Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സിനിമയുടെ ചരിത്രത്താളുകളിലേക്ക്‌ പി.കെ.മേദിനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2013, 08:34 pm IST
in Lifestyle

കത്തുന്ന വേനലിലൂടെ

കനിവിനായ്‌ കരഞ്ഞുകൊണ്ട്‌

കനല്‍വഴികള്‍ താണ്ടിനടന്ന്‌

പോയൊരുകാലം; ചുടുകണ്ണീര്‍ക്കാലം. . . . .

ഈ ഗാനം പാടിയതിലൂടെ വിപ്ലവഗായിക പി.കെ.മേദിനി ചരിത്രത്തില്‍ ഇടംനേടുകയായിരുന്നു. 80-ാ‍ം വയസ്സില്‍ ഒരു ചലച്ചിത്രത്തില്‍ ഒരേസമയം നായിക, ഗായിക, സംഗീത സംവിധായിക എന്നീനിലകളില്‍ പ്രവര്‍ത്തിച്ച്‌ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രലോകത്തില്‍ ഒരുപക്ഷേ ലോകചരിത്രത്തില്‍ തന്നെ ആദ്യ വനിതയായി മാറി. വീശാരദ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍.വി. നാഗേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന “വസന്തത്തിന്റെ കനല്‍വഴികളില്‍” എന്ന ചിത്രമാണ്‌ പി.കെ.മേദിനിക്ക്‌ ഈ ചരിത്രനേട്ടം നേടിക്കൊടുത്തത്‌.

പത്തുവയസ്സുമുതല്‍ തന്നെ സതീര്‍ത്ഥ്യരായ സി. കാളിക്കുടി, കെ.മീനാക്ഷി, അനസൂയ, സഹോദരനും തിരക്കഥാകൃത്തുമായ കെ.ശാരംഗപാണി, കെ.ബാവ തുടങ്ങിയവരുമായി ചേര്‍ന്ന്‌ പാടിത്തുടങ്ങി. അന്നത്തെ രാഷ്‌ട്രീയസാഹചര്യമനുസരിച്ച്‌ പാര്‍ട്ടിക്കുവേണ്ടി പാടി. അങ്ങനെ പാര്‍ട്ടി ചടങ്ങുകള്‍ക്കും പാടി. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറിയില്‍ ജോലിയിലിരിക്കെ രാജവാഴ്ചയ്‌ക്കെതിരായ പാട്ടുകള്‍ നിരോധിക്കുകയുണ്ടായി. ഈ പ്രശ്നത്തില്‍ 17-ാ‍ം വയസ്സില്‍ ഒരുദിവസത്തെ ജയില്‍വാസവും അനുഭവിച്ചു. മുറച്ചെറുക്കനായിരുന്ന ശങ്കുണ്ണിയുടെ ജീവിതസഖിയാകുമ്പോള്‍ രണ്ടുപേരും രാഷ്‌ട്രീയമായി വ്യത്യസ്ത ആദര്‍ശങ്ങള്‍ വച്ചുപുലര്‍ത്തുന്നവരായിരുന്നു. അത്‌ അറിഞ്ഞുകൊണ്ടു ജീവിതം തുടങ്ങിയതിനാല്‍ കുടുംബ ബന്ധത്തിന്‌ രാഷ്‌ട്രീയം തടസ്സമായിരുന്നില്ല. രണ്ടുപെണ്‍മക്കളും ചെറുമക്കളും കൊച്ചുമക്കളുള്‍പ്പെടെ അഞ്ചുതലമുറയുടെ മുത്തശ്ശിയായി കഴിയുമ്പോള്‍ കിട്ടിയ അപൂര്‍വഭാഗ്യമാണ്‌ ഇപ്പോള്‍ കൈവന്നതെന്ന്‌ പി.കെ.മേദിനി പറയുന്നു. ഈ നേട്ടം കൈവരിക്കാന്‍ അവസരമൊരുക്കിയ സംവിധായകന്‍ അനിലിനോട്‌ കടപ്പാടും നന്ദിയുമുണ്ട്‌.

പാര്‍ട്ടിയുടെ വിപ്ലവഗായിക, നാട്ടുകാരുടെ പടപ്പാട്ടുകാരി, പുതിയ തലമുറക്കാരുടെ മേദിനി മുത്തശ്ശി അതാണ്‌ നാട്ടുകാര്‍ നല്‍കിയ വിശേഷണങ്ങള്‍. ഇതുപറയുമ്പോള്‍ ആത്മസംതൃപ്തിയുടെ പ്രസന്നത ആ മുഖത്ത്‌ കാണാം.

ഏഴ്‌ പ്രഗത്ഭ സംഗീത സംവിധായകരും ഇരുപതോളം പ്രശസ്തഗായകരും ചേര്‍ന്നൊരുക്കിയ എട്ടുഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ചലച്ചിത്രലോകത്തെ റെക്കാര്‍ഡ്‌ സൃഷ്ടിക്കുന്ന ഈ സിനിമയുടെ ചരിത്രമായതിലും ജീവിതം ധന്യമായി എന്ന്‌ പറയുകയാണ്‌ ഈ പടപ്പാട്ടുകാരി. പി. കൃഷ്ണപിള്ളയെ നേരിട്ടുകണ്ടിട്ടുള്ള തനിക്ക്‌ അദ്ദേഹത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത്‌ ജന്മാന്തരസുകൃതം എന്നാണ്‌ മേദിനി പറഞ്ഞത്‌. 1948 കാലഘട്ടത്തില്‍ നേരിട്ടനുഭവിച്ച സംഭവങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായികയായ ചിരുതയുടെ വാര്‍ദ്ധക്യകാലമാണ്‌ അഭിനയിച്ചത്‌. നീലാമ്പരിരാഗത്തില്‍ ഈണം നല്‍കി സ്വന്തമായി പാടുക കൂടി ചെയ്തതോടെ സംഗീത സംവിധായികയുടെ മേലങ്കി അണിയാനുമായി. ഈ ചിത്രത്തില്‍ രണ്ടു വനിതകളാണ്‌ സംഗീത സംവിധാനം നിര്‍വഹിച്ചത്‌. അതിലൊന്ന്‌ പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ സഹോദരി റെഹാനയാണ്‌ എന്നത്‌ മേദിനിക്ക്‌ ഏറെ സന്തോഷം പകരുന്നു.

ഷീനാ സതീഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.