 റണ്‍സെടുത്തിട്ടുണ്ട്‌. 10 റണ്‍സോടെ ഹഷന്‍ ഡുമിന്‍ഡുവും 5 റണ്‍സോടെ കവിന്ദു കുലശേഖരയുമാണ്‌ ക്രീസില്‍. ഒമ്പത്‌ വിക്കറ്റ്‌ കയ്യിലിരിക്കെ ശ്രീലങ്ക 479 റണ്‍സിന്‌ പിന്നിലാണ്‌.

നേരത്തെ 333ന്‌ രണ്ട്‌ എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യക്ക്‌ വേണ്ടി വിജയ്‌ സോള്‍ 173 റണ്‍സും സഞ്ജു വി. സാംസണ്‍ 89 റണ്‍സും ശ്രേയസ്സ്‌ അയ്യര്‍ 65ഉം റണ്‍സ്‌ നേടി. തലേന്നത്തെ സ്കോറിനോട്‌ 15 റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്ത സഞ്ജുവാണ്‌ ഇന്നലെ ആദ്യം പുറത്തായത്‌. 89 റണ്‍സെടുത്ത്‌ സെഞ്ച്വറിയിലേക്ക്‌ നീങ്ങുകയായിരുന്ന സഞ്ജുവിനെ ചമിക കരുണരത്നെയുടെ പന്തില്‍ കുശല്‍ മെന്‍ഡിസ്‌ പിടികൂടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സെഞ്ച്വറിയടിച്ച്‌ നിന്നിരുന്ന വിജയ്‌ സോള്‍ ഇന്നലെയും മികച്ച ഫോമിലായിരുന്നു. നാലാം വിക്കറ്റില്‍ ശ്രേയസ്സ്‌ അയ്യര്‍ക്കൊപ്പം മുന്നേറിയ വിജയ്‌ ഇന്ത്യന്‍ സ്കോര്‍ 426-ല്‍ എത്തിയപ്പോള്‍ പുറത്തായി. 21 ബൗണ്ടറികളും രണ്ട്‌ സിക്സറുമടക്കം 173 റണ്‍സെടുത്ത സോളിനെ കരുണരത്നയുടെ പന്തില്‍ മെന്‍ഡിസ്‌ തന്നെ പിടികൂടുകയായിരുന്നു. പിന്നീട്‌ സ്കോര്‍ 485 റണ്‍സിലെത്തിയപ്പോള്‍ 65 റണ്‍സെടുത്ത ശ്രേയസ്സ്‌ അയ്യരും മടങ്ങി. ഇതേ സ്കോറില്‍ തന്നെ 17 റണ്‍സെടുത്ത മുഹമ്മദ്‌ സെയ്ഫും മടങ്ങി. സ്കോര്‍ 497-ല്‍ എത്തിയപ്പോള്‍ രണ്ട്‌ റണ്‍സെടുത്ത ആമിര്‍ ഖാനിയും പുറത്തായി. ഒടുവില്‍ സ്കോര്‍ 503-ല്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ ഇന്നിംഗ്സ്‌ ഡിക്ലയര്‍ ചെയ്തു. 13 റണ്‍സുമായി അങ്കുഷ്‌ ബെയ്നും രണ്ട്‌ റണ്‍സുമായി കുല്‍ദീപ്‌ യാദവും പുറത്താകാതെ നിന്നു. ശ്രീലങ്കക്ക്‌ വേണ്ടി കരുണരത്നെ നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

തുടര്‍ന്ന്‌ ഒന്നാം ഇന്നിംഗ്സ്‌ ആരംഭിച്ച ശ്രീലങ്കക്ക്‌ സ്കോര്‍ 15 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. ആറ്‌ റണ്‍സെടുത്ത കുശല്‍ മെന്‍ഡിസിനെ അതുല്‍ സിംഗ്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കി. പിന്നീട്‌ സ്കോര്‍ 24 റണ്‍സിലെത്തിയപ്പോള്‍ വെളിച്ചക്കുറവ്‌ മൂലം കളി നിര്‍ത്തി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദം മുതല്‍ കൊലപാതകം വരെ; എസ്എഫ്‌ഐ അക്രമം നാണക്കേട് മറയ്‌ക്കാന്‍

Kerala

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ: 123 പൊതു വിദ്യാലയങ്ങള്‍ വാടക കെട്ടിടത്തില്‍

തിരുവനന്തപുരം അനന്തപുരം ആഡിറ്റോറിയത്തില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എന്‍.ബി. കൃഷ്ണകുമാര്‍, അഡ്വ. എന്‍.ബി. മുരളീധരന്‍ (ബിഎംഎസ് പ്രഭാരി), ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു, സംസ്ഥാന പ്രസിഡന്റ് കെ.പി. പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് രാഖേഷ് തുടങ്ങിയവര്‍ സമീപം
Kerala

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബെ
Football

ഐഎസ്എല്‍ ത്രിശങ്കുവില്‍; കോടതി വിധി കാത്ത് എഐഎഫ്എഫ്

Mollywood

പ്രേംനസീർ ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ, ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല: ടിനി ടോമിന് മറുപടിയുമായി ശാർക്കര നാട്ടുക്കൂട്ടം

പുതിയ വാര്‍ത്തകള്‍

വിംബിള്‍ഡണ്‍: ഇഗ – ബെലിന്‍ഡ സെമി

ഫ്‌ളൂമിനെന്‍സിനെതിരേ ചെല്‍സിയുടെ പെഡ്രോ ഗോള്‍ നേടുന്നു

ഫൈനലിലേക്ക് നീലച്ചിരി: ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

നിമിഷപ്രിയയുടെ മോചനം; ഗവർണറെ കണ്ട് ഉമ്മൻചാണ്ടിയുടെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും, ഇടപെടലുമായി രാജ്ഭവൻ

ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് എഐയു കായിക വിഭാഗം ജോയിന്റ് സെക്രട്ടറി

ക്രൊയേഷ്യയുടെയും ബാഴ്‌സലോണയുടെയും വിശ്വസ്തനായിരുന്ന മിഡ്ഫീല്‍ഡര്‍ റാക്കിട്ടിച്് വിരമിച്ചു

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

ഗുരുപൂര്‍ണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയില്‍ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷന്‍ ഡോ. എന്‍. സി. ഇന്ദുചൂഢനും ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദും ആദരിച്ചപ്പോള്‍. സി.ജി. രാജഗോപാല്‍, മനോജ് മോഹന്‍, കെ.ജി. ശ്രീകുമാര്‍, ജന്മഭൂമി എഡിറ്റര്‍  
കെ.എന്‍.ആര്‍. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാര്‍ തുടങ്ങിയവര്‍ സമീപം

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു

സര്‍വകലാശാലയിലെ എസ്എഫ്‌ഐ ഭീകരത; ഒത്താശ ചെയ്തത് പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും, തെളിവുകള്‍ പുറത്ത്

ചെന്നിത്തല നവോദയയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies